Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ വെടിവെച്ച് കൊന്നു; ഇന്ത്യയില്‍ മയക്കമരുന്നൊഴുക്കാന്‍ പാക് പദ്ധതി; ഈ പണം പോകുന്നത് ഇന്ത്യയിലെ തീവ്രവാദികള്‍ക്ക്

അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ പഞ്ചാബിലെ അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ വെടിവെച്ച് കൊന്നു. ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് അന്താരാഷ്‌ട്ര അതിര്‍ത്തിപ്രദേശമായ പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറിലേക്ക് രണ്ട് പേര്‍ നുഴഞ്ഞുകയറുന്നത് കണ്ടാണ് ആക്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2021, 03:35 pm IST
in India

ന്യൂദല്‍ഹി: അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ പഞ്ചാബിലെ അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ വെടിവെച്ച് കൊന്നു. ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് അന്താരാഷ്‌ട്ര അതിര്‍ത്തിപ്രദേശമായ പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറിലേക്ക് രണ്ട് പേര്‍ നുഴഞ്ഞുകയറുന്നത് കണ്ടാണ് ആക്രമിച്ചത്.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കരുതെന്ന് താക്കീത് ചെയ്‌തെങ്കിലും അതവഗണിച്ച് കടന്ന രണ്ടുപേരെയും വെടിവെച്ച് കൊല്ലുകയായിരുന്നു. ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. നുഴഞ്ഞുകയറ്റക്കാര്‍ പഞ്ചാബ് അതിര്‍ത്തിയിലൂടെ കടന്ന് ഇന്ത്യയില്‍ ആയുധമോ മയക്കമരുന്നോ എത്തിക്കാന്‍ ശ്രമിച്ചതായിരിക്കാമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ യുവാക്കളെ മയക്കമരുന്നിനടിമയാക്കാന്‍ ലക്ഷ്യം

പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള മയക്കമരുന്ന് കടത്ത് തടയാനാണ് ഇന്ത്യയുടെ സുരക്ഷാസേന ശ്രമിക്കുന്നതെന്ന് കശ്മീര്‍ പൊലീസ് ഐജി വിജയകുമാര്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ദല്‍ഹിയിലും പഞ്ചാബിലും ഈ മയക്കമരുന്ന് വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന പണം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇത് ഇന്ത്യയ്‌ക്ക് വലിയ വെല്ലുവിളിയാണെന്ന് ഐജി വിജയ്‌കുമാര്‍ പറഞ്ഞു.

മറ്റൊരു ഭീഷണി ഡ്രോണ്‍ ആക്രമണമാണ്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ മൂന്ന് ഇടങ്ങളിലായി കാണപ്പെട്ട ഡ്രോണുകള്‍ക്ക് നേരെ ഇന്ത്യന്‍ പട്ടാളം വെടിയുതിര്‍ത്തിരുന്നു. ബരിബ്രഹ്മന, ചിലാദ്യ, ഗാഗ്വാള്‍ പ്രദേശങ്ങളിലാണ് ഈ ഡ്രോണുകള്‍ കണ്ടതെന്ന് പറയുന്നു. അതിര്‍ത്തി രക്ഷാസൈനികര്‍ വെടിവെച്ചതോടെ ഡ്രോണുകള്‍ അപ്രത്യക്ഷമായി.

ഒരു മാസം മുമ്പ് ജമ്മുകശ്മീരിലെ കത്വാ പ്രദേശത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു പാകിസ്ഥാന്‍കാരനെ ഇന്ത്യ വെടിവെച്ച് കൊന്നിരുന്നു. ഇയാളില്‍ നിന്നും 27 കിലോ മയക്കമരുന്നാണ് പിടികൂടിയത്. ഇതിന് വിപണിയില്‍ ഏകദേശം 135 കോടി രൂപ വിലവരും. വെടിനിര്‍ത്തലിന് ശേഷം പകിസ്ഥാന്‍ ഇപ്പോള്‍ മയക്കമരുന്ന് കടത്തിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Tags: ഡ്രോണ്‍ ആക്രമണംമയക്കമരുന്ന്BSFലഹരിവസ്തുക്കള്‍കശ്മീരിലെ ഐജി വിജയ് കുമാര്‍പാക് നുഴഞ്ഞുകയറ്റക്കാര്‍ജമ്മു കശ്മീര്‍pakistanകശമീര്‍പാക് സൈന്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ അതിര്‍ത്തികളെ അടുത്ത് നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ അയച്ച ആറ് ബഹിരാകാശ ഉപഗ്രഹങ്ങള്‍ (ഇടത്ത്)
India

ഇന്ത്യയുടെ ഭൗമോപരിതലത്തെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന ആറ് ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ബഹിരാകാശത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്; പിന്നില്‍ ചൈന

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു

India

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

World

വിശുദ്ധ റമദാൻ മാസത്തിലാണ് പാകിസ്ഥാൻ അഫ്ഗാൻ ജനതയെ കൊന്നൊടുക്കിയത്, സൈനിക നടപടിയായി ചിത്രീകരിച്ചാലും ഇവർ കുറ്റവാളികൾ; പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

India

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

പുതിയ വാര്‍ത്തകള്‍

കുട്ടമ്പുഴയില്‍ വീടിന് നേരെ വീണ്ടും കാട്ടാനയാക്രമണം

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി

തേവര പാലത്തില്‍ അപകടത്തില്‍ കായലില്‍ പതിക്കാതെ തൂങ്ങി നിന്ന ടിപ്പര്‍ ലോറി റോഡിലേക്ക് വലിച്ചു കയറ്റി

കേരള വഖഫ് ബോര്‍ഡില്‍ അമുസ്ലീം അംഗങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി-നടപടി ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയില്‍

അഭിഷേക് ബാനർജിയെ മാറ്റിയില്ലെങ്കിൽ പാർട്ടി വിടും : മമതയ്‌ക്ക് മുന്നറിയിപ്പ് നൽകി കല്യാൺ ബാനർജി ; പാർട്ടി തകരാൻ കാരണം അഭിഷേകിന്റെ അഹങ്കാരമോ ?

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

മത വർഗീയവാദികൾ അൻസിബയുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു;ലക്ഷ്മിപ്രിയ

വയനാടിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല

ഫിഫ ലോകകപ്പ് 2026: ഈ കപ്പില്‍ തൊട്ടാല്‍ കൈപൊള്ളും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.