Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

ഭര്‍ത്താവ് കിടപ്പു രോഗിയായതോടെ ഇവരുടെ ജീവിതത്തിന്റെ താളം തെറ്റുകയായിരുന്നു. സ്വന്തം വീട് പനയക്കഴിപ്പിലാണെങ്കിലും ആ വീട് ഇടിഞ്ഞു പൊളിഞ്ഞു പോയതിനാല്‍ മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിനു പിന്നില്‍ പ്രവീണ്‍ നിവാസില്‍ കഴിഞ്ഞ നാലുവര്‍ഷമായി വാടകയ്‌ക് താമസിച്ചു വരികയാണിവര്‍. മൂത്ത മകള്‍ ഷെബിയെ വിവാഹം ചെയ്തയച്ചു.

ടി.കെ. രാധാകൃഷ്ണന്‍ by ടി.കെ. രാധാകൃഷ്ണന്‍
Sep 18, 2021, 07:21 pm IST
in Kerala
ചുങ്കം കവലയില്‍ നിന്ന് ലോട്ടറി വില്‍പ്പന നടത്തുന്ന കല

ചുങ്കം കവലയില്‍ നിന്ന് ലോട്ടറി വില്‍പ്പന നടത്തുന്ന കല

കോട്ടയം: കലയുടെ ജീവിത വഴിക്ക് നിറപ്പകിട്ടില്ല. എങ്കിലും ആ ജീവിതം മുമ്പോട്ട് കൊണ്ടുപോകാന്‍ ‘ഭാഗ്യത്തിന്റെ’ തുണ നേടുകയാണ് ഈ കുടുംബം. ക്യാന്‍സര്‍ രോഗിയായ ഭര്‍ത്താവിനെയും കുടുംബത്തെയും പോറ്റാന്‍ ലോട്ടറി വില്പനക്കാരിയായി. കോട്ടയം ചുങ്കം പനയ്‌ക്കഴിപ്പ് സ്വദേശിനിയാണ് കല. കിടപ്പു രോഗിയായ ഭര്‍ത്താവും മൂന്നു മക്കളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഈ കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ഇപ്പോള്‍ കലയുടെ ചുമലിലാണ്. അതിനാണ് ലോട്ടറി വില്‍പനയുമായി കല തെരുവോരത്ത് എത്തിയത്.

ഭര്‍ത്താവ് കിടപ്പു രോഗിയായതോടെ ഇവരുടെ ജീവിതത്തിന്റെ താളം തെറ്റുകയായിരുന്നു. സ്വന്തം വീട് പനയക്കഴിപ്പിലാണെങ്കിലും ആ വീട് ഇടിഞ്ഞു പൊളിഞ്ഞു പോയതിനാല്‍ മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിനു പിന്നില്‍ പ്രവീണ്‍ നിവാസില്‍ കഴിഞ്ഞ നാലുവര്‍ഷമായി വാടകയ്‌ക് താമസിച്ചു വരികയാണിവര്‍. മൂത്ത മകള്‍ ഷെബിയെ വിവാഹം ചെയ്തയച്ചു.

രണ്ടാമത്തെ മകള്‍ ഷേബയുടെ വിവാഹവും ഉറപ്പിച്ചിരിക്കുകയാണ്. പണത്തിന്റെ കുറവുമൂലം തീയതി നിശ്ചയിക്കാനായിട്ടില്ല. ഇളയ മകന്‍ ചുങ്കം സിഎംഎസ് എച്ച്എസ്എസില്‍ പ്ലസ് ടുവിന് പഠിക്കുന്നു. ഭര്‍ത്താവ് സന്തോഷ് തോമസ് മരം വെട്ടുതൊഴിലാളിയായിരുന്നു. ഏഴു വര്‍ഷം മുന്‍പ് തൊഴില്‍ ചെയ്യുന്നതിനിടയില്‍ ഉണ്ടായ അപകടമാണ് ഈ കുടുംബത്തിന്റെ ജീവിത താളം തെറ്റിച്ചത്. കാലിന് ഒടിവു സംഭവിച്ച് രണ്ടു വര്‍ഷത്തോളം കിടപ്പു രോഗിയായി കഴിഞ്ഞു. ചികിത്സിച്ചിട്ടും രോഗം ഭേദമാകാതെ വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ ബാധിതനാണെന്നു കണ്ടെത്തി. ഇതോടെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു.

ഭര്‍ത്താവിന്റെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം ഇതിനെല്ലാം വലിയ ചെലവ് വരും. പണം കണ്ടെത്താനാകാതെ വന്നതോടെ രണ്ടാമത്തെ മകള്‍ ഷേബയുടെ പഠനം മുടങ്ങി. 90 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പരീക്ഷ പാസ്സായ കുട്ടി പിന്നീട് കുടുംബത്തെ സഹായിക്കാന്‍ മൊബൈല്‍ കടയില്‍ സഹായിയായി ജോലി ചെയ്തു. സന്തോഷിന്റെ മരുന്നിന് മാത്രം പ്രതിമാസം 5000 രൂപയിലധികം വേണ്ടിവരും. കീമോചെയ്യുവാന്‍ 2000 രൂപയിലധികം വേണം. ഇതിനിടയില്‍ വാടക 5000 രൂപ ഉണ്ടാകണം. പണമില്ലാതെ വരുമ്പോള്‍ സുഹൃത്തുക്കളോട് കടമായി വാങ്ങും. അതു തന്നെ വലിയൊരു തുക തിരികെ നല്‍കാനുണ്ട്. ഇതിനൊക്കെ പരിഹാരം കാണാനാണ് ലോട്ടറി കച്ചവടത്തിന് ഇറങ്ങിയത്.

കഴിഞ്ഞ ഏഴു വര്‍ഷമായി ലോട്ടറി വില്പന തുടങ്ങിയിട്ട്. ഇപ്പോള്‍ ചുങ്കം കവലയിലെ വെയിറ്റിങ് ഷെഡിനു മുമ്പില്‍ നിന്നാണ് കല ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ദിവസേന പരമാവധി 450 രൂപ വരെ ലാഭം കിട്ടും. ഇതാണ് കുടുംബത്തിന്റെ ഏക വരുമാനം. വാടക, ഭര്‍ത്താവിന്റെ ചികിത്സാ ചെലവുകള്‍, ഭക്ഷണച്ചെലവുകള്‍ തുടങ്ങി എല്ലാം ഇതില്‍ നിന്നാണ് കല കണ്ടെത്തുന്നത്. അതിനായുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ കുടുംബിനി മഴയിലും, വെയിലത്തും പാതയോരത്ത് നിന്ന് ലോട്ടറി വില്പന നടത്തുന്നത്.

Tags: lottery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

Kerala

ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ സമ്മാന വിതരണം തടഞ്ഞ് ഹൈക്കോടതി

Kerala

ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതിയുമായി റിട്ട. എഎസ്ഐ, ടിക്കറ്റ് കൊറിയര്‍ സ്ഥാപനത്തിലെത്തിച്ച കിറ്റില്‍ കുടുങ്ങി

Kerala

ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ടിക്കറ്റുകള്‍ക്ക് വന്‍ വില്‍പന

പുതിയ വാര്‍ത്തകള്‍

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

തമിഴ്നാട് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, അധികാരത്തിന് വിജയിനൊപ്പം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.