Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോരാട്ടം തിന്മക്കെതിരെ; പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് പാല ബിഷപ്പ്; ചതികള്‍ എണ്ണിപ്പറഞ്ഞ് വീണ്ടും ജാഗ്രത നിര്‍ദേശം; കടുപ്പിച്ച് കല്ലറങ്ങാട്

തിന്മയുടെ ശക്തികളെ കുറ്റപ്പെടുത്തി എതിര്‍ത്തു തോല്‍പ്പിക്കുന്നതിനു പകരം അവര്‍ക്കു തണലൊരുക്കുകയും നന്മയുടെ വക്താക്കളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ബോധപൂര്‍വകമായ മാധ്യമ രാഷ്‌ട്രീയ സാമുദായിക അന്തര്‍ധാര കേരളത്തില്‍ ശക്തമായിരിക്കുകയാണെന്ന് പാലാ ബിഷപ്പ് പറയുന്നു. തിന്മയ്‌ക്കെതിരേ ശബ്ദിക്കരുത്, സംസാരിച്ചാല്‍ വായടപ്പിക്കും, പിന്മാറണം, നിലപാടുകള്‍ മാറ്റണം, മാപ്പു പറയണം, കേസെടുക്കണം തുടങ്ങിയ ആഹ്വാനങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ മുഴങ്ങുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 06:20 pm IST
inKerala

പാലാ: സംസ്ഥാനത്ത് നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയം ഉയര്‍ത്തിയ പാല ബിഷപ്പ് വീണ്ടും നിലപാട് കടുപ്പിക്കുന്നു. ചില കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നാലും താന്‍ പറഞ്ഞ വാക്കില്‍ നിന്ന് ഒരടി പിന്നോട്ട് പോകില്ലെന്നാണ് മാര്‍ ജോസഫ് കല്ലറങ്ങാട് നല്‍കുന്ന സന്ദേശം. പാലാ രൂപതയുടെ മുഖപത്രമായ പാലാ ദൂതില്‍ ‘വിശ്വാസികള്‍ക്കായി സാമൂഹ്യ തിന്മകള്‍ക്കെതിരെ ഒരുമിക്കാം’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് മാര്‍ കല്ലറങ്ങാട്ട് രൂപതയുടെ നിലപാട് വീണ്ടും വിശദീകരിച്ചത്.

തിന്മയുടെ ശക്തികളെ കുറ്റപ്പെടുത്തി എതിര്‍ത്തു തോല്‍പ്പിക്കുന്നതിനു പകരം അവര്‍ക്കു തണലൊരുക്കുകയും നന്മയുടെ വക്താക്കളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ബോധപൂര്‍വകമായ മാധ്യമ രാഷ്‌ട്രീയ സാമുദായിക അന്തര്‍ധാര കേരളത്തില്‍ ശക്തമായിരിക്കുകയാണെന്ന് പാലാ ബിഷപ്പ് പറയുന്നു. തിന്മയ്‌ക്കെതിരേ ശബ്ദിക്കരുത്, സംസാരിച്ചാല്‍ വായടപ്പിക്കും, പിന്മാറണം, നിലപാടുകള്‍ മാറ്റണം, മാപ്പു പറയണം, കേസെടുക്കണം തുടങ്ങിയ ആഹ്വാനങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ മുഴങ്ങുന്നുണ്ട്.

