Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അസമിലെ ഒഴിപ്പിക്കലിനിടയില്‍ പൊലീസുകാരെ ആക്രമിച്ചതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്; ആക്രമണം പോപ്പുലര്‍ ഫ്രണ്ടിന്റെ ശൈലിയിലുള്ളത്

അസമിലെ ദറങ് ജില്ലയില്‍ സംശയമുള്ള പൗരന്മാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ച അസം പൊലീസിനെ ആക്രമിച്ചതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഉണ്ടെന്ന് അസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബബേഷ് കലിത ആരോപിച്ചു.

Janmabhumi Online by Janmabhumi Online
Sep 25, 2021, 04:15 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഗുവാഹതി:അസമിലെ ദറങ് ജില്ലയില്‍ സംശയമുള്ള പൗരന്മാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ച അസം പൊലീസിനെ ആക്രമിച്ചതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഉണ്ടെന്ന് അസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബബേഷ് കലിത ആരോപിച്ചു.  

ഗോരുഖുതിയിലും സിപജാര്‍ റവന്യു പരിധിയില്‍പ്പെട്ട മറ്റ് ഗ്രാമങ്ങളിലുമാണ് അനധികൃതമായി കുടിയേറിയവരെ പൊലീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. പൊലീസും അക്രമികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  സമുദായ കൃഷി പദ്ധതിക്ക് വേണ്ടി 9,364 ഹെക്ടര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. സപ്തംബര്‍ 20ന് 602 ഹെക്ടര്‍ ഭൂമി ഒഴിപ്പിച്ചു. ഇവിടുത്തെ 800 കുടുംബങ്ങളെ ഒഴിപ്പിച്ചു. സപ്തംബര്‍ 23ന് 666 ഹെക്ടര്‍ ഭൂമിയും അതിലെ 600 കുടുംബങ്ങളെയും ഒഴിപ്പിച്ചു. തദ്ദേശവാസികള്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായെങ്കിലും പുറത്ത് നിന്നും എത്തി കുടിയേറിയവരാണ് പൊലീസിനെ ആക്രമിച്ചത്.

സംശയം തോന്നിയ പൗരന്മാരെയാണ് സര്‍ക്കാരും പൊലീസും ഒഴിപ്പിച്ചുകൊണ്ടിരുന്നത്. അസമിലെ ഒഴിപ്പിക്കലിനെതിരെ ആളുകളെ സംഘടിപ്പിച്ചതിനും പൊലിസിനെ ആക്രമിച്ചതിനും പിന്നില്‍ മുന്‍കൂട്ടിയുള്ള ആസൂത്രണശ്രമം ഉണ്ടെന്നും  ബബേഷ് കലിത അവകാശപ്പെട്ടു.  മറ്റ് രാഷ്‌ട്രീയസംഘടനകളും ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നു. ഇനി കൂടുതല്‍ അന്വേഷണത്തിലേ ഇക്കാര്യം വെളിപ്പെടൂ. ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാനസര്‍ക്കാരിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കയ്യേറ്റക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയിരുന്നു. മറ്റെവിടെയെങ്കിലും പുനരധിവിക്കാനും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ ഇതെല്ലാം നിരസിക്കുകയായിരുന്നുവെന്നും കലിത പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ആക്രമണങ്ങള്‍ക്ക് സമാനമായ ആക്രമണശൈലിയാണ് ഗോരുഖുതിയില്‍ അരങ്ങേറിയതെന്ന് ബോധ്യമായെന്ന് അസമിലെ ബിജെപി എംപി ദിലീപ് സൈകിയയും ആരോപിച്ചു. ദരംഗില്‍ ഒഴിപ്പിക്കല്‍ നടത്തുമ്പോള്‍ അസം പൊലീസിനെ ആക്രമിക്കാന്‍ അക്രമികള്‍ക്ക് പ്രേരണ നല്‍കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നതില്‍ സംശയമില്ലെന്നും ബിജെപി പറഞ്ഞു. പ്രതിഷേധക്കാരുടെ പൗരത്വനിലയെക്കുറിച്ച് സംശയമുണ്ടെന്നും ബിജെപി പറഞ്ഞു.അക്രമത്തെക്കുറിച്ചും വെടിവെപ്പിനെക്കുറിച്ചും റിട്ട. ഗുവാഹതി ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണത്തിന് അസം സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 

നിരവധി സംസ്ഥാനങ്ങളില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. കേന്ദ്രവും ഇതിനെ നിരോധിക്കപ്പെട്ട സംഘടനകളുടെ ലിസ്റ്റില്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്. 

അതേ സമയം അസമിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇക്കാര്യം നിഷേധിച്ചു.

Tags: ബബേഷ് കലിതഅസം ഒഴിപ്പിക്കല്‍പോപ്പുലര്‍ ഫ്രണ്ട്pfibjpപോലീസ്attackഅസം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഹറം ഘോഷയാത്രയ്‌ക്കിടെ അക്രമം ; ‘ഹിന്ദു രാഷ്‌ട്ര’ ബാനർ കത്തിച്ച് ഇസ്ലാമിസ്റ്റുകൾ ; ബിലാസ്പൂരിൽ ക്ഷേത്രത്തിനു മുകളിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു

Kerala

സംസ്ഥാനത്ത് മുപ്പത് കേന്ദ്രങ്ങളില്‍ സമരവുമായി ബി ജെ പി

Kerala

ദിയ കൃഷ്ണയ്‌ക്ക് ആണ്‍കുഞ്ഞ്

Kerala

കാക്കനാട് ജില്ലാ ജയിലില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ ആക്രമിച്ച് തടവുകാരന്‍

Kerala

ബിന്ദുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഔദാര്യമല്ല; സർക്കാർ പ്രതിക്കൂട്ടിലായ സംഭവത്തിൽ നടപടി വൈകുന്നത് പൗരാവകാശ ലംഘനം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി

ഭാരതത്തിലെ സ്വർണ്ണശേഖരം എത്ര ടൺ ആണെന്നോ? 10 ലോകരാജ്യങ്ങളുടെ ആകെ ശേഖരത്തേക്കാൾ കൂടുതൽ

ഇസ്രയേൽ സന്ദർശിച്ച് വിവിധ രാജ്യങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ: ‘ഇസ്രയേൽ മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിനിധി’

ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും.:ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’മണിയൻപിളള രാജു

ഡാർക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്, ഏത് ചോക്ലേറ്റാണ് ഏറ്റവും ഗുണം ചെയ്യുന്നത് ?

പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു ; കുടിവെള്ളത്തിന് പോലും ദൗർലഭ്യം

പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിറുത്തിവച്ച് എന്‍എംസി, വ്യാപക പരിശോധനയ്‌ക്ക് ഉന്നത സമിതി

അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന് സിനിമ അനുഭവിച്ചവനാണ് മലയാളി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി ; ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണം 

ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies