Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാധാരണ രോഗിയുടെ വേഷത്തിലെത്തി കേന്ദ്ര ആരോഗ്യമന്ത്രി; ആളറിയാതെ മന്‍സുഖ് മാണ്ഡവ്യെ കൈയേറ്റം ചെയ്ത് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍

സാധാരണ രോഗിയുടെ വേഷത്തിലെത്തി സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദല്‍ഹിയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് മാണ്ഡവ്യക്ക് സുരക്ഷാ ജീവനക്കാരന്റെ മര്‍ദ്ദനമേറ്റത്. ആശുപത്രിയിലെ ബെഞ്ചില്‍ ഇരുന്നു എന്നതായിരുന്നു കുറ്റം. വയസ്സായ രോഗികളെ സഹായിക്കാത്ത സുരക്ഷാ ജീവനക്കാര്‍, മകനുവേണ്ടി സ്ട്രെച്ചര്‍ ചോദിച്ചിട്ടും നല്‍കാത്ത ജീവനക്കാര്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കേന്ദ്രമന്ത്രി നേരിട്ട് കണ്ട് മനസ്സിലാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 08:07 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രിക്ക് ആശുപത്രിയില്‍ മര്‍ദ്ദനം. സംഭവമറിഞ്ഞ് വിഷമിച്ച പ്രധാനമന്ത്രിയോട് സാരമില്ലെന്നും ചില കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയാണ് താന്‍ സാധരണവേഷത്തില്‍ ആശുപത്രിയില്‍ എത്തിയതെന്നും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്ന ആരോഗ്യമന്ത്രിയുടെ പുതിയ രീതി ആരോഗ്യമേഖലയെ ആകെ ജാഗരൂകരമാക്കുന്നു.

സാധാരണ രോഗിയുടെ വേഷത്തിലെത്തി സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദല്‍ഹിയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് മാണ്ഡവ്യക്ക് സുരക്ഷാ ജീവനക്കാരന്റെ മര്‍ദ്ദനമേറ്റത്. ആശുപത്രിയിലെ ബെഞ്ചില്‍ ഇരുന്നു എന്നതായിരുന്നു കുറ്റം. വയസ്സായ രോഗികളെ സഹായിക്കാത്ത സുരക്ഷാ ജീവനക്കാര്‍, മകനുവേണ്ടി സ്ട്രെച്ചര്‍ ചോദിച്ചിട്ടും നല്‍കാത്ത ജീവനക്കാര്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കേന്ദ്രമന്ത്രി നേരിട്ട് കണ്ട് മനസ്സിലാക്കിയത്.

ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്യുക എന്നതിലപ്പുറം ആശുപത്രിയിലെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കുന്നതിന് പ്രാധാന്യം നല്‍കിയ ആരോഗ്യമന്ത്രി മുഴുവന്‍ സ്ഥിതിഗതികളും മനസ്സിലാക്കിയ ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്. ആഗസ്ത് 29ന് നടന്ന സംഭവം സഫ്ദര്‍ജംഗ് ആശുപത്രിയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കവേ ഇന്നലെ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയപ്പോഴാണ് എല്ലാവരും അറിഞ്ഞത്.

മര്‍ദ്ദനമേറ്റ കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചോ എന്നായിരുന്നു ചോദ്യം. ആശുപത്രിയിലെ വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ ശിക്ഷിച്ചിട്ട് എന്തു കാര്യം എന്ന് പ്രധാനമന്ത്രിക്ക് മറുപടി നല്‍കി. വ്യവസ്ഥിതിയില്‍ മാറ്റം വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും 1500 സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയില്‍ ഒരാള്‍ പോലും വയസ്സായ സ്ത്രീയെ സഹായിക്കാന്‍ എത്തിയില്ലെന്നും മാണ്ഡവ്യ കുറ്റപ്പെടുത്തി. ജീവനക്കാരുടെ പെരുമാറ്റത്തില്‍ തൃപ്തനല്ലെന്നും ആശുപത്രിയും ജീവനക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളത്. രോഗികള്‍ക്ക് പരമാവധി സഹായങ്ങള്‍ നല്‍കിയേ പറ്റൂ. കൊവിഡ് ചികിത്സയില്‍ മികച്ച പ്രവര്‍ത്തനമാണ് ഡോക്ടര്‍മാരടക്കം സഫ്ദര്‍ജംഗില്‍ നടത്തിയതെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.  

Tags: delhiമന്‍സുഖ് മാണ്ഡവ്യകൊറോണHealth Ministry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

പുതിയ വാര്‍ത്തകള്‍

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.