Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

യോഗി ആദിത്യനാഥിനെ അടിക്കുന്നതിനെപ്പറ്റി പറയുന്ന താക്കറെയുടെ പഴയ വീഡിയോ സമൂഹമാധ്യമങ്ങളില്‍; വീണ്ടും പ്രത്യക്ഷപ്പെട്ടത് റാണെയുടെ അറസ്റ്റിന് പിന്നാലെ

മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് ഒരുവര്‍ഷം മുന്‍പ്, 2018-ലായിരുന്നു ശിവസേന അധ്യക്ഷനായ താക്കറെയുടെ പരാമര്‍ശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 02:05 pm IST
in Social Trend

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്കെതിരെ ആക്രമണ ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതു മുതല്‍  ഉദ്ധവ് താക്കറെ 2018-ല്‍ യോഗി ആദിത്യനാഥിനെതിരെ നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരുപ്പുകള്‍കൊണ്ട് അടിക്കുന്നന്നതിനെക്കുറിച്ച് താക്കറെ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. താക്കറെയ്‌ക്കെതിരായ റാണെയുടെ പ്രസ്താവനയില്‍നിന്ന് എന്ത് വ്യത്യാസമാണുള്ളതെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ചോദിക്കുന്നു. മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് ഒരുവര്‍ഷം മുന്‍പ്, 2018-ലായിരുന്നു ശിവസേന അധ്യക്ഷനായ താക്കറെയുടെ പരാമര്‍ശം. 

‘അദ്ദേഹത്തിന് എങ്ങനെ മുഖ്യമന്ത്രിയാകാന്‍ കഴിയും?. അദ്ദേഹം യോഗി ആയതിനാല്‍ എല്ലാം ഉപേക്ഷിച്ച് ഗുഹയിലിരിക്കണം.- മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് അദ്ദേഹം സ്വയം യോഗിയെന്ന് വിളിക്കുന്നു. യുപിയും മഹാരാഷ്‌ട്രയും തമ്മിലുള്ള ബന്ധം അദ്ദേഹം മനസിലാക്കണം. ശിവജിയുടെ കിരീടധാരണത്തിന് യുപിയിലെ ഗാഗഭട്ടില്‍നിന്ന് പുരോഹിതനെത്തി. കാറ്റുനിറച്ച ബലൂണ്‍ പോലെയാണ് ഈ യോഗിയെത്തിയത്. ശിവജിയെ ഹാരമണിയിച്ചപ്പോള്‍ അദ്ദേഹം ചെരിപ്പുകള്‍ ധരിച്ചു. എനിക്ക് അതേ ചെരിപ്പുകള്‍കൊണ്ട് അദ്ദേഹത്തെ അടിക്കാന്‍ തോന്നി. മഹാരാജാവിന്റെ പ്രതിമയ്‌ക്ക് മുന്‍പില്‍ നില്‍ക്കാന്‍പോലും താങ്കള്‍ ആരാണ്’- താക്കറെ അന്ന് പറഞ്ഞു. 

മുഖ്യമന്ത്രിയുടെയും ശിവസേനയുടെയും കാപട്യത്തെ വിമര്‍ശിച്ച് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലെത്തി. മുന്നു വര്‍ഷം മുന്‍പ് താക്കറെ നടത്തിയ പ്രസ്താവനയില്‍ കേസ് എടുക്കണമെന്ന് പലരും യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. ‘ജന്‍ ആശിര്‍വാദ്’ യാത്രയില്‍ നടത്തിയ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ ശിവസേന നല്‍കിയ ഒന്നിലധികം പരാതികളെ തുടർന്ന് ചൊവ്വാഴ്ചയാണ് നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ എത്രാമത്തെ സ്വാതന്ത്ര്യദിനമാണെന്നുപോലും മുഖ്യമന്ത്രി മറന്നുപോയെന്നും സംസാരിക്കുന്നതിനിടയില്‍ ഇക്കാര്യം പരിശോധിക്കേണ്ടിവന്നുവെന്നും നാരായണ്‍ റാണെ ചൂണ്ടിക്കാട്ടിയിരുന്നു.  

Tags: യോഗി ആദിത്യനാഥ്മഹാരാഷ്ട്രUddhav Thackerayനാരായണ്‍ റാണെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.