Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റിയാസിന് ‘വഴിവിട്ട’ പരിഗണന; മരുമകനെ പിന്‍ഗാമിയാക്കാന്‍ പ്ലാന്‍; പിണറായി പ്രീണനവുമായി ഒരുക്കൂട്ടം നേതാക്കള്‍; സിപിഎമ്മില്‍ അസ്വസ്ഥത രൂക്ഷം

ഇതിന്റെ ഭാഗമായി പ്രത്യേക പദ്ധതി നടപ്പിലാക്കാനാണ് നീക്കം. എപ്പോഴും റിയാസിനെ സജീവമായി നിര്‍ത്തണമെന്നതാണ് നിര്‍ദേശം. ജനകീയമന്ത്രി എന്ന നിലയില്‍ പേരെടുക്കാന്‍ സാമൂഹ്യമാധ്യമങ്ങളെയടക്കം ഉപയോഗിച്ച് പിആര്‍ വര്‍ക്ക് നടത്താനാണ് പദ്ധതി. കഴിഞ്ഞ ദിവസം ഉണ്ടായ വിവാദങ്ങളെ പോലും ഇത്തരത്തില്‍ ഉപയോഗിക്കുകയായിരുന്നു.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Oct 18, 2021, 09:14 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സര്‍ക്കാരിലും പാര്‍ട്ടിയിലും കരുത്തനാകുന്നതില്‍ സിപിഎമ്മിനുള്ളില്‍ അസ്വസ്ഥത. മുഖ്യമന്ത്രി പിണറായി വിജയനു പിന്‍ഗാമിയായി മരുമകന്‍ കൂടിയായ റിയാസിനെ പ്രതിഷ്ഠിക്കാനുള്ള കരുനീക്കങ്ങള്‍ പിണറായിയുടെ അനുവാദത്തോടെ ഒരു വിഭാഗം നടത്തുന്നു. പിണറായി സ്ഥാനമാനങ്ങള്‍ നല്‍കി സ്വന്തം പക്ഷത്തു നിര്‍ത്തിയിരിക്കുന്ന ചില നേതാക്കളാണ് ഇതിനു പിന്നില്‍. റിയാസിനെ വാഴിക്കല്‍ അനുയായികളെ കൊണ്ട് നടപ്പിലാക്കാനുമാണ് പിണറായിയുടെ തീരുമാനം. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഹമ്മദ് റിയാസിനെ ഉപമുഖ്യമന്ത്രിയാക്കാമെന്ന നിര്‍ദേശവും ചിലകേന്ദ്രങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.  

ഇതിന്റെ ഭാഗമായി പ്രത്യേക പദ്ധതി നടപ്പിലാക്കാനാണ് നീക്കം. എപ്പോഴും റിയാസിനെ സജീവമായി നിര്‍ത്തണമെന്നതാണ് നിര്‍ദേശം. ജനകീയമന്ത്രി എന്ന നിലയില്‍ പേരെടുക്കാന്‍ സാമൂഹ്യമാധ്യമങ്ങളെയടക്കം ഉപയോഗിച്ച് പിആര്‍ വര്‍ക്ക് നടത്താനാണ് പദ്ധതി. കഴിഞ്ഞ ദിവസം ഉണ്ടായ വിവാദങ്ങളെ പോലും ഇത്തരത്തില്‍ ഉപയോഗിക്കുകയായിരുന്നു. എംഎല്‍എമാരാരും കരാറുകാരെയും കൂട്ടി മന്ത്രിയെക്കാണാന്‍ വരരുതെന്ന നിര്‍ദേശം ബോധപൂര്‍വ്വം പറഞ്ഞതാണെന്നാണ് വിലയിരുത്തല്‍. സിപിഎം യോഗത്തില്‍ ഇതിനെ വിമര്‍ശിച്ചവര്‍ കഥയറിയാതെ ആട്ടം കാണുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും പരസ്യമായ പിന്തുണ റിയാസിന് ലഭിച്ചത് മറ്റുള്ളവര്‍ക്കുള്ള സന്ദേശം കൂടിയാണ്.  

