Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആർക്കും വേണ്ടാതെ 1.30 ലക്ഷം ക്യുബിക് മീറ്റർ മണൽ; പമ്പയിൽ നിന്നും വാരിയ മണൽ വനത്തിൽ കളഞ്ഞു, ഒരു വർഷത്തിനുള്ളിൽ ലേലം വച്ചത് 24 തവണ

കഴിഞ്ഞവർഷം വാരിയ 75,000 ക്യുബിക് മീറ്റർ മണൽ പമ്പാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപമാണ് സൂക്ഷിച്ചിരിക്കുന്നത്. ലേലം നടക്കാതെ വരുമ്പോൾ വൻ‌തുകയ്‌ക്ക് മറിച്ചു വിൽക്കാനായിരുന്നു നീക്കംനടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 03:25 pm IST
in Kerala

തിരുവല്ല: പമ്പാ-ത്രിവേണിയിൽ നിന്ന് വാരിയ 1.30 ലക്ഷം ക്യൂബിക് മീറ്റർ മണലിന്റെ വിൽപ്പന നടന്നില്ല. ചെളി കയറിയ മണൽ ആർക്കും വേണ്ടാതെ കാട്ടിൽ തള്ളി. ഈ മണലിൽ കാട് കയറിത്തുടങ്ങി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 24 തവണ ലേലം വച്ചിട്ടും ഒരാൾ പോലും എത്തിയില്ല. 2018ലും 2020ലും വാരിയ മണലാണ് വിറ്റുപോകാതെയിരുന്നത്. കഴിഞ്ഞ വർഷം നദിയിൽ നിന്നും വാരി തീരങ്ങളിൽ സൂക്ഷിച്ച മണലിൽ പകുതിയോളം നദിയിലേക്ക് തന്നെ ഒലിച്ചിറങ്ങി.  

കഴിഞ്ഞവർഷം വാരിയ 75,000 ക്യുബിക് മീറ്റർ മണൽ പമ്പാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപമാണ് സൂക്ഷിച്ചിരിക്കുന്നത്. ലേലം നടക്കാതെ വരുമ്പോൾ വൻ‌തുകയ്‌ക്ക് മറിച്ചു വിൽക്കാനായിരുന്നു നീക്കംനടത്തിയത്. ചെളിയും മാലിന്യവും നീക്കിതന്നാൽ എത്ര മണൽ വേണമെങ്കിലും എടുത്തുകൊള്ളാമെന്ന് കരാറുകാർ സർക്കാരിനെ അറിയിച്ചിരുന്നു. മണൽ പായ്‌ക്കറ്റുകളാക്കി വിൽപ്പന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യങ്ങളെല്ലാം തള്ളിയാണ് സർക്കാർ സ്വകാര്യ കമ്പനികൾക്ക് വിൽക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയത്.  

ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് 2018ലെ മഹാപ്രളയകാലത്തും അതിനുശേഷവും പമ്പ ത്രിവേണി മുതൽ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് 1,28,000 മീറ്റർ ക്യൂബ് മീറ്റർ മണലും മാലിന്യങ്ങളുമാണ് അടിഞ്ഞുകൂടിയത്. 2018ൽ 65000 ക്യൂബിക് മീറ്റർ വാരിയിരുന്നു. കഴിഞ്ഞ വർഷം 74,500 ക്യൂബിക് മീറ്റർ മണലും വാരി. മണൽ ഉൾപ്പടെയുള്ളവ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇവ നീക്കം ചെയ്യാനുള്ള പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ജൂലൈ അവസാനത്തോടെ പ്രവർത്തനങ്ങൾ പൂർത്തിയായെന്ന് പറയുമ്പോഴും 53,500 ക്യുബിക് മീറ്റർ മണലും മാലിന്യങ്ങളും നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ കണക്കുകൾ തന്നെ വ്യക്തമാണ്.  

പ്രളയമുന്നൊരുക്കത്തിന്റെ ഭാഗമായി ഇത്തവണ മണൽ വാരിയെങ്കിലും അശാസ്ത്രീയമായിട്ടായിരുന്നു. ഇതിന്റെ ഫലമായി പമ്പയിലെ തീരങ്ങൾ വൻ‌തോതിൽ ഇടിയുകയും ചെയ്തു. ഇതിനിടെയിൽ വനത്തിൽ വാരിയിട്ടിരിക്കുന്ന മണലിന്റെ പേരിൽ വനംവകുപ്പും ജലവിഭവ വകുപ്പും തമ്മിൽ തർക്കം തുടരുകയാണ്. പ്രളയകാലത്ത് ഇടിഞ്ഞുതാണ ഹിൽ‌ടോപ്പിന്റെ പുനർ നിർമ്മാണത്തിനായി ഈ മണൽ വിട്ടുനൽകണമെന്നാണ് ജലവിഭവ വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാൽ വനംവകുപ്പ് വിട്ടുകൊടുക്കാൻ തയാറല്ല. ഇതോടെ ഹിൽ‌ടോപ്പിന്റെ പുനർ നിർമാണവും അനിശ്ചിതത്വത്തിലായി. 

Tags: Pambaforfloodsand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

News

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

News

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.