Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാം വിലാസ് പസ്വാന്റെ ചരമവാര്‍ഷികത്തിന് മോദിയുടെ വൈകാരികക്കുറിപ്പ്; അകന്നുനില്‍ക്കുന്ന മകന്‍ ചിരാഗിനും മനസ്സലിഞ്ഞു; കുറിപ്പ് പങ്കുവെച്ച് ചിരാഗ്

മോദിയെ വിടാതെ പിന്തുടര്‍ന്ന നേതാവായിരുന്നു ബീഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പസ്വാന്‍. ഇദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച നരേന്ദ്രമോദി ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 08:47 pm IST
in India

ന്യൂദല്‍ഹി: മോദിയെ വിടാതെ പിന്തുടര്‍ന്ന നേതാവായിരുന്നു ബീഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പസ്വാന്‍. ഇദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച നരേന്ദ്രമോദി ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ കത്ത് വായിച്ച, ഈയിടെ ബിജെപിയില്‍ നിന്നകന്നുനില്‍ക്കുന്ന രാം വിലാസ് പസ്വാന്റെ മകന്‍ ചിരാഗിനും മനസ്സലിഞ്ഞു. ഉടനെ മോദിയുടെ കത്ത് ചിരാഗും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ കത്തിന് വായനക്കാരേറി.

ഈ ദിവസം തന്റെ  ജീവിതത്തിലെ മറക്കാനാവാത്ത വൈകാരിക ദിനമാണെന്നും രാംവിലാസ് പസ്വാനെ വല്ലാതെ നഷ്ടപ്പെടുന്നുവെന്നും കുറിച്ചുകൊണ്ടാണ് മോദിയുടെ കത്ത് തുടങ്ങുന്നത്. പസ്വാനെ ദളിതരുടെയും പിന്നാക്കക്കാരുടെയും പാവങ്ങളുടെയും ചാമ്പ്യന്‍ എന്നും മോദി വിശേഷിപ്പിക്കുന്നു. പസ്വാനെപ്പോലെ പരിചയസമ്പന്നനായ ഒരു രാഷ്‌ട്രീയക്കാരനെ കഴിഞ്ഞ വര്‍ഷം നഷ്ടമായതുകൊണ്ട് ഇന്ത്യന്‍ രാഷ്‌ട്രീയത്തിന് തിരിച്ചടിയായെന്നും കത്തില്‍ പറയുന്നു.

‘രാഷ്‌ട്രീയം കാണാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്ന യുവാക്കള്‍ രാം വിലാസ് പസ്വാന്റെ ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ സ്വാംശീകരിക്കണം. ഉയരങ്ങളില്‍ എത്തിയിട്ടും അദ്ദേഹം എപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് സമീപസ്ഥനും ഊഷ്മളബന്ധം പുലര്‍ത്തുന്ന വ്യക്തിയും ആയിരുന്നു. അദ്ദേഹം സംഭാഷണങ്ങളിലും സൗഹൃദത്തിലും വിശ്വസിച്ചു. അതുകൊണ്ടാണ് എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും അദ്ദേഹത്തിന് അത്രയ്‌ക്ക് നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിച്ചത്,’ മോദി അഭിപ്രായപ്പെടുന്നു.

ഈ കത്തെഴുതിയതിന് രാം വിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാന്‍ മോദിയെ അഭിനന്ദിച്ചു. പസ്വാനോടുള്ള മോദിയുടെ സ്‌നേഹത്തിനും ചിരാഗ് നന്ദി പറഞ്ഞു. രാം വിലാസ് പസ്വാന്റെ പ്രവര്‍ത്തനങ്ങളെ ഈ കത്ത് ബഹുമാനിക്കുന്നുവെന്നും ചിരാഗ് കുറിച്ചു. വൈകാതെ ചിരാഗ് പ്രധാനമന്ത്രിയുടെ ഈ കത്ത് ട്വിറ്ററില്‍ പങ്കുവെച്ചു.

രാം വിലാസ് പസ്വാനുമായി കൂട്ടുചേരുന്നത് ഭാഗ്യമാണെന്ന് മോദി വിശ്വസിച്ചിരുന്നു. 2014ലും 2019ലും രാം വിലാസ് പസ്വാന്‍ ബിജെപി ഉള്‍പ്പെട്ട മുന്നണിയുടെ ഭാഗമായിരുന്നു. മോദി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ശേഷം രൂപീകരിച്ച രണ്ട് മന്ത്രിസഭകളിലും രാം വിലാസ് പസ്വാന് കേന്ദ്രമന്ത്രി സ്ഥാനവും മോദി നല്‍കിയിരുന്നു. 

Tags: narendramodideathtributeനരേന്ദ്രമോദിSonചിരാഗ് പസ്വാന്‍ram vilas paswanലോക് ജനശക്തി പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Kerala

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.