Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്റെ കറുത്ത ഹിജാബ് ധരിക്കാനുള്ള ആഹ്വാനത്തെ തള്ളി ലോകമെമ്പാടുമുള്ള അഫ്ഗാന്‍ സ്ത്രീകള്‍; ബഹുവര്‍ണ്ണ ഫാഷന്‍ അണിഞ്ഞ് പ്രതിഷേധം

അഫ്ഗാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കറുത്ത ഹിജാബ് മാത്രം ധരിക്കണമെന്ന താലിബാന്‍ ശാസനത്തെ വര്‍ണ്ണശബളമായ പല ഫാഷനുകളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ലോകമെമ്പാടുമുള്ള അഫ്ഗാന്‍ സ്ത്രീകള്‍ പ്രതിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2021, 11:25 pm IST
in World

കാബൂള്‍: അഫ്ഗാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കറുത്ത ഹിജാബ് മാത്രം ധരിക്കണമെന്ന താലിബാന്‍ ശാസനത്തെ വര്‍ണ്ണശബളമായ പല ഫാഷനുകളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ലോകമെമ്പാടുമുള്ള അഫ്ഗാന്‍ സ്ത്രീകള്‍ പ്രതിഷേധിച്ചു.

ക്ലാസ്മുറികള്‍ വേര്‍തിരിക്കാനും വിദ്യാര്‍ത്ഥിനികളും വനിതാഅധ്യാപകരും വനിതാ ജീവനക്കാരും ശരിയത്ത് നിയമമനുസരിച്ചുള്ള കറുത്ത ഹിജാബ് മാത്രമേ ധരിക്കാവൂ എന്ന് ഈയിടെ താലിബാന്‍ ശാസന പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാബൂള്‍ സര്‍വ്വകലാശാലയില്‍ താലിബാന്‍ കൊടി വീശി ശിരസ്സ് മുതല്‍ പാദം വരെ ശരീരത്തെ മൂടുന്ന കറുത്ത ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതോടെ ശനിയാഴ്ച മുതലേ അഫ്ഗാനിസ്ഥാന് പുറത്തുള്ള അഫ്ഗാന്‍ സ്ത്രീകള്‍ വര്‍ണ്ണാഭമായ വിവിധ ഫാഷന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് അത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധിക്കാന്‍ ആരംഭിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫാക്കല്‍റ്റിയായ ബാഹര്‍ ജലാലിയാണ് ആദ്യമായി കടുംവര്‍ണ്ണത്തിലുള്ള വസ്ത്രം ധരിച്ച് ഫോട്ടോ ലിങ്ക്ഡ് ഇന്‍ പേജില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധത്തിന് ആരംഭം കുറിച്ചത്. പിന്നീട് ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അഫ്ഗാന്‍ സ്ത്രീകളുടെ ബഹുവര്‍ണ്ണ വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകളുടെ പ്രവാഹമായിരുന്നു.

‘അഫ്ഗാനിസ്ഥന്റെ ചരിത്രത്തില്‍ സ്ത്രീകളാരും ഇതുപോലെ വസ്ത്രം ധരിച്ചിട്ടില്ല. ഇത് തനി വിദേശീയമാണ്, അഫ്ഗാന്‍ സംസ്‌കാരത്തിന് അന്യമാണ്.,’ അടിമുടി മൂടിയ, മുഖം പോലും മറച്ച ഹിജാബ് ധരിച്ച സ്ത്രീയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ജലാലി കുറിച്ചു.

പരമ്പരാഗത അഫ്ഗാന്‍ ഡ്രസണിഞ്ഞ് നില്‍ക്കുന്ന തന്റെ ചിത്രം പങ്കുവെച്ച് ഡിഡബ്ല്യു ന്യൂസ് മേധാവി വാസ്ലത്ത് ഹസ്രത്ത് നസീമി കുറിച്ചതിങ്ങിനെ: ‘ഇതാണ് അഫ്ഗാന്‍ സ്ത്രീയുടെ പരമ്പരാഗ വസ്ത്രം’.

അഫ്ഗാനിസ്ഥാന്റെ പരമ്പരാഗത വേഷം ധരിച്ച് ബിബിസിയില്‍ ജോലി ചെയ്യുന്ന സന സഫിയും തന്റെ ഫോട്ടോ പങ്കുവെച്ചു.

Tags: Hijabതാലിബാന്‍അഫ്ഗാനിസ്ഥാന്‍BBCകാബൂള്‍താലിബാന്‍ ശാസനഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിതാലിബാന്‍ ഡ്രസ് കോഡ്കലാപംഅഫ്ഗാന്‍ സംസ്കാരംwomen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

Kerala

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

Kerala

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; ഉടക്കിട്ട് സ്വകാര്യ ബസ് ഉടമകള്‍

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.