Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചോറ് ഇവിടെ, കൂറ് അവിടെ; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സീതാറാം യെച്ചൂരിയും ഡി. രാജയും

ചൈനീസ് കൗണ്‍സിലര്‍ തന്നെ ഇന്ത്യയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരിയും സിപി ഐ നേതാവ് ഡി. രാജയും പങ്കെടുത്തതില്‍ വിമര്‍ശനം ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 04:21 pm IST
in India

ന്യൂദല്‍ഹി: ചോറ് ഇവിടെ, കൂറ് എവിടെ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന രീതിയിലുള്ള ഇന്ത്യയിലെ രണ്ട് പ്രധാന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നിലപാടിനെതിരെ വിമര്‍ശനമുയരുന്നു. ചൈനീസ് കൗണ്‍സിലര്‍ തന്നെ ഇന്ത്യയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് സിപിഎം നേതാവ് സീതാറാം യെച്ചൂരിയും സിപി ഐ നേതാവ് ഡി. രാജയും  പങ്കെടുത്തത്.

ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തിന്‌ശേഷം കേന്ദ്രസര്‍ക്കാര്‍ ചൈനയുമായി സംഘര്‍ഷത്തിന്റെ പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കെയാണ് ഇന്ത്യയില്‍ നിന്നുള്ള രണ്ട് പ്രധാന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനേതാക്കള്‍ ചൈനീസ് എംബസി സംഘടിപ്പിച്ച ചര്‍ച്ചകളില്‍ പങ്കുകൊണ്ടത്. ഗാല്‍വാന്‍ താഴ് വരയില്‍ ചൈനീസ് പട്ടാളക്കാരുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് ശേഷം ഇടത്പക്ഷ നേതാക്കള്‍ ചൈനയെ വിമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമായിരുന്നു. ലോക്സഭ എംപി സെന്തില്‍കുമാരും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് അഖിലേന്ത്യാകേന്ദ്രകമ്മിറ്റി സെക്രട്ടറി ജി. ദേവരാജനും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചൈനീസ് എംബസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു.

കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയ്‌ക്ക് വേണ്ടി ചൈന ചെയ്ത സേവനങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്‍റര്‍നാഷണല്‍ ഡിപാര്‍ട്‌മെന്‍റ് കൗണ്‍സിലര്‍ ഡു സിയവോലിന്‍  വിശദീകരിച്ചു. കൊറോണ വൈറസുമായുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ യുദ്ധത്തില്‍ സഹായമെത്തിക്കാന്‍ ചൈനീസ് കമ്പനികളിലെ ജോലിക്കാര്‍ കൂടുതല്‍ നേരം പണിയെടുത്താണ് ഇന്ത്യയ്‌ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും മറ്റും എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയോട് ചൈന കാട്ടുന്ന പ്രതിബദ്ധതയായിരുന്നു അദ്ദേഹം ചര്‍ച്ചയില്‍ അടിവരയിട്ട് വിശദീകരിച്ചത്.  

ഇരുരാജ്യങ്ങളും അഭിപ്രായഭിന്നതകള്‍ കൃത്യമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാല്‍വാന്‍ താഴ വരയില്‍ നടന്ന ഏറ്റുമുട്ടലും ചര്‍ച്ചാവിഷയമായി. ചൈന അവരുടെ നിലപാട് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യാ-ചൈന തര്‍ക്കത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ പലതും. ഈ ചര്‍ച്ചയില്‍ പിന്നീട് സീതാറാം യെച്ചൂരിയും ഡി. രാജയും സെന്തില്‍കുമാറും ജി. ദേവരാജനും സംബന്ധിച്ചു.  

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ പ്രസിദ്ധീകരണമായ ഹിന്ദു ദിനപത്രം മുഴുവന്‍ പേജ് പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ന് ‘ഹിന്ദു’ ദിനപത്രത്തില്‍ സീതാറാം യെച്ചൂരി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്‌ത്തുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് വീണ്ടും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരിയുടെ പുതിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്തുതി നടന്നത്.  

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികയോഗത്തില്‍ സംബന്ധിച്ചതില്‍ തെറ്റൊന്നുമില്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജന്‍ ന്യായീകരിച്ചു. മെയ് 2020ലാണ് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടാവുന്നത്. അന്ന് ഗാല്‍വാന്‍ താഴ് വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. 2021 ഫിബ്രവരിയില്‍ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാര്‍ പാംങോംഗ് തടാകത്തിന്റെ തെക്ക്, വടക്ക് തീരത്ത് നിന്നും പിന്‍മാറിയിരുന്നു. 

Tags: Galwan Valleyകിഴക്കന്‍ ലഡാക്ക്ഡി. രാജcpicpimചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംsitaram yechuryലഡാക്ക്എംബസിIndo China War
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് വി ശിവന്‍കുട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിച്ച സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.