Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അതിജീവനം തേടി വഴിയോര വാണിഭക്കാര്‍, ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്തും ലഭിക്കും

കൊവിഡ് മഹാമാരി ജനജീവിതം ദുസ്സഹമാക്കി കടന്നുപോകുമ്പോള്‍ അതിജീവനത്തിനും കുടുംബം പുലര്‍ത്താനുമായി പലവഴി തേടുകയാണ് ഇവര്‍.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 7, 2021, 04:36 pm IST
in Kollam

കൊല്ലം: തെരുവോരത്തെ ഓരോ കച്ചവടവും ഓരോ ജീവിതങ്ങളാണ്. കൊവിഡ് കാലം നിരവധി സാധാരണക്കാരുടെ ജീവിതങ്ങളാണ് തകര്‍ത്തത്. അവരെല്ലാം തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പെടാപാടിലാണ്. ഒരു കുടുംബത്തിനാവശ്യമായ ആഹാരസാധനങ്ങളെല്ലാം തെരുവോരത്തുണ്ട്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എന്തും ഇന്ന് വഴിയോരത്ത് ലഭിക്കുന്നു. 

അലങ്കാര മത്സ്യങ്ങളും തുണിത്തരങ്ങളും തുടങ്ങി ഗൃഹോപകരണങ്ങള്‍ വരെ ഇപ്പോള്‍ തെരുവോരത്തുണ്ട്. കൊവിഡ് മഹാമാരി ജനജീവിതം ദുസ്സഹമാക്കി കടന്നുപോകുമ്പോള്‍ അതിജീവനത്തിനും കുടുംബം പുലര്‍ത്താനുമായി പലവഴി തേടുകയാണ് ഇവര്‍. ഈ കഠിനകാലത്തെ അതിജീവിക്കാന്‍ പലരും തെരഞ്ഞെടുത്തത് അവശ്യസാധനങ്ങളുടെ വഴിയോര കച്ചവടമാണ്. ഈ രംഗത്ത് വിജയ വഴികള്‍ തുറന്നതോടെ ദിവസവും കൂടുതല്‍ ആള്‍ക്കാര്‍ കടന്നുവരുന്നു.  

കരുനാഗപ്പള്ളി മുതല്‍ പാരിപ്പള്ളി വരെയുള്ള ദേശീയപാതയില്‍ നൂറുകണക്കിന് തെരുവോര കച്ചവടക്കാരുണ്ട്. കൊല്ലം പള്ളിമുക്ക് മേഖലയില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ അന്‍പതിലധികം വഴിയോരക്കച്ചവടക്കാരുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും അവശ്യസാധനങ്ങള്‍ തൊട്ടടുത്തുള്ള കടകളില്‍നിന്നു വാങ്ങണമെന്ന നിര്‍ദേശങ്ങളുമെല്ലാം ഇത്തരം കച്ചവടത്തിന്റെ സാധ്യത വര്‍ധിപ്പിച്ചു. വീടിനു മുന്നിലും ഒഴിഞ്ഞ സ്ഥലങ്ങളുമെല്ലാം അവര്‍ കച്ചവടത്തിന് സ്ഥലം കണ്ടെത്തി. വാഹനങ്ങളില്‍ ഇരുന്ന് സാധനങ്ങള്‍ വാങ്ങാവുന്നതും പാര്‍ക്കിങ് സൗകര്യമുള്ളതുമായ സ്ഥലങ്ങളില്‍ വഴിയോരക്കച്ചവടക്കാര്‍ നിരന്നു.  

പഴം, പച്ചക്കറി, മത്സ്യം, സവാള, കരിക്ക്, പൊതിച്ചോറു കച്ചവടം, അഞ്ചുരൂപ കടി, വീട്ടില്‍ ഉണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ എന്നിവയാണ് പാതയോരക്കച്ചവടത്തില്‍ ഏറെയും. വീടുകളില്‍ വിളയിക്കുന്ന കാര്‍ഷിക വിഭവങ്ങളുമായി കച്ചവടം നടത്തുന്ന വീട്ടമ്മമാരുമുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് വിദേശത്തുനിന്ന് എത്തിയ നിരവധി പ്രവാസികള്‍ വഴിയോരക്കച്ചവടത്തിലേക്കാണ് തിരിഞ്ഞത്. സാഹചര്യങ്ങള്‍ മനസ്സിലാക്കി ഇത്തരം സ്ഥലങ്ങളിലെത്തി സാധനം വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. വലിയ ലാഭമില്ലെങ്കിലും അന്നന്നത്തെ ജീവിതച്ചെലവിനുള്ളത് കിട്ടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Tags: വഴിയോര കച്ചവടക്കാര്‍National Highwaykollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

Kerala

കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുന്ന വയോധികരെ കൊല്ലുന്ന സീരിയല്‍ കില്ലര്‍? പിടിയിലായ വിജു വിചിത്ര മനോനിലയുള്ള യുവാവോ?

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.