Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആർക്കും വേണ്ടാതെ 1.30 ലക്ഷം ക്യുബിക് മീറ്റർ മണൽ; പമ്പയിൽ നിന്നും വാരിയ മണൽ വനത്തിൽ കളഞ്ഞു, ഒരു വർഷത്തിനുള്ളിൽ ലേലം വച്ചത് 24 തവണ

കഴിഞ്ഞവർഷം വാരിയ 75,000 ക്യുബിക് മീറ്റർ മണൽ പമ്പാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപമാണ് സൂക്ഷിച്ചിരിക്കുന്നത്. ലേലം നടക്കാതെ വരുമ്പോൾ വൻ‌തുകയ്‌ക്ക് മറിച്ചു വിൽക്കാനായിരുന്നു നീക്കംനടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 03:25 pm IST
in Kerala

തിരുവല്ല: പമ്പാ-ത്രിവേണിയിൽ നിന്ന് വാരിയ 1.30 ലക്ഷം ക്യൂബിക് മീറ്റർ മണലിന്റെ വിൽപ്പന നടന്നില്ല. ചെളി കയറിയ മണൽ ആർക്കും വേണ്ടാതെ കാട്ടിൽ തള്ളി. ഈ മണലിൽ കാട് കയറിത്തുടങ്ങി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 24 തവണ ലേലം വച്ചിട്ടും ഒരാൾ പോലും എത്തിയില്ല. 2018ലും 2020ലും വാരിയ മണലാണ് വിറ്റുപോകാതെയിരുന്നത്. കഴിഞ്ഞ വർഷം നദിയിൽ നിന്നും വാരി തീരങ്ങളിൽ സൂക്ഷിച്ച മണലിൽ പകുതിയോളം നദിയിലേക്ക് തന്നെ ഒലിച്ചിറങ്ങി.  

കഴിഞ്ഞവർഷം വാരിയ 75,000 ക്യുബിക് മീറ്റർ മണൽ പമ്പാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപമാണ് സൂക്ഷിച്ചിരിക്കുന്നത്. ലേലം നടക്കാതെ വരുമ്പോൾ വൻ‌തുകയ്‌ക്ക് മറിച്ചു വിൽക്കാനായിരുന്നു നീക്കംനടത്തിയത്. ചെളിയും മാലിന്യവും നീക്കിതന്നാൽ എത്ര മണൽ വേണമെങ്കിലും എടുത്തുകൊള്ളാമെന്ന് കരാറുകാർ സർക്കാരിനെ അറിയിച്ചിരുന്നു. മണൽ പായ്‌ക്കറ്റുകളാക്കി വിൽപ്പന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യങ്ങളെല്ലാം തള്ളിയാണ് സർക്കാർ സ്വകാര്യ കമ്പനികൾക്ക് വിൽക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയത്.  

ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് 2018ലെ മഹാപ്രളയകാലത്തും അതിനുശേഷവും പമ്പ ത്രിവേണി മുതൽ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് 1,28,000 മീറ്റർ ക്യൂബ് മീറ്റർ മണലും മാലിന്യങ്ങളുമാണ് അടിഞ്ഞുകൂടിയത്. 2018ൽ 65000 ക്യൂബിക് മീറ്റർ വാരിയിരുന്നു. കഴിഞ്ഞ വർഷം 74,500 ക്യൂബിക് മീറ്റർ മണലും വാരി. മണൽ ഉൾപ്പടെയുള്ളവ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇവ നീക്കം ചെയ്യാനുള്ള പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ജൂലൈ അവസാനത്തോടെ പ്രവർത്തനങ്ങൾ പൂർത്തിയായെന്ന് പറയുമ്പോഴും 53,500 ക്യുബിക് മീറ്റർ മണലും മാലിന്യങ്ങളും നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ കണക്കുകൾ തന്നെ വ്യക്തമാണ്.  

പ്രളയമുന്നൊരുക്കത്തിന്റെ ഭാഗമായി ഇത്തവണ മണൽ വാരിയെങ്കിലും അശാസ്ത്രീയമായിട്ടായിരുന്നു. ഇതിന്റെ ഫലമായി പമ്പയിലെ തീരങ്ങൾ വൻ‌തോതിൽ ഇടിയുകയും ചെയ്തു. ഇതിനിടെയിൽ വനത്തിൽ വാരിയിട്ടിരിക്കുന്ന മണലിന്റെ പേരിൽ വനംവകുപ്പും ജലവിഭവ വകുപ്പും തമ്മിൽ തർക്കം തുടരുകയാണ്. പ്രളയകാലത്ത് ഇടിഞ്ഞുതാണ ഹിൽ‌ടോപ്പിന്റെ പുനർ നിർമ്മാണത്തിനായി ഈ മണൽ വിട്ടുനൽകണമെന്നാണ് ജലവിഭവ വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാൽ വനംവകുപ്പ് വിട്ടുകൊടുക്കാൻ തയാറല്ല. ഇതോടെ ഹിൽ‌ടോപ്പിന്റെ പുനർ നിർമാണവും അനിശ്ചിതത്വത്തിലായി. 

Tags: forfloodsandPamba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.