Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവ. പ്ലീഡര്‍ നിയമനം സിപിഎമ്മിന് കീറാമുട്ടിയാകുന്നു

ഇക്കുറി പുതിയതായി മുന്നണിയിലെത്തിയ ജോസ്.കെ.മാണിയുടെ പാര്‍ട്ടിക്കും വീതം വയ്‌ക്കേണ്ടതുണ്ട്. കഴിഞ്ഞ ