Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീഗില്‍ ഒറ്റപ്പെട്ട് കുഞ്ഞാലിക്കുട്ടി; എംഎല്‍എ സ്ഥാനവും ഭാരവാഹിത്തവും രാജിവെയ്‌ക്കുമെന്ന് ഭീഷണി; പിടിമുറുക്കി കെപിഎ മജീദ് പക്ഷം;യോഗത്തില്‍ തുറന്നപോര്

ചന്ദ്രിക പത്രത്തിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസും ഇ ഡിയുടെ അന്വേഷണവും മറ്റും മലപ്പുറം ലീഗ് ഹൗസില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ മുന്‍ നിശ്ചയിച്ച പോലെ പാര്‍ട്ടി കൈകാര്യം ചെയ്യുക എന്ന തീരുമാനം ആവര്‍ത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 09:22 am IST
in Kerala

മലപ്പുറം: വിവാദങ്ങള്‍ക്കിടയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തുറന്നപോരിന് കെപിഎ മജീദ് വിഭാഗം. കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എതിര്‍ പക്ഷം ഉന്നയിച്ചത്. യോഗത്തില്‍ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു. യോഗത്തില്‍ പിഎംഎ സലാം ഒഴികെ ആരും തന്നെ കുഞ്ഞാലിക്കുട്ടിയ്‌ക്ക് അനുകൂലമായി സംസാരിക്കാന്‍  മുന്നോട്ടുവന്നില്ല.  

താന്‍ എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കുമെന്ന് കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടി ഭാരവാഹിത്തം അടക്കം രാജിവെയ്‌ക്കുമെന്നും അദേഹം ഭീഷണി മുഴക്കിയെന്നുമാണ് ലഭിക്കുന്ന വിവരം.  

ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം പ്രശ്നങ്ങള്‍ പാര്‍ട്ടിയിലെ ആഭ്യന്തര കാര്യമെന്ന് വിലയിരുത്തിയാണ് പാര്‍ട്ടിക്കുള്ളില്‍ ഒതുക്കിയത്.’ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്ന് യോഗത്തിനു മുമ്പേ, പി.കെ. കുഞ്ഞാലിക്കുട്ടിപക്ഷം നടത്തിയ പ്രചാരണം പോലെതന്നെയായി കാര്യങ്ങള്‍. പാണക്കാട് കുടുംബാംഗത്തിനെതിരേ പാര്‍ട്ടി നടപടിയില്ല.

പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി ചെയ്തത് തെറ്റാണെന്ന് വിലയിരുത്തി. എന്നാല്‍ നടപടി തങ്ങള്‍ തീരുമാനിക്കട്ടെ എന്ന് തീരുമാനിച്ചു. പക്ഷേ, മുഈനെ പരസ്യമായി അധിക്ഷേപിച്ച റാഫി പുതിയകടവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.

മുസ്ലിം ലീഗിനെ തകര്‍ക്കാനുള്ള അജണ്ടയുമായി ഇറങ്ങിയിരിക്കുന്ന ചിലരുടെ താല്‍പ്പര്യങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഒന്നിച്ച് നിന്നില്ലെങ്കില്‍ സംഘടനയ്‌ക്കും സമുദായത്തിനും നഷ്ടം സംഭവിക്കുമെന്നുമാണ് കുഞ്ഞാലിക്കുട്ടിപക്ഷത്തിന്റെ വിശദീകരണം. നടപടികള്‍ വേണ്ടിവന്നാല്‍ ഇരുപക്ഷത്തും എന്ന വാദങ്ങള്‍ വന്നതോടെ പാണക്കാട് കുടുംബത്തിലെ ഏതംഗത്തിനെതിരേയുള്ള നടപടിയും തങ്ങള്‍ക്കെതിരേയുള്ളതുതന്നെ എന്ന വാദവും ഉയര്‍ന്നു. അതോടെയാണ് കടുത്ത നടപടികള്‍ ഉപേക്ഷിച്ച് യോഗം പിരിഞ്ഞത്.

ചന്ദ്രിക പത്രത്തിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസും ഇ ഡിയുടെ അന്വേഷണവും മറ്റും മലപ്പുറം ലീഗ് ഹൗസില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ മുന്‍ നിശ്ചയിച്ച പോലെ പാര്‍ട്ടി കൈകാര്യം ചെയ്യുക എന്ന തീരുമാനം ആവര്‍ത്തിച്ചു.

Tags: Muslim Leaguepk kunhalikutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.