Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ കശ്മീരെത്ര മാറി; അധ്യാപികയും മകളും ബുള്ളറ്റില്‍ കശ്മീരില്‍ പോയി തിരിച്ചെത്തി; സ്ത്രീസ്വാതന്ത്ര്യത്തിന് ചിറകരിയാന്‍ വിദ്യാഭ്യാസ വകുപ്പ്

കശ്മീര്‍ എന്ന് കേട്ടാല്‍ നട്ടെല്ലില്‍ ഭയത്തിന്റെ മിന്നല്‍ പായുന്ന നാളുകളെല്ലാം പോയി. ഇപ്പോള്‍ അവിടെ സമാധാന ജീവിതം തിരിച്ചുവരികയാണ്. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള ഒരു അധ്യാപികയും മകളും ചേര്‍ന്ന് ബുള്ളറ്റില്‍ കശ്മീരില്‍ പോയി തിരിച്ചെത്തിയ സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 04:46 pm IST
in Kerala

തിരുവനന്തപുരം: കശ്മീര്‍ എന്ന് കേട്ടാല്‍ നട്ടെല്ലില്‍ ഭയത്തിന്റെ മിന്നല്‍ പായുന്ന നാളുകളെല്ലാം പോയി. ഇപ്പോള്‍ അവിടെ സമാധാന ജീവിതം തിരിച്ചുവരികയാണ്. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള ഒരു അധ്യാപികയും മകളും ചേര്‍ന്ന് ബുള്ളറ്റില്‍ കശ്മീരില്‍ പോയി തിരിച്ചെത്തിയ സംഭവം.

എന്നാല്‍ ഇങ്ങിനെ യാത്ര ചെയ്തതില്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപികയായി ജോലി ചെയ്യുന്ന അധ്യാപികയായ അനീഷയോട്   വിശദീകരണം ചോദിച്ചിരിക്കുകയാണ്. സര്‍വ്വീസ് റൂള്‍ പ്രകാരം സംസ്ഥാനം വിട്ട് യാത്ര ചെയ്യണമെങ്കില്‍ സര്‍ക്കാരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ഇതിനുള്ള വിശദീകരണമെന്നോണം ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസവകുപ്പ് പറയുന്നത്.  

മോദി സര്‍ക്കാര്‍ 370ാം വകുപ്പ് എടുത്ത് കളയുക വഴി കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞത് രണ്ട് വര്‍ഷം മുമ്പാണ്. അതിന് ശേഷം സൈന്യം കശ്മീരിലെ തീവ്രവാദത്തിന്റെ തല അറുക്കാനുള്ള ശ്രമത്തിലായിരുന്നു ഇത്രയും നാള്‍. അതിന് ഫലം കണ്ട് തുടങ്ങിയിരിക്കുന്നു. 2017 ആഗസ്ത് മുതല്‍ 2019 ജൂലായ് വരെ 1394 അക്രമങ്ങളാണ് കശ്മീരില്‍ അരങ്ങേറിയത്. 2019 ആഗസ്ത് മുതല്‍ 2021 ജൂലായ് വരെ ആകെ വെറും 382 അക്രമസംഭവങ്ങള്‍ മാത്രമാണ് അരങ്ങേറിയത്. മോദി സര്‍ക്കാര്‍ കശ്മീരിനുള്ള പ്രത്യേകാവകാശങ്ങള്‍ നല്‍കിയിരുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. സൈനികര്‍ക്കെതിരെ മുസ്ലീം യുവാക്കള്‍ കല്ലെറിയുന്ന സംഭവങ്ങളും കുറഞ്ഞു.

കണ്ണൂരിലെ കാനിയ നോര്‍ത്ത് യുപി സ്‌കൂള്‍ അധ്യാപിക കെ. അനീഷയും മകളുമാണ് കശ്മീരിലേക്ക് ബുള്ളറ്റില്‍ യാത്ര ചെയ്തത്. ഇവരുടെ യാത്ര പത്രങ്ങളില്‍ വാര്‍ത്തയായതോടെയാണ് വിദ്യാഭ്യാസവകുപ്പില്‍ ചിലര്‍ക്ക് സ്ത്രീസ്വാതന്ത്ര്യത്തിന്റെ ചിറകരിയാന്‍ മോഹമുദിച്ചത്. ഇപ്പോള്‍ അനുമതി വാങ്ങാതെ അനീഷ യാത്ര നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും ഷോക്കോസ് നോട്ടീസില്‍ പറയുന്നു. എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

അധ്യാപിക യാത്രയില്‍ ആയതിനാല്‍ അനീഷയ്‌ക്ക് നോട്ടീസ് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് അനീഷ വീട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ അനീഷ ക്വാറന്‍റൈനില്‍ കഴിയുകയാണ്. അനീഷയുടെ കോവിഡ് പരിശോധനറിപ്പോര്‍ട്ട് നെഗറ്റീവായിരുന്നു. അതിനാല്‍ വൈകാതെ അനീഷ സ്‌കൂളില്‍ എത്തി നോട്ടീസ് കൈപ്പറ്റുമെന്ന് പറയുന്നു.

Tags: അനീഷ ടീച്ചര്‍ജമ്മു കശ്മീര്‍terrorismJihadi Terrorismഇസ്ലാമിക തീവ്രവാദംകശമീര്‍teacherകശ്മീര്‍ റോഡ് യാത്രബുള്ളറ്റില്‍ കശ്മീര്‍ റോഡ് യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.