Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം അയാളുടെ വളപ്പിനകത്തുപോലും പ്രവേശിപ്പിക്കാത്ത ഒരു വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി; ജനാധിപത്യ സമൂഹത്തില്‍ അംഗീകരിക്കാവുന്ന സംഘടനയല്ല

പെണ്ണ് പ്രസവിച്ചാല്‍ മതി വേറൊന്നും ചെയ്യണ്ട എന്നാണ് താലിബാന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. അത് ജമാഅത്തെ ഇസ്ലാമിയുടെ കൂടി നിലപാടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 12:28 pm IST
in Kerala

തിരുവനന്തപുരം ജമാഅത്ത് ഇസ്ലാമിയുടെ മാധ്യമങ്ങള്‍ താലിബാന്റെ മുഖപത്രം ആയിക്കൊണ്ടിരിക്കുകയാണ്. ജമാ അത്ത് ഇസ്ലാമി ഒരു നിലയ്‌ക്കും ജനാധിപത്യ സമൂഹത്തിലോ മത നിരപേക്ഷ സമൂഹത്തിലോ അംഗീകരിക്കാവുന്ന സംഘടനയല്ല. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം കയ്യേറിയതിന് പിന്നാലെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജമാ അത്ത് ഇസ്ലാമിയുടെ നിലപാടുകള്‍ ജനം തിരിച്ചറിയുന്നത്. താലിബാനെ കുറിച്ച് സ്വതന്ത്ര അഫ്ഗാന്‍ എന്നെഴുതിയത് ഇന്നായിരിക്കുമെന്നും സിപിഎം നേതാവ് എം. സ്വരാജ്. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

സാധാരണ ഗതിയില്‍ ഒരു മുസ്ലിം അയാളുടെ വളപ്പിനകത്തുപോലും പ്രവേശിപ്പിക്കാത്ത ഒരു വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. ഏറ്റവും പ്രധാനമായി തന്നെ ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല. ഏറെ പ്രാകൃതമായ, അപരിഷ്‌കൃതമായ, മനുഷ്യവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച ഒരു വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. കേരള മതനിരപേക്ഷസമൂഹത്തിന് ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കുന്നതില്‍ വീഴ്ച വരാന്‍ പാടില്ല.  

കേരളത്തില്‍ ഉള്‍പ്പടെ ജമാഅത്തെ ഇസ്ലാമിക്കാര്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കുമായിരുന്നില്ല. ദൈവീകരാഷ്‌ട്രത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും, അള്ളാഹുവിന്റെ കയ്യില്‍ നിന്ന് മാത്രമേ പ്രതിഫലം സ്വീകരിക്കൂ എന്നുമായിരുന്നു അവരുടെ ആശയം. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ജോലിയൊക്കെ സ്വീകരിക്കാന്‍ തുടങ്ങി. ജമാഅത്തെ ഇസ്ലാമി മാധ്യമം ആരംഭിക്കുമ്പോള്‍ കേരളത്തില്‍ ഇടം കിട്ടില്ല എന്നവര്‍ക്ക് നന്നായിട്ടറിയാം. അതുകൊണ്ട് തന്നെ അവര്‍ അതിനെ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് നോക്കുന്നത്. അത് ജനങ്ങളെ പറ്റിക്കാനാണ്. അതിന് പല മുഖങ്ങള്‍ അവര്‍ ഉപയോഗിച്ചിട്ടുണ്ട്.  

താലിബാന്‍ മുന്നണിയില്‍ നില്‍ക്കുന്നവരൊക്കെ കവിത എഴുതുന്നവരാണ്, നല്ല കവികളാണെന്നാണ് കഴിഞ്ഞ ദിവസം മാധ്യമത്തില്‍ എഴുതിയത്. എട്ട് മാസം ഗര്‍ഭിണിയായ മുന്‍പോലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്ന വാര്‍ത്തയാണ് പിന്നീട് വായിച്ചത്. പെണ്ണ് പ്രസവിച്ചാല്‍ മതി വേറൊന്നും ചെയ്യണ്ട എന്നാണ് താലിബാന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. അത് ജമാഅത്തെ ഇസ്ലാമിയുടെ കൂടി നിലപാടാണ്.

കേരളത്തില്‍ എണ്ണത്തില്‍ വളരെ കുറവാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. വളരെ ചുരുങ്ങിയ ആളുകളുടെ പിന്തുണയേ ഉള്ളൂ. അതുകൊണ്ട് തന്നെ വലിയ വെല്ലുവിളിയാകില്ലെന്ന് പൊതുസമൂഹം കരുതിയിട്ടുണ്ടാകാം. കേരള സമൂഹം ഇത് തിരിച്ചറിഞ്ഞ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എം. സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Tags: cpmP-am A-s¯ C-Ém-an-എം. സ്വരാജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കത്തില്‍ നടന്ന നിയമനങ്ങള്‍ വ്യാപകം; നിയമനടപടിക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ

Kerala

സി.പി.എം കമ്മറ്റി ഓഫീസിൽ തമ്മിൽ തല്ല്: സിപിഎം അംഗത്തിന്റെ വാരിയെല്ല് തല്ലിയൊടിച്ച് ബ്രാഞ്ച് സെക്രട്ടറി

Kerala

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

പുതിയ വാര്‍ത്തകള്‍

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.