Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്റെ അഫ്ഗാനില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ പ്രാണരക്ഷാര്‍ത്ഥം കൂട്ടപ്പലായനം ചെയ്യുന്നു

താലിബാന്‍ സര്‍ക്കാര്‍ ഭരണമേറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ പുറംരാജ്യങ്ങളിലേക്ക് കൂട്ടപ്പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2021, 06:04 pm IST
in World
താലിബാന്‍ പീഡനമേറ്റ് മടങ്ങുന്ന എത്തിലാത്ത റോസ് എന്ന പത്രത്തിലെ ഫൊട്ടോഗ്രാഫര്‍ നെമത്തുള്ള നഖ്ദിയും താകി ദര്യാബിയും

താലിബാന്‍ പീഡനമേറ്റ് മടങ്ങുന്ന എത്തിലാത്ത റോസ് എന്ന പത്രത്തിലെ ഫൊട്ടോഗ്രാഫര്‍ നെമത്തുള്ള നഖ്ദിയും താകി ദര്യാബിയും

കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ ഭരണമേറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ പുറംരാജ്യങ്ങളിലേക്ക് കൂട്ടപ്പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്.

ആഗസ്ത് 15നാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറഞ്ഞത്. അന്നാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചത്. അഫ്ഗാന്‍ പ്രസിഡന്‍റ് അഷറഫ് ഗനി നാടുവിട്ടോടിപ്പോവുകയും ചെയ്തു. അതോടെ പത്രക്കാര്‍ക്ക് നേരെയുള്ള താലിബാന്റെ നരനായാട്ട് വര്‍ധിച്ചു. ഒന്നുകില്‍ വെടിവെച്ചുകൊല്ലുക, അല്ലെങ്കില്‍ അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ഏല്‍പിക്കുക. ഇതിനായി ആത്മഹത്യ സ്‌ക്വാഡില്‍പ്പെട്ടവരെ വരെ ഉപയോഗിക്കും. പത്രപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ (ക്യാമറ, മൊബൈല്‍ ഫോണ്‍ എന്നിവ) പിടിച്ചുവാങ്ങും; ആഴ്ചകളോളം ജയിലില്‍ ഇടും – ഇതൊക്കെയാണ് താലിബാന്‍ രീതികള്‍ താലിബാന്‍ മാത്രമല്ല, ഇസ്ലാമിക് സ്റ്റേറ്റും മറ്റ് തീവ്രവാദി സംഘടനകളും അഫ്ഗാനിസ്ഥാനില്‍ പത്രപ്രവര്‍ത്തകരെ വേട്ടയാടുക പതിവാക്കിയിരിക്കുന്നു. മിക്ക യൂട്യൂബ് കേന്ദ്രമാക്കിയുള്ള പത്രമോഫീസുകളും അടച്ചുപൂട്ടിക്കഴിഞ്ഞു. സ്ത്രീകളായ പത്രപ്രവര്‍ത്തകര്‍ ആ ജോലിയോടെ എന്നെന്നേക്കുമായി വിടപറഞ്ഞ് അഫ്ഗാന്‍ വിട്ടു.

ഏറ്റവുമൊടുവില്‍ എത്തിലാത്ത റോസ് എന്ന പത്രത്തിലെ ഫൊട്ടോഗ്രാഫര്‍ക്കും പത്രപ്രവര്‍ത്തകനും നേരിടേണ്ടി വന്നത് കൊടിയ താലിബാന്‍ പീഢനമാണ്. കാബൂളില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭം പകര്‍ത്താന്‍ എത്തിയതാണ് ഫൊട്ടോഗ്രാഫര്‍ നെമത്തുള്ള നഖ്ദിയും താകി ദര്യാബിയും. രണ്ടുപേരെയും താലിബാന്‍ പിടിച്ചുകൊണ്ടുപോയി. പിന്നീട് അടച്ചിട്ട മുറിയില്‍ ക്രൂരമായ ശാരീരികപീഡനം. അതും ദിവസങ്ങളോളം നീളുന്ന പീഢനം. ഒടുവില്‍ ഇരുവരെയും താലിബാന്‍ വിട്ടയച്ചു. 

മരണത്തെ തൃണവല്‍ഗണിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന 20നും 30നും ഇടയില്‍ പ്രായമുള്ള പത്രപ്രവര്‍ത്തകരുടെ ഒരു സംഘം മാത്രം അപ്പോഴും സത്യം തേടി പണിയെടുത്തുകൊണ്ടേയിരുന്നു. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ടോളോ ന്യൂസ്. പക്ഷെ ഇവരും ഇപ്പോള്‍ അഫ്ഗാന്‍ വിടുകയാണ്. ഇപ്പോഴത്തെ അഫ്ഗാനിലെ കാലാവസ്ഥ മ്യാന്‍മറിലെ പട്ടാളഭരണത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് കമ്മിറ്റി ടു പ്രൊടെക്ട് ജേണലിസ്റ്റ്‌സ് ഏഷ്യാ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സ്റ്റീവന്‍ ബട്‌ലര്‍ പറയുന്നു.

താലിബാന്റെ പീഢനം മാത്രമല്ല, പത്രമോഫീസുകള്‍ പൂട്ടാന്‍ കാരണം. താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ വിദേശ സര്‍ക്കാരുകളും സംഭാവനകള്‍ നല്‍കുന്ന സംഘടനകളുടെ അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹയം വെട്ടിച്ചിരുക്കിയതും ഒരു കാരണമാണ്.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍മാധ്യമപ്രവര്‍ത്തകര്‍ടോളോ ന്യൂസ്അഫ്ഗാന്‍ പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.