Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി വിജയനുമായി ആയിഷാ സുല്‍ത്താനയുടെ കൂടിക്കാഴ്ച; വിമര്‍ശനവുമായി ബിജെപി

കൂടിക്കാഴ്ചയ്‌ക്കു ശേഷം ഉടന്‍ കേട്ടത് വിവാദ പ്രസ്താവന നടത്തിയ ഐഷ സുല്‍ത്താനക്കെതിരെയും ചര്‍ച്ച സംപ്രേഷണം ചെയ്ത മീഡിയ വണ്‍ ചാനലിനെതിരെയും അന്വേഷണം നടത്താന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു എന്ന വാര്‍ത്തയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 03:06 pm IST
in Kerala

തിരുവനന്തപുരം:  രാജ്യദ്രോഹക്കേസില്‍ അന്വേഷണം നേരിടുന്ന ആയിഷാ സുല്‍ത്താന നിയമ സഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി  സുദീര്‍ഘമായി ചര്‍ച്ച നടത്തിയത് വിവാദത്തില്‍.  കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു നേരെ ജൈവായുധം പ്രയോഗിച്ചെന്ന വിവാദ പരാമര്‍ശം നടത്തിയതിനാണ് ഐഷക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിനിടയില്‍ ഐഷയുടെ വിദേശയാത്രകളുടേയും സാമ്പത്തിക ഇടപാടുകളിലെയും ദുരൂഹതയും പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു.  

കേന്ദ്ര സര്‍ക്കാരിനെതിരെ ജനങ്ങളില്‍ വിദ്വേഷവും വെറുപ്പും ജനിപ്പിക്കാന്‍ മതിയായതും ജനങ്ങളെ ആക്രമണത്തിലേക്ക് നയിക്കാന്‍ പോരുന്നതുമായ പരാമര്‍ശം നടത്തിയ വ്യക്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്.  സുല്‍ത്താനയ്‌ക്ക് മുഖ്യമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. കൂടിക്കാഴ്ചയ്‌ക്കു ശേഷം ഉടന്‍ കേട്ടത് വിവാദ പ്രസ്താവന നടത്തിയ ഐഷ സുല്‍ത്താനക്കെതിരെയും ചര്‍ച്ച സംപ്രേഷണം ചെയ്ത മീഡിയ വണ്‍ ചാനലിനെതിരെയും അന്വേഷണം നടത്താന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു എന്ന വാര്‍ത്തയാണ്.  

കൂടിക്കാഴ്ചയെ വിമര്‍ശിച്ച് ബിജെപി രംഗത്തു വന്നു. കേന്ദ്രം ഭരിക്കുന്നത് ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് എന്നത് കൊണ്ട് രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുമായി കൂട്ടു ചേരാന്‍ എങ്ങനെയാണ് ഒരു സംസ്ഥാന സര്‍ക്കാരിന് കഴിയുകയെന്ന് പാര്‍ട്ടി വക്താവ് സന്ദീപ് വാചസ്പതി ചോദിച്ചു.

 കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി ഇത്തരം പിന്തുണ നല്‍കാന്‍ തയ്യാറുണ്ടോ എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. എന്ത് സഹായമാണ് കേരളാ സര്‍ക്കാര്‍ ഇവര്‍ക്ക് ചെയ്ത് നല്‍കാന്‍ പോകുന്നത്?രാജ്യം അതിന്റെ സ്വന്തം ജനങ്ങള്‍ക്കെതിരെ ജൈവായുധം പ്രയോഗിച്ചു എന്ന പെരുങ്കള്ളം ലോകത്തോട് വിളിച്ചു പറഞ്ഞ് നാട്ടില്‍ വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്തു എന്നതാണ് ഇവരുടെ പേരിലുള്ള ആരോപണം. അത്തരമൊരു അഭിപ്രായം കേരളാ സര്‍ക്കാരിനുണ്ടോ? കേന്ദ്രം ഭരിക്കുന്നത് ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് എന്നത് കൊണ്ട് രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുമായി കൂട്ടു ചേരാന്‍ എങ്ങനെയാണ് ഒരു സംസ്ഥാന സര്‍ക്കാരിന് കഴിയുക? എന്ത് സന്ദേശമാണ് മുഖ്യമന്ത്രിയും കേരളാ സര്‍ക്കാരും സിപിഎമ്മും രാജ്യത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്.  

തീവ്രവാദികളെ പിന്തുണച്ചാല്‍ മുസ്ലീം പിന്തുണ കിട്ടുമെന്ന ചിന്ത ആ സമൂഹത്തോട് കാണിക്കുന്ന അക്രമമാണ്. മുസ്ലീങ്ങളെല്ലാം  തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവരാണെന്ന ചിന്തയില്‍ നിന്നാണ് മുസ്ലീം നാമധാരികള്‍ ചെയ്യുന്ന എല്ലാ ക്രിമിനല്‍ പ്രവര്‍ത്തികളേയും പിന്തുണയ്‌ക്കാനുളള നീക്കം ഉണ്ടാകുന്നത്. ഇത്തരം വികല ചിന്തകളില്‍ നിന്ന് ഉണര്‍ന്ന് ഇപ്പോള്‍ ഇരിക്കുന്ന കസേരയുടെ മഹത്വമെങ്കിലും കാണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സന്ദീപ് വാചസ്്പതി ആവശ്യപ്പെട്ടു

Tags: സന്ദീപ് വാചസ്പതിpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

News

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.