സാമൂഹികതിന്മകള്‍ ധാരാളമുള്ളവയില്‍ അധികമാരും പറയാനാഗ്രഹിക്കാത്ത യാഥാര്‍ത്ഥ്യങ്ങള്‍ എട്ടു നോമ്പാചരണസമാപത്തോടനുബന്ധിച്ചു കുറവിലങ്ങാടു നടന്ന കുര്‍ബാനമേധ്യയുള്ള ഹോമിലിയില്‍ സൂചിപ്പിച്ചത് ചുരുക്കം ചിലരെങ്കിലും വസ്തുതകള്‍ മനസ്സിലാക്കാതെ തെറ്റിദ്ധരിക്കാനിടയായി. ഏതെങ്കിലും മതസ്ഥരുടെ പൊതുവായ കാര്യത്തെക്കുറിച്ചല്ല എന്നും ഏതെങ്കിലും മതത്തോടുള്ള വിരോധം കൊണ്ടോ എതിര്‍പ്പു കൊണ്ടോ ഒന്നുമല്ല എന്നും പ്രസംഗത്തില്‍ കൃത്യമായി പറഞ്ഞിരുന്നു. വാക്കുകളെ വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്ത് അവരവരുടെ അജണ്ടകള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെയും മാധ്യമചര്‍ച്ചകളെയും സോഷ്യല്‍ മീഡിയ പ്രചരണങ്ങളെയും  

ജാതി-മത-രാഷ്‌ട്രീയ-സാമുദായിക-സാംസ്‌കാരികനായകരെയും ഏവരും തിരിച്ചറിയണം. കളയും വിളയും തിരിച്ചറിയാന്‍ പറഞ്ഞ കര്‍ത്താവിന്റെ ആഹ്വാനം നാമെപ്പോഴും ഓര്‍ക്കണം. കള്ളന്‍വന്ന് മോഷ്ടിക്കാതിരിക്കാന്‍ തക്ക വിധത്തിലുള്ള ജാഗ്രത നമുക്കുണ്ടാകണം.  

നമ്മുടെ നാട്ടില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യതയും ഉപയോഗവും വളരെ വ്യാപകമായിരിക്കുകയാണ്. പ്രണയക്കുരുക്കുകള്‍ നിരവധി യുവാക്കളുടെ ജീവിതം തകര്‍ക്കുക മാത്രമല്ല ജീവന്‍ കവരുകപോലും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇവയെ കണ്ണുതുറന്നു കാണുവാന്‍ നമുക്കു സാധിക്കണം. കണ്ണടച്ച് ഇരുട്ടാക്കാന്‍ എളുപ്പമാണ്. വെറും പ്രണയം, മയക്കുമരുന്നുപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നതിനുമപ്പുറം മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും വേഷങ്ങളണിഞ്ഞ് ഗൗരവേമറിയ ആഗോള പ്രതിഭാസങ്ങള്‍ നമ്മുടെ നാട്ടിലും അരേങ്ങറുന്നുണ്ട്. അപര്യാപ്തമായ നിയമസംവിധാനങ്ങള്‍ കുറച്ചുകൂടി ആനുകാലികവും പുരോഗമനപരവുമാകണമെന്ന് നിരവധിയാളുകള്‍ നിരീക്ഷിക്കുന്നതും  

ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ നിയമനിര്‍മ്മാണങ്ങള്‍പോലും ആവശ്യമാണെന്നു വിദഗ്ധര്‍ പറയുന്നു. തിന്മയ്‌ക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യണം. എല്ലാവരും ഒറ്റക്കെട്ടായി തിന്മയുടെ ശക്തികള്‍ക്കെതിരെ നിലകൊള്ളണം.  നമ്മുടെ പെണ്‍കുട്ടികളെ കെണിയില്‍പെടുത്താന്‍ ചില ഗ്രൂപ്പുകളും വ്യക്തികളും വിഭാഗങ്ങളും വിവിധ തന്ത്രങ്ങളുമായി രംഗത്തുള്ള കാര്യം സൂചിപ്പിച്ച് രൂപതാകേന്ദ്രത്തില്‍നിന്ന് ഒരറിയിപ്പു നല്‍കിയിരുന്നത് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഈ അടുത്തകാലത്തായി വരുന്ന തന്ത്രം ഇടവകയില്‍ നേരത്തെ ശുശ്രൂഷചെയ്തിരുന്ന വൈദികനെന്ന വ്യാജേന കുടുംബങ്ങളിലേക്കു  ഫോണ്‍ വിളിക്കുകയും പെണ്‍കുട്ടികളുടെ പേരും ഫോണ്‍നമ്പരുമൊക്കെ കൗശലപൂര്‍വം മനസ്സിലാക്കുകയും ചെയ്യുന്നു എന്നതാണ്. ഇതുപോലുള്ള വിവിധ ചതിക്കുഴികളില്‍ വീഴാതെ രൂപതാംഗങ്ങള്‍ എല്ലാവരും ജാഗ്രത പാലിക്കുക. മദ്യം, മയക്കുമരുന്ന്, കള്ളക്കടത്ത് എന്നിവ സുലഭമായി നമ്മുടെ സംസ്ഥാനത്തു നടക്കുന്നതായി വാര്‍ത്തകളിലൂടെ അറിയുമ്പോള്‍ നാമെല്ലാം ഏറെ വിഷമിക്കുകയാണ്.  

