Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത പ്രോസിക്യൂട്ടര്‍ ബീന സതീഷിനെ പിണറായി സര്‍ക്കാര്‍ വേട്ടയാടി

പാര്‍ട്ടി കുടുംബമായിട്ടും നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ കോടതിയില്‍ കേസ് നിലനിന്നതിന് കാരണക്കാരിയായത് അന്നത്തെ സര്‍ക്കാര്‍ പ്രോസിക്യൂട്ടറായ ബീനാ സതീഷിന്റെ നിലപാട്. അന്ന് നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷയെ ബീനാ സതീഷ് തള്ളിക്കളയുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 05:07 pm IST
in Kerala

തിരുവനന്തപുരം: പാര്‍ട്ടി കുടുംബമായിട്ടും നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ കോടതിയില്‍ കേസ് നിലനിന്നതിന് കാരണക്കാരിയായത് അന്നത്തെ സര്‍ക്കാര്‍ പ്രോസിക്യൂട്ടറായ ബീനാ സതീഷിന്റെ നിലപാട്. അന്ന് നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷയെ ബീനാ സതീഷ് തള്ളിക്കളയുകയായിരുന്നു.  

എറണാകുളം എസിഎംജെ കോടതിയിലാണ് ഈ കേസ് തള്ളാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. ഈ കേസ് 2020 സപ്തംബറില്‍ വഞ്ചിയൂര്‍ സിജെഎമ്മിലേക്ക് മാറ്റി. ഈ സമയത്താണ് പ്രോസിക്യൂട്ടറായ ബീനാ സതീഷിന് കേസിന്റെ ചുമതല വരുന്നത്. എന്നാല്‍ ബീന സതീഷ് സര്‍ക്കാരിനെ പിന്തുണച്ചില്ല. വഞ്ചിയൂര്‍ കോടതി സര്‍ക്കാരിന്റെ അപേക്ഷ തള്ളുകയും ചെയ്തു. ഈ കേസില്‍ വഞ്ചിയൂര്‍ കോടതി മുതല്‍ സുപ്രീംകോടതി വരെ പുറപ്പെടുവിച്ച വിധികള്‍ തന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് ബീന പറയുന്നു.  

ഈ കേസില്‍ പാര്‍ട്ടി നിലപാടിന് ഒപ്പം നില്‍ക്കാത്തതിന്റെ പേരില്‍ പിന്നീട് ബീനാ സതീഷ് നേരിട്ടത് ക്രൂരമായ വേട്ടയാടലുകളാണ്. ബീനയെ 2020 ഒക്ടോബറോടെ ആലപ്പുഴയ്‌ക്ക് സ്ഥലം മാറ്റി. ശൗചാലയം പോലുമില്ലാത്ത ഓഫീസിലേക്കാണ് വനിതയെന്ന പരിഗണന പോലുമില്ലാതെ മാറ്റിയത്.  

സിപിഎം അനുകൂലികളായ ചില സഹപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. കടുത്ത മാനസിക സംഘര്‍ഷത്തില്‍ തന്നെ കൊണ്ടുചെന്നെത്തിച്ചു. അതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ചികിത്സ തേടേണ്ട സ്ഥിതി വരെയുണ്ടായെന്നും അവര്‍ പറയുന്നു.  പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ നിയമപ്രകാരമുള്ള അവകാശവും ഉത്തരവാദിത്വവുമാണ് നിര്‍വ്വഹിച്ചതെന്നും ബീന സതീഷ് പറയുന്നു. ഇത്തരം സാഹചര്യത്തില്‍ പ്രോസിക്യൂട്ടര്‍മാരെ പിന്തുണയ്‌ക്കാറുള്ള ഡയറക്ടര്‍ ജനറല്‍ പോലും സഹായിച്ചില്ല.  

‘ഏതു സർക്കാർ ആയാലും എടുക്കുന്ന നിലപാട് തെറ്റാണെങ്കിൽ അത്‌ തുറന്നു പറയാൻ സർക്കാർ അഭിഭാഷകർക്ക് കഴിയണം. അതു മാത്രമാണ് ഞാൻ ചെയ്തത്.’, ബീന സതീഷ് പറയുന്നു.  എത്ര മൂടിവച്ചാലും ഒരുനാൾ സത്യം പുറത്തു വരുമെന്നതാണ് ഇപ്പോള്‍ സംഭവിച്ചത്.  ഇപ്പോൾ തന്റെ നിലപാട് ശരിയാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം ചൂണ്ടിക്കാണിക്കുമ്പോൾ അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്നും ബീന സതീഷ് പറയുന്നു.

Tags: എല്‍ഡിഎഫ്‌നിയമസഭാ കയ്യാങ്കളിനിയമസഭാ കയ്യാങ്കളിക്കേസ്പ്രോസിക്യൂട്ടര്‍ ബീന സതീഷ്വഞ്ചിയൂര്‍ കോടതിPinarayi Vijayanസുപ്രീംകോടതികേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

പുതിയ വാര്‍ത്തകള്‍

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.