Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാഗ്പൂരില്‍നിന്ന് നാടുകടത്തിയ അഫ്ഗാന്‍ പൗരന്‍ താലിബാനൊപ്പം; കയ്യില്‍ തോക്കുമായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലെത്തിയെന്ന് പൊലീസ്

ആറുമാസത്തെ സന്ദര്‍ശക വിസയിലായിരുന്നു 2010-ല്‍ നൂര്‍ മുഹമ്മദ് അജിസ് മുഹമ്മദ് നാഗൂപൂരിലെത്തിയതെന്ന് നേരത്തേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2021, 05:00 pm IST
in India

നാഗ്പൂര്‍: ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ നാഗ്പൂരില്‍നിന്ന് നാടുകടത്തിയ അഫ്ഗാന്‍ പൗരന്‍ താലിബാനില്‍ ചേര്‍ന്നുവെന്ന് വ്യക്തമായി. തോക്ക് കയ്യില്‍പിടിച്ച് നില്‍ക്കുന്ന ഇയാളുടെ ചിത്രം സമുഹമാധ്യമങ്ങളിലെത്തിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വെള്ളിയാഴ്ച വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. കാബൂള്‍ പിടിച്ചെടുക്കുകയും പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യംവിടുകയും ചെയ്തതോടെ ഞായറാഴ്ച താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തിരുന്നു. 

’30-കാരനായ നൂര്‍ മുഹമ്മദ് അജിസ് മുഹമ്മദ് എന്നയാള്‍ കഴിഞ്ഞ 10 വര്‍ഷമായി നാഗ്പൂരില്‍ തങ്ങുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. നഗരത്തിലെ ദിഘോരി പ്രദേശത്തായിരുന്നു ഇയാള്‍ വാടകയ്‌ക്ക് താമസിച്ചത്. രഹസ്യവിവരം കിട്ടിയതോടെ പൊലീസ് ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങി. ഒടുവില്‍ പിടികൂടി ജൂണ്‍ 23ന് അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തി’- ഉദ്യോഗസ്ഥന്‍ അറിയിച്ചു. ‘നാടുകടത്തലിനുശേഷം അയാള്‍ താലിബാനില്‍ ചേര്‍ന്നതായി തോന്നുന്നു. തോക്ക് പിടിച്ച് നില്‍ക്കുന്ന അയാളുടെ ചിത്രം സമുഹമാധ്യമങ്ങളിലെത്തി’.- കൂട്ടിച്ചേര്‍ത്തു. 

ആറുമാസത്തെ സന്ദര്‍ശക വിസയിലായിരുന്നു 2010-ല്‍ നൂര്‍ മുഹമ്മദ് അജിസ് മുഹമ്മദ് നാഗൂപൂരിലെത്തിയതെന്ന് നേരത്തേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍(യുഎന്‍എച്ച്ആര്‍സി) അഭയാര്‍ഥി പദവിക്കായി അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. അപ്പീലും യുഎന്‍എച്ച്ആര്‍സി തള്ളിയതോടെ നാഗ്പൂരില്‍ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

അബ്ദുള്‍ ഹഖ് എന്നാണ് നൂര്‍ മുഹമ്മദിന്റെ യഥാര്‍ഥ പേരെന്നും സഹോദരന്‍ താലിബാനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. മൂര്‍ച്ഛയേറിയ ആയുധവുമായി കഴിഞ്ഞവര്‍ഷം നൂര്‍ മുഹമ്മദ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഇടത് തോളിന് സമീപം വെടിയുണ്ട കയറിയിറങ്ങിയ മുറിപ്പാടുണ്ടെന്ന് പിടിയിലായശേഷം പൊലീസ് കണ്ടെത്തി. ഇയാള്‍ ചില ഭീകരരെ പിന്തുടരുന്നതായി പിന്നാലെ സമൂഹമാധ്യമങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലായി. 

‘പുതപ്പുകള്‍ വില്‍ക്കുന്ന ജോലിയായിരുന്നു അവിവാഹിതനായ നൂറിന്. വാടകയ്‌ക്ക് താമസിച്ച സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടില്ല. അയാളുടെ ഫോണ്‍ വിളികളും പൊലീസിന്റെ പരിശോധനയിലാണ്’- ഉദ്യോഗസ്ഥന്‍ അറിയിച്ചു.  

Tags: indiaതാലിബാന്‍നാടുകടത്തല്‍നാഗ്പൂര്‍അഫ്ഗാന്‍ പൗരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.