Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്താന്‍ വിജയം ആഘോഷിച്ചവരെ കുറിച്ച് പോലീസില്‍ അറിയിച്ചെന്ന് ആരോപിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയ്‌ക്ക് ഭീഷണി

പോലീസ് ഇന്‍ഫോര്‍മറാണ് അനന്യയെന്നാണ് ആരോപണം .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 07:22 am IST
in India

ശ്രീനഗര്‍ : പാകിസ്താന്‍ വിജയം ആഘോഷിച്ചവരെ കുറിച്ച് പോലീസില്‍ അറിയിച്ചെന്ന് ആരോപിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയ്‌ക്ക് നേരെ ഭീഷണിയുമായി മതമൗലികവാദികള്‍ . ടി20 ലോകകപ്പില്‍ പാകിസ്താന്‍ വിജയിച്ചതിന് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപി എ ചുമത്തിയിരുന്നു . ഇതിനു പിന്നാലെയാണ് ഷെര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിദ്യാര്‍ത്ഥിനി അനന്യ ജംവാളിനെതിരെ ഭീഷണി ഉയരുന്നത് .

പോലീസ് ഇന്‍ഫോര്‍മറാണ് അനന്യയെന്നാണ് ആരോപണം . എന്നാല്‍, വീഡിയോ ഷെയര്‍ ചെയ്തത് അനന്യ ജംവാള്‍ ആയിരുന്നില്ല. കോളേജില്‍ നടക്കുന്ന കാര്യങ്ങളും , പാകിസ്താനെ പിന്തുണയ്‌ക്കുന്നവരെയും ചൂണ്ടിക്കാട്ടുക മാത്രമാണ് അനന്യ ചെയ്തത് . എന്നാല്‍ പോലീസിനു വിവരം നല്‍കിയത് അനന്യയാണെന്ന് ആരോപിച്ചാണ് ഭീഷണിയും , സൈബര്‍ ആക്രമണവും നടക്കുന്നത് .

ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ വഴിയും അനന്യയെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ”എഫ്‌ഐആറിന്റെയും യുഎപിഎയുടെയും പിന്നിലെ പ്രധാന കുറ്റവാളിയും ആര്‍എസ്എസ് പ്രവര്‍ത്തകയായ അനന്യ ജംവാള്‍, നിലവില്‍ മെഡിക്കല്‍ കോഴ്സ് ചെയ്യുന്നു . ഡോഗ്ര വിഭാഗക്കാരിയാണ് ‘ എന്നിങ്ങനെ വ്യക്തമായി വിവരങ്ങള്‍ നല്‍കും വിധത്തിലാണ് അബ്ദുള്ള__ഗാസി എന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ കുറിപ്പ് .

‘പോലീസ് ഇന്‍ഫോര്‍മര്‍’ എന്നത് ഇസ്ലാമിസ്റ്റ് ഭീകരര്‍ കൊല്ലാന്‍ ലക്ഷ്യമിടുന്ന വ്യക്തികളുടെ മേല്‍ ആരോപിക്കുന്ന വാക്കാണ് . കശ്മീര്‍ താഴ്വരയില്‍ താമസിക്കുന്ന മുസ്ലീം ഇതര സമുദായക്കാര്‍ക്കും കശ്മീരികള്‍ക്കും നേരെ നിരവധി മാരകമായ ആക്രമണങ്ങള്‍ അടുത്തിടെ നടന്നതു കൊണ്ട് തന്നെ ഇത്തരം ട്വീറ്റുകളും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു . അനന്യ ജാംവാളിനെപ്പോലുള്ളവരെ ഒറ്റപ്പെടുത്തണമെന്നും ആഹ്വാനമുണ്ട്.

തനിക്കെതിരെയുള്ള വ്യാജ സന്ദേശങ്ങള്‍ പങ്ക് വയ്‌ക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് അനന്യയും രംഗത്തെത്തിയിട്ടുണ്ട് . ”പാകിസ്ഥാന്‍ ജയിച്ചെന്ന് ആഘോഷിക്കുന്ന രാജ്യദ്രോഹികള്‍ വെളിപ്പെട്ടു. രാജ്യദ്രോഹികളെ പിന്തുണയ്‌ക്കുന്നവരെ ഞാന്‍ എതിര്‍ത്തു, അതിനുശേഷം എല്ലാവരും എന്നെ പലവിധത്തില്‍ ഉപദ്രവിക്കാന്‍ തുടങ്ങി. ഞാന്‍ അവരെ എതിര്‍ക്കുക മാത്രമാണ് ചെയ്തത്. ഞാന്‍ ആരെയും തുറന്നുകാട്ടിയില്ല, ഞാന്‍ ഒരു പോലീസ് ഇന്‍ഫോര്‍മറും അല്ല. ‘ തെറ്റായ വിവരങ്ങള്‍ പങ്കുവയ്‌ക്കരുതെന്ന് വിനീതമായ അഭ്യര്‍ത്ഥിക്കുന്നുവെന്നും അനന്യ കൂട്ടിച്ചേര്‍ത്തു.

അതേ സമയം അനന്യയ്‌ക്ക് പിന്തുണയുമായി ബിജെപി നേതാവ് കപില്‍ മിശ്ര അടക്കം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട് . ഞങ്ങള്‍ ഇന്ത്യക്കാര്‍ ഞങ്ങളുടെ ധൈര്യശാലികളായ, നിര്‍ഭയരായ പെണ്‍മക്കളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നാണ് ചിലര്‍ കുറിക്കുന്നത് . അനന്യയ്‌ക്കെതിരെ ഭീഷണി ഉയര്‍ത്തിയ മെഹക് ഫിര്‍ദൗസിനെയും റാഹില ബിലാലിനെയും പോലുള്ളവരെ ജമ്മു കശ്മീര്‍ പോലീസ് ഉടന്‍ കണ്ടെത്തണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.

Tags: ജമ്മു കശ്മീര്‍studentterrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.