Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമീര്‍ വാങ്കഡെയെ കുടുക്കാന്‍ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും കൈകോര്‍ത്ത് നീങ്ങുന്നതായി ആരോപണം

ബോളിവുഡ് താരം ഷാരൂഖ് ഖാന് വേണ്ടി മകന്‍ ആര്യന്‍ ഖാനെ രക്ഷിച്ചെടുക്കാന്‍ മഹാരാഷ്‌ട്ര ഭരിയ്‌ക്കുന്ന ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും കൈകോര്‍ത്ത് നീങ്ങുന്നതായി ആരോപണം. ഇതിനായി കേസിലെ ആദര്‍ശധീരനായ സമീര്‍ വാങ്കഡെയെ കുടുക്കാനാണ് ശ്രമം നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 04:54 pm IST
in India
പ്രഭാകര്‍ സെയ്ല്‍ പുറത്ത് വിട്ട വീഡിയോയില്‍ കിരണ്‍ ഗോസാവി ആര്യന്‍ ഖാനെ ഫോണില്‍ സംസാരിപ്പിക്കുന്നതിന്‍റെ ദൃശ്യം.

പ്രഭാകര്‍ സെയ്ല്‍ പുറത്ത് വിട്ട വീഡിയോയില്‍ കിരണ്‍ ഗോസാവി ആര്യന്‍ ഖാനെ ഫോണില്‍ സംസാരിപ്പിക്കുന്നതിന്‍റെ ദൃശ്യം.

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് വേണ്ടി മകന്‍ ആര്യന്‍ ഖാനെ രക്ഷിച്ചെടുക്കാന്‍ മഹാരാഷ്‌ട്ര ഭരിയ്‌ക്കുന്ന ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും കൈകോര്‍ത്ത് നീങ്ങുന്നതായി ആരോപണം. ഇതിനായി കേസിലെ ആദര്‍ശധീരനായ സമീര്‍ വാങ്കഡെയെ കുടുക്കാനാണ് ശ്രമം നടക്കുന്നത്.  

ആദ്യം ശരത് പവാറിന്റെ എന്‍സിപിയായിരുന്നു കളത്തിലിറങ്ങിയത്.  ശരത്പവാറിന്റെ വലംകൈയും എന്‍സിപിയുടെ മന്ത്രിയുമായ നവാബ് മാലിക്കാണ് ആദ്യം രംഗത്തിറങ്ങിയത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ആര്യന്‍ ഖാന്റെ കയ്യില്‍ മയക്കമരുന്നില്ലായിരുന്നെന്നും അറസ്റ്റ് വ്യാജമാണെന്നുമായിരുന്നു ആദ്യത്തെ ആരോപണം. എന്നാല്‍ വാട്‌സാപ് ചാറ്റുകള്‍ പുറത്തുകൊണ്ടുവന്നതോടെ ഇതിന് പ്രസക്തിയില്ലാതായി.

പിന്നീട് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം പിടുങ്ങാന്‍ സമീര്‍ വാങ്കഡെ ദുബായിലേക്കും മാലിദ്വീപിലേക്കും പോയതായി നവാബ് മാലിക്ക് ആരോപിച്ചു. ഇക്കാര്യത്തില്‍ കൂട്ടിന് സമീര്‍ വാങ്കഡെയുടെ സഹോദരി യാസ്മീന്‍ വാങ്കെഡെയും ഉണ്ടായിരുന്നെന്നും ചില ചിത്രങ്ങള്‍ എടുത്തുകാട്ടി നവാബ് മാലിക്ക് ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ ഇതുവരെയും ദുബായില്‍ പോയിട്ടില്ലെന്നും മാലിദ്വീപില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിച്ചത് സ്വന്തം പോക്കറ്റിലെ പണം കൊണ്ടാണെന്നും ഇതിന് മേലധികാരികളോട് അനുമതി ചോദിച്ച ശേഷമാണ് പോയതെന്നും സമീര്‍ വാങ്കഡെ വിശദീകരണം നല്‍കി. നവാബ് മാലിക്കിനെതിരെ വ്യാജ ആരോപണത്തിനെതിരെ നിയമയുദ്ധം നടത്തുമെന്ന് ക്രിമിനല്‍ അഭിഭാഷക കൂടിയായ യാസ്മീന്‍ വാങ്കഡെ തിരിച്ചടിച്ചു.