പിടിക്കെപ്പടുന്ന കേസുകള്‍ വളരെ ചുരുക്കമാന്നെന്നു വേണം അനുമാനിക്കാന്‍. പിടിക്കെപ്പടാതെ, പുറത്തറിയാതെ അതിലേറെ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നു സംശയിക്കേണ്ടതില്ല. ആകയാല്‍, ഈ പ്രശ്നങ്ങള്‍ അതീവരൂക്ഷമായ ഒന്നാണ്. ലാഘവബുദ്ധിയോടെ  തിന്മയോ സന്ധി ചെയ്യുന്ന സമീപനം സ്വീകരിച്ചാല്‍ വലിയ നാശമാകും സംഭവിക്കാന്‍ പോകുന്നത്. ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടു തുടരണം. നമ്മുടെ പൂര്‍വികര്‍ കാത്തുസൂക്ഷിച്ചുപോന്ന മൂല്യങ്ങള്‍ കെമോശംവരാതെ സാമൂഹികസാമുദായികസന്തുലിതാവ സ്ഥയ്‌ക്ക് അല്പംപോലും കുറവുവരാതെ  മതസൗഹാര്‍ദ്ദം നിലനിര്‍ത്തികൊണ്ടു പോകാന്‍ നമുക്കു പ്രത്യേകം ശ്രദ്ധിക്കാം.  

നമ്മുടെ ജാഗ്രത നമ്മള്‍ കൂട്ടിയേ തീരൂ. എല്ലാ ഇടവകകളിലും പ്രതിനിധിയോഗം, കുടംബകൂട്ടായ്‌മകള്‍, കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള സംഘടനകള്‍ എന്നിവ ഒട്ടും നിര്‍ജീവമാകാന്‍ അനുവദിക്കാതെ സജീവമാക്കണം.തുടരുകതെന്ന ചെയ്യണം. എല്ലാവരും ഒറ്റക്കെട്ടായി തിന്മയുടെ ശക്തികള്‍ക്കെതിരെ നിലകൊള്ളണമെന്നും ബിഷപ്പ് ലേഖനത്തില്‍ പറയുന്നു.

Tags: Joseph KallarangattNarcotic JihadPalai Diocese
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

അരുതെന്നു പറയാന്‍ ആളില്ലാതായോ!

Kerala

കേരള സ്റ്റോറി എസ്എന്‍ഡിപി യോഗം ശാഖകളില്‍ പ്രദര്‍ശിപ്പിക്കും; ഇടുക്കി എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍

Kerala

ലൗ, നാർക്കോട്ടിക് ജിഹാദിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ‘കാസ’ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് എസ് ഐഒ

Kerala

മന്ത്രി അബ്ദുറഹിമാന്റെ പേരില്‍തന്നെ തീവ്രവാദിയുണ്ടെന്ന് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്; കേസെടുക്കണമെന്ന് കെ.ടി. ജലീല്‍

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ പാല ബിഷപ്പും?; വധിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് നര്‍ക്കോട്ടിക് ജിഹാദ് പ്രസംഗത്തിന്റെ പിന്നാലെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.