Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകത്ത് കരിമീന്‍ കിട്ടാനില്ല; വേമ്പനാട്ട് കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു, കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും വില്ലനാകുന്നു

കോട്ടയം വെസ്റ്റ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിന് കുമരകത്ത് മൂന്ന് ഔട്ട്‌ലെറ്റുകളുണ്ട്. മൂന്നു ഔട്ട്‌ലെറ്റുകളിലും കാര്യമായി മീന്‍ കിട്ടുന്നില്ലെന്ന് പ്രസിഡന്റ് എന്‍.പി. സജീവ് ജന്മഭൂമിയോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 12:16 pm IST
inKottayam

കോട്ടയം: വേമ്പനാട്ട് കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു. കുമരകത്തിന്റെ സ്വന്തമായ കരിമീന്‍ കാണാന്‍ പോലും കിട്ടുന്നില്ല. കൊഞ്ചിന്റെ സീസണാണെങ്കിലും പേരിനു പോലുമില്ല. നൂറുകണക്കിന് തൊഴിലാളികളാണ് വേമ്പനാട്ട് കായലിലെ മത്സ്യസമ്പത്തിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത്.  

കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും മത്സ്യക്കുഞ്ഞുങ്ങളെ വരെ നിരോധിത വലകള്‍ ഉപയോഗിച്ച് പിടികൂടുന്നതുമാണ് മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമാകുന്നതെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യസമ്പത്ത് കുറയുന്നതിനെ കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നടപടികളില്ല. കൊവിഡും ലോക്ഡൗണും കാരണം മറ്റുമേഖലയിലുള്ള തൊഴിലാളികള്‍ കൂടി ഇപ്പോള്‍ കായലിനെ ആശ്രയിക്കുകയായിരുന്നു. കുമരകത്ത് നിന്ന് കരിമീന്‍ കിട്ടാതെ വരുമ്പോള്‍ ആന്ധ്രയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് കരിമീന്‍ കൊണ്ടുവരുന്നുണ്ടെന്നും മത്സ്യവ്യാപാരികള്‍ സമ്മതിക്കുന്നു. എന്നാല്‍ ഇത് പലയിടത്തും വില്‍ക്കുന്നത് കുമരകം കരിമീന്‍ എന്ന പേരിലാണ്.  

കോട്ടയം വെസ്റ്റ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിന് കുമരകത്ത് മൂന്ന് ഔട്ട്‌ലെറ്റുകളുണ്ട്. മൂന്നു ഔട്ട്‌ലെറ്റുകളിലും കാര്യമായി മീന്‍ കിട്ടുന്നില്ലെന്ന് പ്രസിഡന്റ് എന്‍.പി. സജീവ് ജന്മഭൂമിയോട് പറഞ്ഞു. മീനിന് ആവശ്യക്കാരുണ്ടെങ്കിലും കിട്ടാത്ത അവസ്ഥ. കരിമീന്‍ കിലോയ്‌ക്ക് അഞ്ഞൂറ് രൂപ വരെ വിലയുണ്ട്. കൂടുതല്‍ രുചിയുള്ള കരിമീനാണ് ഈ സമയത്തുണ്ടാവുക. എന്നാല്‍ മീനില്ല. കൊഞ്ചിന്റെ സീസണാണെങ്കിലും കിട്ടാനില്ല. തൊട്ടുമുന്നത്തെ വര്‍ഷവും ഇതായിരുന്നു അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലുണ്ടായ പ്രളയം കാരണം കായലില്‍ എക്കലും പ്ലാസ്റ്റിക് മാലിന്യവും വന്നടിഞ്ഞിട്ടുണ്ട്. കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനികളും അവസാനം എത്തിച്ചേരുന്നത് കായലിലാണ്. ഇതും മത്സ്യസമ്പത്തിനെ ബാധിക്കുന്നു. 20 മില്ലിയില്‍ താഴെയുള്ള വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ടെങ്കിലും പലരും 15 മുതല്‍ 10 മില്ലി വരെയുള്ള വല ഉപയോഗിക്കുന്നുണ്ട്. മീന്‍ കുഞ്ഞുങ്ങളെവരെ ഈ വല ഉപയോഗിച്ച് പിടിക്കുന്നു. കരിമീന്‍ മുട്ടകള്‍ നശിക്കുന്നതിനും ഇത് കാരണമാകുന്നു.  നടപടി സ്വീകരിക്കേണ്ട അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.  

മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ നടപടിയില്ലെങ്കില്‍ കുമരകം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കായലിനെ ആശ്രയിച്ചു കഴിയുന്ന ജനങ്ങളുടെ ജീവിതമാര്‍ഗ്ഗം തന്നെ ഇല്ലാതാകുമെന്നും സാമ്പത്തിക വ്യവസ്ഥ തകരുമെന്നും തൊഴിലാളികള്‍ ആശങ്കപ്പെടുന്നു.  

Tags: KumarakomVembanaduKarimeen
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

Kerala

മുങ്ങിമരണങ്ങള്‍ ഒഴിവാക്കൂ, നീന്തല്‍ അഭ്യസിക്കൂ എന്ന സന്ദേശവുമായി വേമ്പനാട് കായല്‍ നീന്തിക്കടന്ന് 184 പേര്‍

Kerala

പ്രകൃതിയെ അനുവദിച്ചാല്‍ ചിലവില്ലാതെ വേമ്പനാട്ട് കായലും കുട്ടനാടും മാലിന്യ വിമുക്തമാക്കാം

Kottayam

കന്നഡ സ്വദേശിനിയെങ്കിലും കുമരകത്തിന് പ്രിയങ്കരി, 10-ാം വാര്‍ഡില്‍ ജനവിധി തേടി ശ്വേത മിഥുന്‍

Kerala

രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ കുമരകം ഒരുങ്ങുന്നു; നഗരത്തിലും തകൃതിയായി ഒരുക്കങ്ങള്‍, റോഡുകളുടെ കുഴികൾ അടച്ചു തുടങ്ങി

പുതിയ വാര്‍ത്തകള്‍

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.