കേസില്‍ സാക്ഷിയായ കിരണ്‍ ഗോസാവിയെ മറ്റൊരു തൊഴില്‍ തട്ടിപ്പ് കേസുമായി  സര്‍ക്കാര്‍ ബന്ധപ്പെടുത്തിയതോടെ അദ്ദേഹം അപ്രത്യക്ഷനായിരിക്കുകയാണ്. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണോ അതോ സര്‍ക്കാര്‍ അറിവോടെ തടങ്കലില്‍ വെച്ചിരിക്കുകയാണോ എന്നും സംശയം ബലപ്പെടുന്നുണ്ട്.  

ഏറ്റവുമൊടുവില്‍ നാടകീയമായി കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ 25 കോടിയുടെ പണംപിടുങ്ങല്‍ ആരോപണം സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആരുടെ പ്രേരണയാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. സമീര്‍ വാങ്കഡെയില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും പ്രഭാകര്‍ സെയ്ല്‍ പറയുന്നു. കേസില്‍ പ്രധാനസാക്ഷികളിലൊരാളായ കിരണ്‍ ഗോസാവിയുടെ അനുയായിയാണ് പ്രഭാകര്‍ സെയ്ല്‍. സമീര്‍ വാങ്കഡെ ഉള്‍പ്പെടെയുള്ളവര്‍ ഷാരൂഖ് ഖാനില്‍ നിന്നും 25 കോടി തട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രഭാകര്‍ സെയ്ല്‍ നടത്തുന്ന ആരോപണം. ആഡംബരക്കപ്പലില്‍ നടത്തിയ റെയ്ഡില്‍ താന്‍ സാക്ഷിയല്ലെന്നും നര്‍ക്കോട്ടിക് ബ്യൂറോ ഓഫീസിലേക്ക് തന്നെ വിളിച്ചുവരുത്തി സമീര്‍ വാങ്കഡെ ഭീഷണിപ്പെടുത്തി തന്നെ സാക്ഷിയാക്കുകയായിരുന്നുവെന്നുമാണ് പ്രഭാകര്‍ സെയ്ല്‍ ഉയര്‍ത്തുന്ന മറ്റൊരു ആരോപണം. ആര്യന്‍ഖാന്റെ മയക്കമരുന്ന് കേസില്‍ സാക്ഷിയായ കിരണ്‍ ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകര്‍ സെയ്ല്‍. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത ശേഷം കിരണ്‍ ഗോസാവി പണത്തിന് വേണ്ടി ഷാരൂഖ് ഖാന്റെ മാനേജരെ കണ്ടെന്നും പ്രഭാകര്‍ സെയ്ല്‍ ആരോപിക്കുന്നു. കിരണ്‍ ഗോസാവി ആര്യന്‍ ഖാനെക്കൊണ്ട് ഫോണില്‍ സംസാരിപ്പിക്കുന്ന വീഡിയോയും പുറത്ത് വിട്ടിരിക്കുകയാണ് പ്രഭാകര്‍ സെയ്ല്‍. ഷാരൂഖ് ഖാന്റെ മാനേജരില്‍ നിന്നും പണം പിടുങ്ങാന്‍ പോകുന്നതിനിടയ്‌ക്ക് കാറില്‍ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാന്‍ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടതായും പ്രഭാകര്‍ സെയ്ല്‍ പറയുന്നു. 25 കോടി ചോദിക്കാം, 18 കോടി കിട്ടും, അതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്‌ക്ക് നല്‍കാം എ്‌ന്നൊക്കെയായിരുന്നു കിരണ്‍ ഗോസാവിയുടെ സംസാരമെന്നും പ്രഭാകര്‍ സെയ്ല്‍ ആരോപിക്കുന്നു. സമീര്‍ വാങ്കഡെ തന്നെ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തൊഴില്‍ തട്ടിപ്പ് കേസില്‍ പ്രതിയായ കിരണ്‍ ഗോസാവി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോകുകയായിരുന്നുവെന്നും പ്രഭാകര്‍ പറയുന്നു.

