Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഗരനും മക്കളും

ഗംഗ ഭൂമിയിലേക്കൊഴുകി സഗരപുത്രന്മാര്‍ക്കു മോക്ഷമേകി. അതിനാല്‍ ആ ജലനിധിക്ക് സാഗരം എന്ന പേരും വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2021, 05:00 am IST
in Samskriti

മുകുന്ദന്‍ മുസലിയാത്ത്  

ഹരിശ്ചന്ദ്രന്റെ വംശത്തില്‍ പിറന്ന ബാഹുകന്‍ എന്ന രാജാവുണ്ടായിരുന്നു. അദ്ദേഹം കാട്ടില്‍ വെച്ചു മരണപ്പെട്ടു. ദുഃഖിതരായ ബാഹുകപത്‌നിമാര്‍ ബാഹുകനോടൊപ്പം ജീവത്യാഗം ചെയ്യാന്‍ നിശ്ചയിച്ചു. അതില്‍ ഒരുവള്‍ ബാഹുകന്റെ  പുത്രനെ ഗര്‍ഭം ധരിച്ചിരുന്നു. അതിനാല്‍ അവളെ ഔര്‍വ്വനെന്ന മുനി, ഉദ്യമത്തില്‍നിന്നു തടഞ്ഞു. സഹപത്‌നിമാരില്‍ ഒരുത്തി മാത്രം ഗര്‍ഭവതിയായതില്‍ മറ്റു പത്‌നിമാര്‍ക്കു അസൂയ ജനിച്ചു. അവര്‍ ഗര്‍ഭിണിയായ ബാഹുക പത്‌നിക്ക് വിഷം കൊടുത്തു. എന്നിരുന്നാലും ഗര്‍ഭസ്ഥ ശിശു ആപത്തില്ലാതെ രക്ഷപ്പെട്ടു. വിഷ(ഗരം)ത്തോടൊപ്പം ജനിച്ചവന്‍ എന്നര്‍ത്ഥത്തില്‍ അവന്‍ സഗരന്‍ എന്നറിയപ്പെട്ടു. ഔര്‍വ്വന്റെ പ്രത്യേക ശിക്ഷണത്തില്‍ സഗരന്‍ ശത്രുക്കളെ കീഴടക്കി ചക്രവര്‍ത്തിയായി. എന്നാല്‍ ആരെയും വധിക്കാന്‍ സഗരന്‍ തയ്യാറായില്ല. അവരുടെ ശൗര്യം കെടുത്തി എന്നുമാത്രം. കടുത്ത ദുഷ്ടന്മാരെ വിരൂപരാക്കി.

സുമതിയും കേശിനിയും സഗരപത്‌നിമാരായിരുന്നു. സുമതിക്ക് 60,000  പുത്രനും കേശിനിയില്‍ അസമഞ്ജസനും ഉണ്ടായി. സഗരന്‍ ഒരു അശ്വമേധയാഗം നടത്തി. ദേവേന്ദ്രന്‍, യാഗത്തിനു നിശ്ചയിച്ച കുതിരയെ കട്ടുകൊണ്ടുപോയി കപിലാശ്രമത്തില്‍ കെട്ടിയിട്ടു. സുമതി പുത്രന്മാര്‍ 60,000 പേരും കുതിരയെ അന്വേഷിച്ച് കപിലാശ്രമത്തിലെത്തി. യാഗാശ്വത്തെ ആശ്രമത്തില്‍ കണ്ടതിനാല്‍ കപിലന്‍ കള്ളനാണെന്നു ധരിച്ച് മുനിയെ ആക്രമിക്കാന്‍ തുനിഞ്ഞു. അവര്‍ 60,000 പേരും നിന്ന നിലക്ക് ഭസ്മമായിത്തീര്‍ന്നു. കപിലന്‍ തപസ്സു തുടരുകയും ചെയ്തു.

കേശിനീ പുത്രനായ അസമഞ്ജസന്‍ യഥാര്‍ത്ഥത്തില്‍ ഒരു യോഗിയുടെ  പുനര്‍ജന്മമായിരുന്നു. അദ്ദേഹം നാടുഭരിച്ചു കഴിയാന്‍ താല്‍പ്പര്യമില്ലാത്തവനായിരുന്നു. അതിനാല്‍ ബോധപൂര്‍വം ഭ്രാന്തനായി അഭിനയിച്ചു. കുട്ടികളെ ദ്രോഹിച്ചു നദിയിലിട്ടു കൊന്നു. അസമഞ്ജസനെ പിതാവും നാട്ടുകാരും വെറുത്തു. അസമഞ്ജസന്റെ ലക്ഷ്യവും അതുതന്നെയായിരുന്നു. നാട്ടുകാരെന്നെ വെറുക്കണം. എന്നാല്‍ വൈരാഗ്യം വന്നു നാടുവിടാന്‍ അവസരം കിട്ടും. അസമഞ്ജസന്‍ നാടുവിട്ടതിനാല്‍ അസമഞ്ജസന്റെ  പുത്രനായ അംശുമാന്‍ രാജാവായി.

അംശുമാനും യാഗാശ്വത്തെ അന്വേഷിച്ച് കപിലാശ്രമത്തിലെത്തി. അദ്ദേഹം മുനിയെ കണ്ടു സന്തോഷിച്ചു. ആദരിച്ചു നമസ്‌കരിച്ചു. യാഗാശ്വത്തെ കൊണ്ടുപോകാന്‍ അനുവാദം കൊടുത്തു. കൂട്ടത്തില്‍ തനിക്കു പിതൃതുല്യരായ സഗരപുത്രന്മാരുടെ ദുര്‍ഗ്ഗതിയും മുനിയില്‍നിന്നറിഞ്ഞു. അവരുടെ മനസ്സിന്റെ പാപം തീരാന്‍ ഗംഗയില്‍ കുളിക്കണം. അതിനുള്ള ശ്രമവും ചെയ്യേണ്ടതുണ്ട്. കുതിരയുമായി നാട്ടിലെത്തി യാഗം പൂര്‍ത്തിയാക്കി. കപിലോപദേശ പ്രകാരം ദേവനദിയായ ഗംഗയെ കപിലാശ്രമത്തിലെത്തിക്കാന്‍ പരിശ്രമം തുടങ്ങി. എന്നാല്‍ അംശുമാന്‍ ഈ കാര്യത്തില്‍  വിജയിച്ചില്ല. അംശുമാന്റെ പുത്രന്‍ ഭഗീരഥന്‍ ദൗത്യം ഏറ്റെടുത്തു. സഗരപുത്രന്മാര്‍ക്ക് ഗംഗാസ്‌നാനം ചെയ്തു പാപമുക്തി നേടുവാനായി തപസ്സു തുടങ്ങി. ദേവനദിയായ ഗംഗ പ്രീതയായി. ഭൂമിയിലേക്കു വരാമെന്നേറ്റു. എന്നാല്‍ തന്റെ പതനത്തിന്റെ ശക്തിയില്‍ ഭൂമി  പിളര്‍ന്നു താന്‍ പാതാളത്തില്‍ പോകാനുള്ള സാധ്യതയുണ്ട്. അതു തടുക്കാന്‍ പറ്റിയ ഒരാളു വേണം. കൂടാതെ ഞാന്‍ ഭൂമിയിലെത്തിയാല്‍ മാലോകര്‍ എന്നെ പാപം കൊണ്ടു നിറയ്‌ക്കും. അതിനു ഭവാന്‍ ഒരു പരിഹാരം കാണണം.

ഭഗീരഥന്‍ ശിവനെ തപസ്സു ചെയ്തു പ്രീതനാക്കി. ഗംഗ ഭൂമിയിലേക്കു പതിക്കുമ്പോള്‍ ഭൂമിക്കു ആഘാതമേല്‍ക്കാതെ താങ്ങാന്‍ ശിവന്‍ തയ്യാറായി. ഗംഗയില്‍ പതിക്കുന്ന പാപക്കറ വിഷ്ണുഭക്തന്മാരുടെ സമ്പര്‍ക്കത്താല്‍ ഇല്ലാതാക്കാന്‍ വിഷ്ണുവിനെയും പ്രീതനാക്കി.

ഗംഗ ഭൂമിയിലേക്കൊഴുകി സഗരപുത്രന്മാര്‍ക്കു മോക്ഷമേകി. അതിനാല്‍ ആ ജലനിധിക്ക് സാഗരം എന്ന പേരും വന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

പുതിയ വാര്‍ത്തകള്‍

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.