Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഹോട്ടല്‍ മേശകളില്‍ ചൂടേറും വിഭവങ്ങള്‍, നാളെ മുതല്‍ ഭൂരിഭാഗം ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കും

ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതിയില്‍ മാത്രമേ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചുള്ളൂ. നാലു പേര്‍ക്കുള്ള മേശയില്‍ രണ്ടാളെ മാത്രമാണ് ഇരുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2021, 11:40 am IST
in Thrissur

തൃശൂര്‍: ഹോട്ടലുകളുടെ അടുക്കളകളില്‍ വീണ്ടും രുചിക്കൂട്ടുകള്‍ തയ്യാര്‍. നീണ്ട അഞ്ചു മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും നിബന്ധനകളോടെ ഇന്നലെ തുറന്നു. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയായതോടെ ഹോട്ടലുകളിലെ തീന്‍മേശയില്‍ രുചിയേറും വിഭവങ്ങള്‍ വിളമ്പി തുടങ്ങി.

ഞായറാഴ്ചയായിട്ടും ഇന്നലെ രാവിലെ തന്നെ ഹോട്ടലുകളിലേക്ക് ജനങ്ങളുടെ വരവ് ആരംഭിച്ചിരുന്നു. ജില്ലയിലെ 2500ഓളം ഹോട്ടലുകളില്‍ പകുതിയോളം തുറന്നതായി ഉടമകള്‍ പറഞ്ഞു. അവധിദിനമായിട്ടും ഹോട്ടലുകളില്‍ സാമാന്യം തിരക്കുണ്ടായി. സാമൂഹിക അകലം ഉള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹോട്ടലുകളിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചത്. ഞായറാഴ്ച അവധിയും ഇന്നത്തെ ഹര്‍ത്താലും കഴിഞ്ഞ് നാളെ മുതല്‍ ഭൂരിഭാഗം ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉടമകള്‍ പറഞ്ഞു.  

ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതിയില്‍ മാത്രമേ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചുള്ളൂ. നാലു പേര്‍ക്കുള്ള മേശയില്‍ രണ്ടാളെ മാത്രമാണ് ഇരുത്തിയത്. ഹോട്ടലുകളിലെത്തിയവരില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന് അറിയിച്ചവര്‍ക്കാണ് ഡൈനിങ് അനുവദിച്ചതെന്ന് ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് പരമാവധി സഹകരണമുണ്ട്. എസി സംവിധാനങ്ങള്‍ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഹോട്ടലുകളില്‍ ഒരുക്കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് രണ്ട് ഡോസ് വാക്സിനെടുത്ത തൊഴിലാളികളെയാണ് ഇന്നലെ ജോലിക്ക് നിയോഗിച്ചതെന്നും ഹോട്ടലുടമകള്‍ പറഞ്ഞു.  

രണ്ടാം തംരംഗത്തിന് ശേഷം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് ഹോട്ടലുകളില്‍ ഡൈനിങിന് സര്‍ക്കാര്‍ അനുവദിച്ചത്. കഴിഞ്ഞ 5 മാസമായി ഹോംഡെലിവറിയും പാഴ്‌സലും മാത്രമേ ഹോട്ടലുകളില്‍ നിന്ന് നല്‍കിയിരുന്നുള്ളൂ. 18 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്സിന്‍ നിബന്ധന ബാധകമല്ലാത്തതിനാല്‍ ഭൂരിഭാഗം പേരും കുടുംബത്തോടൊപ്പമാണ് ഇന്നലെ ഹോട്ടലുകളിലേക്കും റസ്റ്റോറന്റുകളിലേക്കുമെത്തിയത്.

ഡൈനിങിന് അനുമതി ലഭിച്ചതില്‍ സന്തോഷം

ഹോട്ടലുകളില്‍ ഡൈനിങിന് അനുമതി ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്.  കഴിഞ്ഞ 5 മാസങ്ങള്‍ക്കിടെ മൂന്ന് ഘട്ടങ്ങളിലായി സര്‍ക്കാരിനെതിരെ സമരം നടത്തേണ്ടി വന്നിട്ടുണ്ട്. ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും മേഖലയിലെ ആശങ്ക ഒഴിയുന്നില്ല. പ്രതിസന്ധിയ്‌ക്കിടയിലും പിടിച്ചു നിന്ന ഹോട്ടലുകള്‍ക്ക് പോലും സാമ്പത്തികമായി പഴയ നിലയിലെത്താന്‍ മാസങ്ങള്‍ വേണ്ടിവരും. ഭൂരിഭാഗം ഹോട്ടല്‍ ഉടമകളും കടക്കെണിയിലാണ്. വൈദ്യുതിനിരക്ക്, വസ്തുകരം, ലൈസന്‍സി ഫീ തുടങ്ങി ഇനങ്ങളിലൊന്നും സര്‍ക്കാര്‍ ഇളവു നല്‍കിയിട്ടില്ല. പാചകക്കാരുള്‍പ്പെടെയുള്ള തൊഴിലാളികളെ കണ്ടെത്തേണ്ടതുണ്ട്. ഇതര സംസ്ഥാനത്തുള്ളവരടക്കമുള്ള ഹോട്ടല്‍ തൊഴിലാളികളില്‍ ഏറെയും മറ്റു തൊഴില്‍ തേടി പോയി.  

-ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത് (ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്)

തൊഴിലാളി കുടുംബങ്ങളിലെ പട്ടിണിക്ക് പരിഹാരം

കൊവിഡിന്റെ ആദ്യഘട്ടത്തില്‍ പല ഹോട്ടലുകളും ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. ജോലിയില്ലാത്തതിനാല്‍ ആയിരക്കണക്കിന് ഹോട്ടല്‍ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ് . ഹോട്ടലുകള്‍ തുറന്നതോടെ തൊഴിലാളികളുടെ കുടുംബങ്ങളിലെ പട്ടിണിക്ക് പരിഹാരമാകും. ഡൈനിങ് തുടങ്ങിയതോടെ ഹോട്ടലുകളില്‍ കച്ചവടം കൂടുമെന്നാണ് പ്രതീക്ഷ.  കൂടുതല്‍ തൊഴിലാളികളെ ജോലിക്കെടുക്കാനുമാകും.

-എം.എ ഫാറൂഖ് (സംസ്ഥാന ജന. സെക്ര., കേരള ഹോട്ടല്‍ റസ്റ്റോറന്റ് കാറ്ററിങ് ആന്റ്കൂള്‍ബാര്‍ സ്റ്റാഫ് അസോസിയേഷന്‍)

ജനങ്ങള്‍ക്ക് ആശ്വാസമായ തീരുമാനം

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയത് വളരെ നല്ല തീരുമാനമാണ്. ദീര്‍ഘദൂര യാത്രക്കാരും വിവിധ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരുമെല്ലാം ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടി. ഇടയ്‌ക്കെങ്കിലും പുറത്ത് നിന്ന് ഭക്ഷണം കഴിക്കണമെന്നാഗ്രഹമുള്ളവര്‍ക്ക്് സര്‍ക്കാര്‍ തീരുമാനം വളരെ ആശ്വാസമായി. മാസങ്ങള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം  ടൗണിലെ ഹോട്ടലിലെത്തി ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്.

-ഷിനോദ് (കുമാരന്‍പടി, പുന്നയൂര്‍ക്കുളം)

Tags: ThrissurHotelcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.