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്. അതിനിടയിലാണ് പ്രഭാകര്‍ സെയ്ല്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഉയര്‍ത്തിയ പുതിയ ആരോപണം. എന്‍സിപിയ്‌ക്ക് പിന്നാലെ കോണ്‍ഗ്രസും ആര്യന്‍ ഖാന് വേണ്ടി രംഗത്തെത്തിയിരിക്കുകയാണ്. ബിജെപിയ്‌ക്കെതിരെ ഒളിയമ്പെയ്തുകൊണ്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംപി ആദിര്‍ രഞ്ജന്‍ ചൗധരി എന്‍സിബിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.’ ആര്യന്‍ ഖാനെതിരെ പ്രതികാരമാണ് നടപ്പാക്കുന്നത്. തങ്ങളുടെ യജമാനന് വേണ്ടി ആരെയും ശിക്ഷിക്കുമെന്ന നിലപാടാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടേത്,’- ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.ആര്യന്‍ ഖാനെ കേസില്‍ കുടുക്കിയത് രാഷ്‌ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം. ഇതിന് പിന്നാലെ ശിവസേനയും രംഗത്തെത്തി. നര്‍കോടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ബ്ലാങ്ക് പേപ്പറില്‍ പ്രഭാകര്‍ സെയ് ലിന്റെ ഒപ്പുവാങ്ങി സാക്ഷിയാക്കിയെന്ന ആരോപണമായമ് ശിവസേന നേതാവ് സഞ്ജയ് റൗത്ത്  ഞായറാഴ്ച നടത്തിയ ട്വീറ്റില്‍ ഉന്നയിച്ചിരിക്കുന്നത്.  

ഇതിനിടെ കഴിഞ്ഞ ദിവസം നടി അനന്യ പാണ്ഡെയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണും ലാപ് ടോപും ഫോറന്‍സിക് പരിശോധനയ്‌ക്കയച്ചിരിക്കുകയാണ്. ആര്യന്‍ ഖാനുമായി മയക്കമരുന്നിനെക്കുറിച്ച് അനന്യ സംസാരിച്ചിട്ടുണ്ടെന്നാണ് നര്‍കോട്ടിക് ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ ഉറച്ചുവിശ്വസിക്കുന്നത്. ഇരവരും തമ്മിലുള്ള വാട്സാപ് ചാറ്റില്‍ ചില സംഭാഷണങ്ങള്‍ അനന്യ മായ്ച്ചുകളഞ്ഞിട്ടുണ്ടെന്നും അത് ഫോറന്‍സിക് പരിശോധനയില്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നുമാണ് സമീര്‍ വാങ്കഡെ കരുതുന്നത്. തന്റെ ചാറ്റില്‍ ആര്യന്‍ ഖാനുമായി മയക്കമരുന്നുമായി ബന്ധപ്പെട്ട വാക്കുകള്‍ എല്ലാം ഒരു കളിതമാശയായി ഉപയോഗിച്ചതാണെന്നും മറ്റൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നുമാണ് അനന്യയുടെ ഇക്കാര്യത്തിലുള്ള വിശദീകരണം. 

Tags: കേസ്bollywoodഷാരൂഖ് ഖാന്‍ആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെഅനന്യ പാണ്ഡെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

Bollywood

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

Bollywood

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

Bollywood

‘ഇറാൻ ഭരണകൂടം മിഡിൽ ഈസ്റ്റിന്റെ കാൻസർ ആണ് ‘ ; ഖമേനിയുടെ മരണത്തിൽ ഇന്ത്യയിൽ നടന്ന പ്രതിഷേധങ്ങൾ കണ്ട് ഹൃദയം തകർന്നുവെന്നും ഇറാനിയൻ നടി മന്ദന കരിമി 

India

താരനിബിഡം മുംബൈ വ്യാഖ്യാനമാല; സംഘത്തെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.