Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറം മുസ്ലിം ഭൂരിപക്ഷമായത് എങ്ങനെയെന്ന് വിലയിരുത്തണം; മാപ്പിള കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കരുത്; ഹിന്ദുക്കള്‍ക്കും ശക്തിയുണ്ടെന്ന് തില്ലങ്കേരി

1973 ആഗസ്ത് 23ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഉമാശങ്കര്‍ ദീക്ഷിത് തന്നെ മഹാത്മാഗാന്ധി, ഡോ.ബി.ആര്‍. അംബേദ്ക്കര്‍ എന്നിവരുടെ അഭിപ്രായവും മാധ്യമ വാര്‍ത്തകളും മുന്‍നിര്‍ത്തി 1921ല്‍ മലബാറില്‍ നടന്നത് സ്വാതന്ത്ര്യസമരമല്ലെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രമുഖരായ നേതാക്കള്‍ മുതല്‍ ദൃക്‌സാക്ഷികള്‍വരെ പറഞ്ഞ സത്യങ്ങള്‍ മറന്ന് കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കരുത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 10:58 pm IST
in Kerala

മലപ്പുറം: ഹിന്ദുവംശഹത്യക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നന് സ്മാരകം നിര്‍മിക്കാനുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തീരുമാനം മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ഹിന്ദുഐക്യവേദി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാരിയംകുന്നന്‍ സ്ഥാപിച്ചത് മലയാള രാജ്യമല്ല, മാപ്പിള രാജ്യമായിരുന്നു. കെ.ടി. ജലീലിന്റെ പുസ്തകം മുന്‍നിര്‍ത്തി ഇടതന്മാരും ഇസ്ലാമിസ്റ്റുകളും അത് മലയാളരാജ്യമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു.  എല്ലാ മുസ്ലിങ്ങളും കലാപകാരികളല്ല. സഹജീവികളെ കൊന്നൊടുക്കുന്നതിനെ ശക്തമായി എതിര്‍ത്ത കൊണ്ടോട്ടി തങ്ങളെപ്പോലുള്ള മഹാരഥന്മാരും ജീവിച്ചിരുന്നു. കലാപത്തെ എതിര്‍ത്ത കൊണ്ടോട്ടി തങ്ങളടക്കമുള്ളവരാണോ കലാപകാരികളാണോ ആദരിക്കപ്പെടേണ്ടതെന്ന് ഭരണകൂടങ്ങള്‍ ചിന്തിക്കണം.  

1973 ആഗസ്ത് 23ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഉമാശങ്കര്‍ ദീക്ഷിത് തന്നെ മഹാത്മാഗാന്ധി, ഡോ.ബി.ആര്‍. അംബേദ്ക്കര്‍ എന്നിവരുടെ അഭിപ്രായവും മാധ്യമ വാര്‍ത്തകളും മുന്‍നിര്‍ത്തി 1921ല്‍ മലബാറില്‍ നടന്നത് സ്വാതന്ത്ര്യസമരമല്ലെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രമുഖരായ നേതാക്കള്‍ മുതല്‍ ദൃക്‌സാക്ഷികള്‍വരെ പറഞ്ഞ സത്യങ്ങള്‍ മറന്ന് കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കരുത്. നാട് മുഴുവനും കൊലയാളികളുടെ പേര് കൊത്തിവെയ്‌ക്കാനാണ് ഭരണകൂടങ്ങളുടെ ശ്രമമെങ്കില്‍ അവര്‍ കൊലയാളികളാണെന്ന് ഉറക്കെ പറയാന്‍ ഹിന്ദുക്കള്‍ക്ക് ശക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഖിലാഫത്ത് ലഹള ആരംഭിച്ചത് സ്വാതന്ത്ര്യസമരമായിട്ടാണ്, എങ്കിലും അതില്‍ ചില പാകപ്പിഴകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കപടമതേതരന്മാരുടെ വാദം.  പക്ഷേ, എന്താണ് ആ വഴിപിഴയ്‌ക്കലെന്ന്  പറയാനുള്ള നട്ടെല്ല് ഇവര്‍ക്കാര്‍ക്കുമില്ല. ഖിലാഫത്ത് എന്ന വാക്കിന്റെ അര്‍ത്ഥമെങ്കിലും വ്യക്തമാക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകണം. സവര്‍ണര്‍ക്കും ജന്മിമാര്‍ക്കും എതിരെയാണ് കലാപം നടന്നതെന്നാണ് ഇവരുടെ ഒരു വാദം ഉയരുന്നു. എന്നാല്‍ കൊലക്കത്തിക്ക് ഇരയായതില്‍ എല്ലാ വിഭാഗം ഹിന്ദുക്കളുമുണ്ടായിരുന്നു എന്ന സത്യം ഇവര്‍ മറക്കുകയാണ്. മലപ്പുറം മുസ്ലിം ഭൂരിപക്ഷ ജില്ലയായി എങ്ങനെ മാറിയെന്ന് ഇവര്‍ വസ്തുനിഷ്ഠമായി വിലയിരുത്തണമെന്ന് വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു.

ഹിന്ദുഐക്യവേദി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വാര്യര്‍.എസ്.ദാസ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.  സുധാകരന്‍, ആശാരി സമാജം ജില്ലാ സെക്രട്ടറി രഘുനാഥ്, വിഎച്ച്പി വിഭാഗ് സംഘടനാ സെക്രട്ടറി രജനീഷ്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍, കെ.എം. ഷബി എന്നിവര്‍ സംസാരിച്ചു.

Tags: malappuramവത്സൻ തില്ലങ്കേരിvariyamkunnanMappila Lahala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Kerala

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

Kerala

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

India

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.