Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്റെ അഫ്ഗാനില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ പ്രാണരക്ഷാര്‍ത്ഥം കൂട്ടപ്പലായനം ചെയ്യുന്നു

താലിബാന്‍ സര്‍ക്കാര്‍ ഭരണമേറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ പുറംരാജ്യങ്ങളിലേക്ക് കൂട്ടപ്പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2021, 06:04 pm IST
inWorld
താലിബാന്‍ പീഡനമേറ്റ് മടങ്ങുന്ന എത്തിലാത്ത റോസ് എന്ന പത്രത്തിലെ ഫൊട്ടോഗ്രാഫര്‍ നെമത്തുള്ള നഖ്ദിയും താകി ദര്യാബിയും

താലിബാന്‍ പീഡനമേറ്റ് മടങ്ങുന്ന എത്തിലാത്ത റോസ് എന്ന പത്രത്തിലെ ഫൊട്ടോഗ്രാഫര്‍ നെമത്തുള്ള നഖ്ദിയും താകി ദര്യാബിയും

കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ ഭരണമേറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ പുറംരാജ്യങ്ങളിലേക്ക് കൂട്ടപ്പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്.

ആഗസ്ത് 15നാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറഞ്ഞത്. അന്നാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചത്. അഫ്ഗാന്‍ പ്രസിഡന്‍റ് അഷറഫ് ഗനി നാടുവിട്ടോടിപ്പോവുകയും ചെയ്തു. അതോടെ പത്രക്കാര്‍ക്ക് നേരെയുള്ള താലിബാന്റെ നരനായാട്ട് വര്‍ധിച്ചു. ഒന്നുകില്‍ വെടിവെച്ചുകൊല്ലുക, അല്ലെങ്കില്‍ അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ഏല്‍പിക്കുക. ഇതിനായി ആത്മഹത്യ സ്‌ക്വാഡില്‍പ്പെട്ടവരെ വരെ ഉപയോഗിക്കും. പത്രപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ (ക്യാമറ, മൊബൈല്‍ ഫോണ്‍ എന്നിവ) പിടിച്ചുവാങ്ങും; ആഴ്ചകളോളം ജയിലില്‍ ഇടും – ഇതൊക്കെയാണ് താലിബാന്‍ രീതികള്‍ താലിബാന്‍ മാത്രമല്ല, ഇസ്ലാമിക് സ്റ്റേറ്റും മറ്റ് തീവ്രവാദി സംഘടനകളും അഫ്ഗാനിസ്ഥാനില്‍ പത്രപ്രവര്‍ത്തകരെ വേട്ടയാടുക പതിവാക്കിയിരിക്കുന്നു. മിക്ക യൂട്യൂബ് കേന്ദ്രമാക്കിയുള്ള പത്രമോഫീസുകളും അടച്ചുപൂട്ടിക്കഴിഞ്ഞു. സ്ത്രീകളായ പത്രപ്രവര്‍ത്തകര്‍ ആ ജോലിയോടെ എന്നെന്നേക്കുമായി വിടപറഞ്ഞ് അഫ്ഗാന്‍ വിട്ടു.

ഏറ്റവുമൊടുവില്‍ എത്തിലാത്ത റോസ് എന്ന പത്രത്തിലെ ഫൊട്ടോഗ്രാഫര്‍ക്കും പത്രപ്രവര്‍ത്തകനും നേരിടേണ്ടി വന്നത് കൊടിയ താലിബാന്‍ പീഢനമാണ്. കാബൂളില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭം പകര്‍ത്താന്‍ എത്തിയതാണ് ഫൊട്ടോഗ്രാഫര്‍ നെമത്തുള്ള നഖ്ദിയും താകി ദര്യാബിയും. രണ്ടുപേരെയും താലിബാന്‍ പിടിച്ചുകൊണ്ടുപോയി. പിന്നീട് അടച്ചിട്ട മുറിയില്‍ ക്രൂരമായ ശാരീരികപീഡനം. അതും ദിവസങ്ങളോളം നീളുന്ന പീഢനം. ഒടുവില്‍ ഇരുവരെയും താലിബാന്‍ വിട്ടയച്ചു. 

മരണത്തെ തൃണവല്‍ഗണിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന 20നും 30നും ഇടയില്‍ പ്രായമുള്ള പത്രപ്രവര്‍ത്തകരുടെ ഒരു സംഘം മാത്രം അപ്പോഴും സത്യം തേടി പണിയെടുത്തുകൊണ്ടേയിരുന്നു. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ടോളോ ന്യൂസ്. പക്ഷെ ഇവരും ഇപ്പോള്‍ അഫ്ഗാന്‍ വിടുകയാണ്. ഇപ്പോഴത്തെ അഫ്ഗാനിലെ കാലാവസ്ഥ മ്യാന്‍മറിലെ പട്ടാളഭരണത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് കമ്മിറ്റി ടു പ്രൊടെക്ട് ജേണലിസ്റ്റ്‌സ് ഏഷ്യാ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സ്റ്റീവന്‍ ബട്‌ലര്‍ പറയുന്നു.

താലിബാന്റെ പീഢനം മാത്രമല്ല, പത്രമോഫീസുകള്‍ പൂട്ടാന്‍ കാരണം. താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ വിദേശ സര്‍ക്കാരുകളും സംഭാവനകള്‍ നല്‍കുന്ന സംഘടനകളുടെ അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹയം വെട്ടിച്ചിരുക്കിയതും ഒരു കാരണമാണ്.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍മാധ്യമപ്രവര്‍ത്തകര്‍ടോളോ ന്യൂസ്അഫ്ഗാന്‍ പ്രതിസന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.