Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാന്‍ ഐഎസ് ഐ മേധാവി അഫ്ഗാനില്‍ എത്തിയത് രണ്ട് കാര്യത്തിന്; ഹഖാനി സംഘത്തെ അധികാരമേല്‍പ്പിക്കാനും പഞ്ച്ശീര്‍ പിടിച്ചടക്കാനും

പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐയുടെ തലവന്‍ ലഫ്. ജനറല്‍ ഫെയ്‌സ് അഫ്ഗാനിസ്ഥാനില്‍ എത്തിയിരിക്കുന്നത് ചില ഗൂഡോദ്ദേശ്യങ്ങളോടെയാണെന്നത് വ്യക്തമായി. അതിക്രൂരമായ തീവ്രവാദ ആക്രമണത്തിന് പേര് കേട്ട ഹഖാനി ശൃംഖലയെ അഫ്ഗാനിസ്ഥാന്‍ ഭരണം ഏല്‍പ്പിക്കുകയാണ് ഒന്നാമത്തെ ലക്ഷ്യം.

Janmabhumi Online by Janmabhumi Online
Sep 6, 2021, 04:09 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കാബൂള്‍: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐയുടെ  തലവന്‍ ലഫ്. ജനറല്‍ ഫെയ്‌സ് അഫ്ഗാനിസ്ഥാനില്‍ എത്തിയിരിക്കുന്നത് ചില ഗൂഡോദ്ദേശ്യങ്ങളോടെയാണെന്നത് വ്യക്തമായി. അതിക്രൂരമായ തീവ്രവാദ ആക്രമണത്തിന് പേര് കേട്ട ഹഖാനി ശൃംഖലയെ അഫ്ഗാനിസ്ഥാന്‍ ഭരണം ഏല്‍പ്പിക്കുകയാണ് ഒന്നാമത്തെ ലക്ഷ്യം. താലിബാനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്ന വടക്കന്‍ സഖ്യസേനയെ പഞ്ച് ശീര്‍ പ്രവിശ്യയില്‍ മുട്ടുകുത്തിക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം.  

ആദ്യ ലക്ഷ്യത്തിന്റെ ഭാഗമായി ഹഖാനി സംഘം ശുദ്ധ സുന്നി പഷ്തൂണ്‍ വിഭാഗം മാത്രം താലിബാന്‍ സര്‍ക്കാരില്‍ ഉണ്ടായാല്‍ മതിയെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇക്കാര്യത്തില്‍ നിയുകത താലിബാന്‍ സര്‍ക്കാര്‍ പ്രസിഡന്‍റായി നിയോഗിക്കപ്പെട്ട മുഹമ്മദ് ബരാദറിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹഖാനി വിഭാഗം തുറന്നടിച്ചുകഴിഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വിശാല താലിബാന്‍ സര്‍ക്കാരാണ് ബരാദറുടെ മനസ്സില്‍. എന്നാല്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഹഖാനി ഗ്രൂപ്പിന്റെ നേതാക്കളായ സിറാജുദ്ദീന്‍ ഹഖാനിയും സഹോദരന്‍ അനസ് ഹഖാനിയും മറ്റൊരു ഗ്രൂപ്പിനും ഭരണത്തില്‍ പങ്കാളിത്തം നല്‍കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ ചില വാക്കേറ്റമുണ്ടായതായും അത് വെടിവെപ്പില്‍ കലാശിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.  

രണ്ടാമത്തെ കാര്യം പഞ്ച്ശീര്‍ പിടിച്ചടക്കുന്നതില്‍ താലിബാനെ സഹായിക്കാന്‍ പാക് സൈന്യവും എത്തിയെന്ന റിപ്പോര്‍ട്ടാണ്. പഞ്ച്ശീറില്‍ സഖ്യസേനയ്‌ക്കെതിരെ ശക്തമായ ബോംബ് വര്‍ഷം പാക് സൈന്യത്തിന്റെ സഹായത്തോടെ നടക്കുന്നു. ഇതിന് മുന്നില്‍ വടക്കന്‍ സഖ്യസേനയ്‌ക്ക് അടിപതറുന്നുണ്ട്. താലിബാന്‍ വിരുദ്ധപ്പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന അംറുള്ള സാലേ താമസിച്ച വീടും താലിബാന്‍ ബോംബാക്രമണത്തില്‍ നശിപ്പിച്ചിട്ടുണ്ട്. താലിബാനോടൊപ്പം വേഷം മാറി പാകിസ്ഥാന്‍ പട്ടാളക്കാരും അഹമ്മദ് മസൂദിന്റെ താലിബാന്‍ വിരുദ്ധസേനയ്‌ക്കെതിരെ ശക്തമായ മുന്നേറ്റം നടത്തുന്നുണ്ട്. ഈ ദൗത്യത്തില്‍ ചൈനയും റഷ്യയും വരെ താലിബാന് സഹായം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.  

പഞ്ച്ഷീറിൽ പാക് സൈന്യം വ്യോമാക്രമണം നടത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഡ്രോണുകള്‍ ഉപയോഗിച്ച് പ്രദേശത്ത് സ്മാര്‍ട്ട് ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാനെതിരെ പോരാട്ടം നയിക്കുന്ന പ്രതിരോധസേനാ തലവൻ അഹമ്മദ് മസൂദിന്റെ വക്താവ് ഫഹിം ദാഷ്ടി ഇന്നലെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താലിബാൻ മേഖലയിൽ പിടിമുറുക്കിയതോടെ പ്രതിരോധസേനാ നേതാക്കള്‍ തജിക്കിസ്ഥാനിലേയ്‌ക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അഫ്ഗാന്‍ മണ്ണ് അവരുടെ രാഷ്‌ട്രീയ അജണ്ട നടപ്പാക്കാനുള്ള ഇടമായി മാറ്റലാണ് ലക്ഷ്യം. മുന്‍പും ഹഖാനി സംഘത്തെ പാകിസ്ഥാന്‍ അവരുടെ രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിന് ഉദാഹരണമാണ് 2008ല്‍ ഇന്ത്യയുടെ കാബൂളിലുള്ള സ്ഥാനപതി കാര്യാലയത്തില്‍ ബോംബ് സ്ഫോടനം നടത്താന്‍ ഹഖാനി ഗ്രൂപ്പിനെ ഉപയോഗപ്പെടുത്താന്‍ പാകിസ്ഥാന്‍ ശ്രമിച്ചത്. ഇത് ഇന്ത്യയെ സംബന്ധിച്ച് വന്‍ ഭീഷണിയാണ്. ജമ്മുകശ്മീരിലും പാക് അജണ്ട നടപ്പാക്കാന്‍ അഫ്ഗാന്‍ മണ്ണിനെ പാകിസ്ഥാന്‍ ഉപയോഗപ്പെടുത്തിയേക്കും. ഒപ്പം യുഎസിനും ഹഖാനി ഗ്രൂപ്പ് പേടിസ്വപ്നമാവും. കാരണം ഹഖാനി ഗ്രൂപ്പുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് അല്‍ ഖ്വെയ്ദ. യുഎസിന്റെ ലക്ഷ്യത്തിന് തന്നെ കടകവിരുദ്ധമാവും കാര്യങ്ങള്‍. അഫ്ഗാനിലെ ഹഖാനി ഭരണം വന്നാല്‍ അല്‍ ഖ്വെയ്ദ പതിന്മടങ്ങ് ശക്തിയാര്‍ജ്ജിക്കും. പഴയ മുറിവുകള്‍ ഉണക്കാന്‍ അവര്‍ യുഎസിനെതിരെ വീണ്ടും പോര്‍വിളിയുമായി ഇറങ്ങിയേക്കും. . 

Tags: ഹഖാനി ശൃംഖലpakistanപഞ്ച് ശീര്‍ താഴ് വരഅല്‍ ഖ്വയ്ദഹക്കാനിതാലിബാന്‍അനസ് ഹഖാനിisiഐഎസ്ഐഅഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഫ്ഗാന്‍ പ്രതിസന്ധിനോര്‍ത്തേണ്‍ അലയന്‍സ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

India

ഇന്ത്യന്‍ നയതന്ത്രവിജയം: പാകിസ്ഥാനോട് അനുശോചിച്ച മുന്‍ പ്രസ്താവന കൊളംബിയ പിന്‍വലിച്ചു

Kerala

പാകിസ്ഥാന്‍ വെറുപ്പിന്റെയും മതഭ്രാന്തിന്റെയും നാടെന്ന് ജോണ്‍ ബ്രിട്ടാസ്; ‘ഓപ്പറേഷന്‍ സിന്ദൂറിനെ പാശ്ചാത്യമാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചു’

India

മീറ്ററിൽ പതിനഞ്ച് ദിവസം കൂടുമ്പോൾ സംസം എന്നെഴുതിയാൽ വൈദ്യുതി ബിൽ കുറയും : പുതിയ ഐഡിയയുമായി മൗലാന

കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)
India

കറാച്ചി എന്ന് പേരുള്ളതുകൊണ്ടൊന്നും ഇന്ത്യക്കാര്‍ ആ ബേക്കറിയെ ആക്രമിച്ചില്ല, അത്ര വിഡ്ഡികളല്ല ഇന്ത്യയിലെ‍ ഹിന്ദുക്കള്‍

പുതിയ വാര്‍ത്തകള്‍

ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (ഇടത്ത്) ഇന്‍ഫോസിസ് നാരായണമൂര്‍ത്തി(വലത്ത്)

തന്നെ സ്വാധീനിച്ച ഗുരുവിന്റെ പേരില്‍ ഐഐഎം അഹമ്മദാബാദില്‍ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാരാണമൂര്‍ത്തിയുടെ 12 കോടിയുടെ സ്കോളര്‍ഷിപ്പ്

അന്ന് കശ്മീരിലെ ഭീകരർ അശുദ്ധമാക്കി നദിയിൽ എറിഞ്ഞു ; 35 വർഷത്തിനു ശേഷം ശ്രീനഗറിലെ ജോഗേശ്വരി ശിവക്ഷേത്രത്തിൽ ശിവലിംഗം പുനഃസ്ഥാപിച്ചു

വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയി കാണാതായ 8 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി,ഇനി കണ്ടെത്തേണ്ടത് ഒരാളെ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

വീർ സവർക്കറുടെ കൊച്ചുമകന്റെ മാതൃപരമ്പരയെക്കുറിച്ചറിയണം ; രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പൂനെ കോടതി തള്ളി

അഫ്രീദിയെ പോലൊരാള്‍ ക്ഷണിക്കാതെ വന്നുവെന്ന് വിശ്വസിക്കാനാകില്ല : കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചവരല്ല

അദാനി പോര്‍ട്സ് പുറത്തിറക്കിയ 5000 കോടി രൂപയുടെ കടപ്പത്രം മുഴുവന്‍ എല്‍ഐസി വാങ്ങി ; എല്‍ഐസി ഓഹരി വില കുതിയ്‌ക്കുന്നു

അനശ്വര രാജൻ ഇത്തിരി ബോൾഡാണ്..ഒത്തിരി ബ്യൂട്ടിഫുള്ളാണ്; ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ജൂൺ 13ന്..

27 വര്‍ഷം ഒരു ആശുപത്രിയില്‍ സേവനം; പാവങ്ങളുടെ ഡോക്ടര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു

‘പാക് താരങ്ങൾ പരിപാടിയിൽ ക്ഷണിക്കാതെ നുഴഞ്ഞു കയറിയവർ’; വിചിത്ര വിശദീകരണവുമായി ദുബായ് മലയാളി സംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies