Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറം മുസ്ലിം ഭൂരിപക്ഷമായത് എങ്ങനെയെന്ന് വിലയിരുത്തണം; മാപ്പിള കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കരുത്; ഹിന്ദുക്കള്‍ക്കും ശക്തിയുണ്ടെന്ന് തില്ലങ്കേരി

1973 ആഗസ്ത് 23ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഉമാശങ്കര്‍ ദീക്ഷിത് തന്നെ മഹാത്മാഗാന്ധി, ഡോ.ബി.ആര്‍. അംബേദ്ക്കര്‍ എന്നിവരുടെ അഭിപ്രായവും മാധ്യമ വാര്‍ത്തകളും മുന്‍നിര്‍ത്തി 1921ല്‍ മലബാറില്‍ നടന്നത് സ്വാതന്ത്ര്യസമരമല്ലെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രമുഖരായ നേതാക്കള്‍ മുതല്‍ ദൃക്‌സാക്ഷികള്‍വരെ പറഞ്ഞ സത്യങ്ങള്‍ മറന്ന് കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കരുത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 10:58 pm IST
in Kerala

മലപ്പുറം: ഹിന്ദുവംശഹത്യക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നന് സ്മാരകം നിര്‍മിക്കാനുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തീരുമാനം മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ഹിന്ദുഐക്യവേദി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാരിയംകുന്നന്‍ സ്ഥാപിച്ചത് മലയാള രാജ്യമല്ല, മാപ്പിള രാജ്യമായിരുന്നു. കെ.ടി. ജലീലിന്റെ പുസ്തകം മുന്‍നിര്‍ത്തി ഇടതന്മാരും ഇസ്ലാമിസ്റ്റുകളും അത് മലയാളരാജ്യമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു.  എല്ലാ മുസ്ലിങ്ങളും കലാപകാരികളല്ല. സഹജീവികളെ കൊന്നൊടുക്കുന്നതിനെ ശക്തമായി എതിര്‍ത്ത കൊണ്ടോട്ടി തങ്ങളെപ്പോലുള്ള മഹാരഥന്മാരും ജീവിച്ചിരുന്നു. കലാപത്തെ എതിര്‍ത്ത കൊണ്ടോട്ടി തങ്ങളടക്കമുള്ളവരാണോ കലാപകാരികളാണോ ആദരിക്കപ്പെടേണ്ടതെന്ന് ഭരണകൂടങ്ങള്‍ ചിന്തിക്കണം.  

1973 ആഗസ്ത് 23ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഉമാശങ്കര്‍ ദീക്ഷിത് തന്നെ മഹാത്മാഗാന്ധി, ഡോ.ബി.ആര്‍. അംബേദ്ക്കര്‍ എന്നിവരുടെ അഭിപ്രായവും മാധ്യമ വാര്‍ത്തകളും മുന്‍നിര്‍ത്തി 1921ല്‍ മലബാറില്‍ നടന്നത് സ്വാതന്ത്ര്യസമരമല്ലെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രമുഖരായ നേതാക്കള്‍ മുതല്‍ ദൃക്‌സാക്ഷികള്‍വരെ പറഞ്ഞ സത്യങ്ങള്‍ മറന്ന് കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കരുത്. നാട് മുഴുവനും കൊലയാളികളുടെ പേര് കൊത്തിവെയ്‌ക്കാനാണ് ഭരണകൂടങ്ങളുടെ ശ്രമമെങ്കില്‍ അവര്‍ കൊലയാളികളാണെന്ന് ഉറക്കെ പറയാന്‍ ഹിന്ദുക്കള്‍ക്ക് ശക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഖിലാഫത്ത് ലഹള ആരംഭിച്ചത് സ്വാതന്ത്ര്യസമരമായിട്ടാണ്, എങ്കിലും അതില്‍ ചില പാകപ്പിഴകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കപടമതേതരന്മാരുടെ വാദം.  പക്ഷേ, എന്താണ് ആ വഴിപിഴയ്‌ക്കലെന്ന്  പറയാനുള്ള നട്ടെല്ല് ഇവര്‍ക്കാര്‍ക്കുമില്ല. ഖിലാഫത്ത് എന്ന വാക്കിന്റെ അര്‍ത്ഥമെങ്കിലും വ്യക്തമാക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകണം. സവര്‍ണര്‍ക്കും ജന്മിമാര്‍ക്കും എതിരെയാണ് കലാപം നടന്നതെന്നാണ് ഇവരുടെ ഒരു വാദം ഉയരുന്നു. എന്നാല്‍ കൊലക്കത്തിക്ക് ഇരയായതില്‍ എല്ലാ വിഭാഗം ഹിന്ദുക്കളുമുണ്ടായിരുന്നു എന്ന സത്യം ഇവര്‍ മറക്കുകയാണ്. മലപ്പുറം മുസ്ലിം ഭൂരിപക്ഷ ജില്ലയായി എങ്ങനെ മാറിയെന്ന് ഇവര്‍ വസ്തുനിഷ്ഠമായി വിലയിരുത്തണമെന്ന് വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു.

ഹിന്ദുഐക്യവേദി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വാര്യര്‍.എസ്.ദാസ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.  സുധാകരന്‍, ആശാരി സമാജം ജില്ലാ സെക്രട്ടറി രഘുനാഥ്, വിഎച്ച്പി വിഭാഗ് സംഘടനാ സെക്രട്ടറി രജനീഷ്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍, കെ.എം. ഷബി എന്നിവര്‍ സംസാരിച്ചു.

Tags: Mappila Lahalamalappuramവത്സൻ തില്ലങ്കേരിvariyamkunnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)
Kerala

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

Kerala

ഇടിമിന്നലേറ്റ് മലപ്പുറത്ത് 4 വിദ്യാർത്ഥികൾ മരിച്ചു

Kerala

മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ; വി ഡി സതീശൻ മുഖ്യമന്ത്രിയായാൽ കാര്യം നടക്കുമെന്ന് കമന്റ്

Kerala

കേരളത്തില്‍ ജനിക്കുന്ന ഹിന്ദു കുട്ടികളുടെ എണ്ണം കുറയുന്നു, മുസ്ലിം കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന:ടി.പി. സെന്‍കുമാര്‍

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.