Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സഗരനും മക്കളും

ഗംഗ ഭൂമിയിലേക്കൊഴുകി സഗരപുത്രന്മാര്‍ക്കു മോക്ഷമേകി. അതിനാല്‍ ആ ജലനിധിക്ക് സാഗരം എന്ന പേരും വന്നു.

Janmabhumi Online by Janmabhumi Online
Jul 24, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മുകുന്ദന്‍ മുസലിയാത്ത്  

ഹരിശ്ചന്ദ്രന്റെ വംശത്തില്‍ പിറന്ന ബാഹുകന്‍ എന്ന രാജാവുണ്ടായിരുന്നു. അദ്ദേഹം കാട്ടില്‍ വെച്ചു മരണപ്പെട്ടു. ദുഃഖിതരായ ബാഹുകപത്‌നിമാര്‍ ബാഹുകനോടൊപ്പം ജീവത്യാഗം ചെയ്യാന്‍ നിശ്ചയിച്ചു. അതില്‍ ഒരുവള്‍ ബാഹുകന്റെ  പുത്രനെ ഗര്‍ഭം ധരിച്ചിരുന്നു. അതിനാല്‍ അവളെ ഔര്‍വ്വനെന്ന മുനി, ഉദ്യമത്തില്‍നിന്നു തടഞ്ഞു. സഹപത്‌നിമാരില്‍ ഒരുത്തി മാത്രം ഗര്‍ഭവതിയായതില്‍ മറ്റു പത്‌നിമാര്‍ക്കു അസൂയ ജനിച്ചു. അവര്‍ ഗര്‍ഭിണിയായ ബാഹുക പത്‌നിക്ക് വിഷം കൊടുത്തു. എന്നിരുന്നാലും ഗര്‍ഭസ്ഥ ശിശു ആപത്തില്ലാതെ രക്ഷപ്പെട്ടു. വിഷ(ഗരം)ത്തോടൊപ്പം ജനിച്ചവന്‍ എന്നര്‍ത്ഥത്തില്‍ അവന്‍ സഗരന്‍ എന്നറിയപ്പെട്ടു. ഔര്‍വ്വന്റെ പ്രത്യേക ശിക്ഷണത്തില്‍ സഗരന്‍ ശത്രുക്കളെ കീഴടക്കി ചക്രവര്‍ത്തിയായി. എന്നാല്‍ ആരെയും വധിക്കാന്‍ സഗരന്‍ തയ്യാറായില്ല. അവരുടെ ശൗര്യം കെടുത്തി എന്നുമാത്രം. കടുത്ത ദുഷ്ടന്മാരെ വിരൂപരാക്കി.

സുമതിയും കേശിനിയും സഗരപത്‌നിമാരായിരുന്നു. സുമതിക്ക് 60,000  പുത്രനും കേശിനിയില്‍ അസമഞ്ജസനും ഉണ്ടായി. സഗരന്‍ ഒരു അശ്വമേധയാഗം നടത്തി. ദേവേന്ദ്രന്‍, യാഗത്തിനു നിശ്ചയിച്ച കുതിരയെ കട്ടുകൊണ്ടുപോയി കപിലാശ്രമത്തില്‍ കെട്ടിയിട്ടു. സുമതി പുത്രന്മാര്‍ 60,000 പേരും കുതിരയെ അന്വേഷിച്ച് കപിലാശ്രമത്തിലെത്തി. യാഗാശ്വത്തെ ആശ്രമത്തില്‍ കണ്ടതിനാല്‍ കപിലന്‍ കള്ളനാണെന്നു ധരിച്ച് മുനിയെ ആക്രമിക്കാന്‍ തുനിഞ്ഞു. അവര്‍ 60,000 പേരും നിന്ന നിലക്ക് ഭസ്മമായിത്തീര്‍ന്നു. കപിലന്‍ തപസ്സു തുടരുകയും ചെയ്തു.

കേശിനീ പുത്രനായ അസമഞ്ജസന്‍ യഥാര്‍ത്ഥത്തില്‍ ഒരു യോഗിയുടെ  പുനര്‍ജന്മമായിരുന്നു. അദ്ദേഹം നാടുഭരിച്ചു കഴിയാന്‍ താല്‍പ്പര്യമില്ലാത്തവനായിരുന്നു. അതിനാല്‍ ബോധപൂര്‍വം ഭ്രാന്തനായി അഭിനയിച്ചു. കുട്ടികളെ ദ്രോഹിച്ചു നദിയിലിട്ടു കൊന്നു. അസമഞ്ജസനെ പിതാവും നാട്ടുകാരും വെറുത്തു. അസമഞ്ജസന്റെ ലക്ഷ്യവും അതുതന്നെയായിരുന്നു. നാട്ടുകാരെന്നെ വെറുക്കണം. എന്നാല്‍ വൈരാഗ്യം വന്നു നാടുവിടാന്‍ അവസരം കിട്ടും. അസമഞ്ജസന്‍ നാടുവിട്ടതിനാല്‍ അസമഞ്ജസന്റെ  പുത്രനായ അംശുമാന്‍ രാജാവായി.