മറ്റേതെങ്കിലും ഒരു മന്ത്രിയാണ് ഇത്തരം പരാമര്‍ശം നടത്തിയതെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ രൂക്ഷമായിരിക്കുമെന്ന് പലരും അടക്കം പറയുന്നു. പാര്‍ട്ടിയോഗത്തില്‍ റിയാസിനെ നിര്‍ത്തിപ്പൊരിച്ചു എന്നതരത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ അതിനെ പരസ്യമായി എതിര്‍ക്കാന്‍ ആക്ടിങ് സെക്രട്ടറി തന്നെ രംഗത്തുവന്നു. എംഎല്‍എമാര്‍ കരാറുകാരുമായി കാണാന്‍ വരരുതെന്ന പ്രസ്താവന പിന്‍വലിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞിടത്തുതന്നെയാണ് നില്‍ക്കുന്നതെന്നും റിയാസ് പരസ്യമായി വീണ്ടും പറയുകയും ചെയ്തു.  റിയാസിനെതിരെ വിമര്‍ശനം ഉന്നയിച്ച ഷംസീറാകട്ടെ പിന്നീട് മൗനത്തിലുമായി.  

മുഹമ്മദ് റിയാസിനെ പിന്‍ഗാമിയാക്കുന്നതിലൂടെ പിണറായി വിജയന്‍ ലക്ഷ്യമിടുന്നത് നിരവധി കാര്യങ്ങളാണ്. അധികാരം കൈവിട്ടുപോകില്ല എന്നതിലുപരി ഇസ്ലാമിക വിഭാഗത്തില്‍പ്പെട്ടവരുടെ പിന്തുണ നേടാനുമാകും. ഏറെക്കുറെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനൊപ്പമുള്ള ലീഗടക്കമുള്ള വിഭാഗങ്ങളെയും തീവ്രമുസ്ലീം പക്ഷത്തെയും ഒരുപോലെ ഒപ്പംനിര്‍ത്താം. ന്യൂനപക്ഷ പിന്തുണയിലൂടെ അധികാരത്തുടര്‍ച്ചയ്‌ക്ക് നേതൃത്വത്തില്‍ റിയാസാണ് നല്ലതെന്നാണ് പിണറായിയും കൂട്ടരും കരുതുന്നത്. എന്നാല്‍ പിണറായിയുടെ ഈ നീക്കം തീക്കൊള്ളികൊണ്ട് തലചൊറിയലായി കരുതുന്നവരും പാര്‍ട്ടിയിലുണ്ട്.

Tags: മുഹമ്മദ് റിയാസ്കേരള സര്‍ക്കാര്‍cpmPinarayi Vijayan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

പുതിയ വാര്‍ത്തകള്‍

അഫ്രീദിയെ പോലൊരാള്‍ ക്ഷണിക്കാതെ വന്നുവെന്ന് വിശ്വസിക്കാനാകില്ല : കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചവരല്ല

അദാനി പോര്‍ട്സ് പുറത്തിറക്കിയ 5000 കോടി രൂപയുടെ കടപ്പത്രം മുഴുവന്‍ എല്‍ഐസി വാങ്ങി ; എല്‍ഐസി ഓഹരി വില കുതിയ്‌ക്കുന്നു

അനശ്വര രാജൻ ഇത്തിരി ബോൾഡാണ്..ഒത്തിരി ബ്യൂട്ടിഫുള്ളാണ്; ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ജൂൺ 13ന്..

27 വര്‍ഷം ഒരു ആശുപത്രിയില്‍ സേവനം; പാവങ്ങളുടെ ഡോക്ടര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു

‘പാക് താരങ്ങൾ പരിപാടിയിൽ ക്ഷണിക്കാതെ നുഴഞ്ഞു കയറിയവർ’; വിചിത്ര വിശദീകരണവുമായി ദുബായ് മലയാളി സംഘടന

പൊള്ളുന്ന വിലയും കുതിച്ചുയരുന്ന വിലക്കയറ്റതോതുമാണ് പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനം: ബിജെപി നേതാവ് എന്‍. ഹരി

തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന്, ഉദയൻ 20നും തീയേറ്ററിലേക്ക്.

ടാൻസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിന്റെ ജീവിതം സിനിമയാവുന്നു; “മാസായി വാറിയർ” ഒക്ടോബറിൽ

‘ആഘോഷം’ പാലക്കാട്ട് തുടങ്ങി

നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ‘ ഇന്നസൻ്റ് ‘ ടൈറ്റിൽ ലോഞ്ച് നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies