Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആർക്കും വേണ്ടാതെ 1.30 ലക്ഷം ക്യുബിക് മീറ്റർ മണൽ; പമ്പയിൽ നിന്നും വാരിയ മണൽ വനത്തിൽ കളഞ്ഞു, ഒരു വർഷത്തിനുള്ളിൽ ലേലം വച്ചത് 24 തവണ

കഴിഞ്ഞവർഷം വാരിയ 75,000 ക്യുബിക് മീറ്റർ മണൽ പമ്പാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപമാണ് സൂക്ഷിച്ചിരിക്കുന്നത്. ലേലം നടക്കാതെ വരുമ്പോൾ വൻ‌തുകയ്‌ക്ക് മറിച്ചു വിൽക്കാനായിരുന്നു നീക്കംനടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 03:25 pm IST
in Kerala

തിരുവല്ല: പമ്പാ-ത്രിവേണിയിൽ നിന്ന് വാരിയ 1.30 ലക്ഷം ക്യൂബിക് മീറ്റർ മണലിന്റെ വിൽപ്പന നടന്നില്ല. ചെളി കയറിയ മണൽ ആർക്കും വേണ്ടാതെ കാട്ടിൽ തള്ളി. ഈ മണലിൽ കാട് കയറിത്തുടങ്ങി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 24 തവണ ലേലം വച്ചിട്ടും ഒരാൾ പോലും എത്തിയില്ല. 2018ലും 2020ലും വാരിയ മണലാണ് വിറ്റുപോകാതെയിരുന്നത്. കഴിഞ്ഞ വർഷം നദിയിൽ നിന്നും വാരി തീരങ്ങളിൽ സൂക്ഷിച്ച മണലിൽ പകുതിയോളം നദിയിലേക്ക് തന്നെ ഒലിച്ചിറങ്ങി.  

കഴിഞ്ഞവർഷം വാരിയ 75,000 ക്യുബിക് മീറ്റർ മണൽ പമ്പാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപമാണ് സൂക്ഷിച്ചിരിക്കുന്നത്. ലേലം നടക്കാതെ വരുമ്പോൾ വൻ‌തുകയ്‌ക്ക് മറിച്ചു വിൽക്കാനായിരുന്നു നീക്കംനടത്തിയത്. ചെളിയും മാലിന്യവും നീക്കിതന്നാൽ എത്ര മണൽ വേണമെങ്കിലും എടുത്തുകൊള്ളാമെന്ന് കരാറുകാർ സർക്കാരിനെ അറിയിച്ചിരുന്നു. മണൽ പായ്‌ക്കറ്റുകളാക്കി വിൽപ്പന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യങ്ങളെല്ലാം തള്ളിയാണ് സർക്കാർ സ്വകാര്യ കമ്പനികൾക്ക് വിൽക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയത്.  

ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് 2018ലെ മഹാപ്രളയകാലത്തും അതിനുശേഷവും പമ്പ ത്രിവേണി മുതൽ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് 1,28,000 മീറ്റർ ക്യൂബ് മീറ്റർ മണലും മാലിന്യങ്ങളുമാണ് അടിഞ്ഞുകൂടിയത്. 2018ൽ 65000 ക്യൂബിക് മീറ്റർ വാരിയിരുന്നു. കഴിഞ്ഞ വർഷം 74,500 ക്യൂബിക് മീറ്റർ മണലും വാരി. മണൽ ഉൾപ്പടെയുള്ളവ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇവ നീക്കം ചെയ്യാനുള്ള പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ജൂലൈ അവസാനത്തോടെ പ്രവർത്തനങ്ങൾ പൂർത്തിയായെന്ന് പറയുമ്പോഴും 53,500 ക്യുബിക് മീറ്റർ മണലും മാലിന്യങ്ങളും നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ കണക്കുകൾ തന്നെ വ്യക്തമാണ്.  

പ്രളയമുന്നൊരുക്കത്തിന്റെ ഭാഗമായി ഇത്തവണ മണൽ വാരിയെങ്കിലും അശാസ്ത്രീയമായിട്ടായിരുന്നു. ഇതിന്റെ ഫലമായി പമ്പയിലെ തീരങ്ങൾ വൻ‌തോതിൽ ഇടിയുകയും ചെയ്തു. ഇതിനിടെയിൽ വനത്തിൽ വാരിയിട്ടിരിക്കുന്ന മണലിന്റെ പേരിൽ വനംവകുപ്പും ജലവിഭവ വകുപ്പും തമ്മിൽ തർക്കം തുടരുകയാണ്. പ്രളയകാലത്ത് ഇടിഞ്ഞുതാണ ഹിൽ‌ടോപ്പിന്റെ പുനർ നിർമ്മാണത്തിനായി ഈ മണൽ വിട്ടുനൽകണമെന്നാണ് ജലവിഭവ വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാൽ വനംവകുപ്പ് വിട്ടുകൊടുക്കാൻ തയാറല്ല. ഇതോടെ ഹിൽ‌ടോപ്പിന്റെ പുനർ നിർമാണവും അനിശ്ചിതത്വത്തിലായി. 

Tags: forfloodsandPamba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

Kerala

രാത്രി വനമേഖലയിൽ വയോധികരും കുഞ്ഞും അടങ്ങുന്ന ശബരിമല തീർത്ഥാടകരെ ഇറക്കിവിട്ടു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.