അംശുമാനും യാഗാശ്വത്തെ അന്വേഷിച്ച് കപിലാശ്രമത്തിലെത്തി. അദ്ദേഹം മുനിയെ കണ്ടു സന്തോഷിച്ചു. ആദരിച്ചു നമസ്‌കരിച്ചു. യാഗാശ്വത്തെ കൊണ്ടുപോകാന്‍ അനുവാദം കൊടുത്തു. കൂട്ടത്തില്‍ തനിക്കു പിതൃതുല്യരായ സഗരപുത്രന്മാരുടെ ദുര്‍ഗ്ഗതിയും മുനിയില്‍നിന്നറിഞ്ഞു. അവരുടെ മനസ്സിന്റെ പാപം തീരാന്‍ ഗംഗയില്‍ കുളിക്കണം. അതിനുള്ള ശ്രമവും ചെയ്യേണ്ടതുണ്ട്. കുതിരയുമായി നാട്ടിലെത്തി യാഗം പൂര്‍ത്തിയാക്കി. കപിലോപദേശ പ്രകാരം ദേവനദിയായ ഗംഗയെ കപിലാശ്രമത്തിലെത്തിക്കാന്‍ പരിശ്രമം തുടങ്ങി. എന്നാല്‍ അംശുമാന്‍ ഈ കാര്യത്തില്‍  വിജയിച്ചില്ല. അംശുമാന്റെ പുത്രന്‍ ഭഗീരഥന്‍ ദൗത്യം ഏറ്റെടുത്തു. സഗരപുത്രന്മാര്‍ക്ക് ഗംഗാസ്‌നാനം ചെയ്തു പാപമുക്തി നേടുവാനായി തപസ്സു തുടങ്ങി. ദേവനദിയായ ഗംഗ പ്രീതയായി. ഭൂമിയിലേക്കു വരാമെന്നേറ്റു. എന്നാല്‍ തന്റെ പതനത്തിന്റെ ശക്തിയില്‍ ഭൂമി  പിളര്‍ന്നു താന്‍ പാതാളത്തില്‍ പോകാനുള്ള സാധ്യതയുണ്ട്. അതു തടുക്കാന്‍ പറ്റിയ ഒരാളു വേണം. കൂടാതെ ഞാന്‍ ഭൂമിയിലെത്തിയാല്‍ മാലോകര്‍ എന്നെ പാപം കൊണ്ടു നിറയ്‌ക്കും. അതിനു ഭവാന്‍ ഒരു പരിഹാരം കാണണം.

ഭഗീരഥന്‍ ശിവനെ തപസ്സു ചെയ്തു പ്രീതനാക്കി. ഗംഗ ഭൂമിയിലേക്കു പതിക്കുമ്പോള്‍ ഭൂമിക്കു ആഘാതമേല്‍ക്കാതെ താങ്ങാന്‍ ശിവന്‍ തയ്യാറായി. ഗംഗയില്‍ പതിക്കുന്ന പാപക്കറ വിഷ്ണുഭക്തന്മാരുടെ സമ്പര്‍ക്കത്താല്‍ ഇല്ലാതാക്കാന്‍ വിഷ്ണുവിനെയും പ്രീതനാക്കി.

ഗംഗ ഭൂമിയിലേക്കൊഴുകി സഗരപുത്രന്മാര്‍ക്കു മോക്ഷമേകി. അതിനാല്‍ ആ ജലനിധിക്ക് സാഗരം എന്ന പേരും വന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)
India

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

Literature

വായന: പ്രകാശം പരത്തുന്ന ജീവിതം

Kerala

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം,പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു

ബാലഗോകുലം ദക്ഷിണകേരളം സുവർണ്ണജയന്തി സമ്മേളനത്തിന്റെ പൊതുസഭയിൽ  കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്‌ഘാടനം ചെയ്യുന്നു
Kerala

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും
Varadyam

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

മിനിക്കഥ: നിളയുടെ തേങ്ങല്‍

കൂടരഞ്ഞിയിലെ കൊലപാതകം: കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തിറക്കി പൊലീസ്

മകനേ….. നിന്നെയും കാത്ത്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

എര്‍ദോഗാന്‍ ഒരിടത്ത് കണ്ണ് വെച്ചാല്‍ വിട്ടുപോകില്ല, അവിടെ നിന്നും പരമാവധി ഊറ്റും; പാകിസ്ഥാനില്‍ നിന്നും എണ്ണയൂറ്റാന്‍ തുര്‍ക്കി പദ്ധതി

യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിച്ച് സി.പി.എം

നെയ്യാറ്റിന്‍കര വാസുദേവന്‍: വാടാമാല്യം പോലെ വാസുദേവ സംഗീതം

യുറേനിയം ഇറാന് വീണ്ടെടുക്കാനാകും; ശ്രമിച്ചാല്‍ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies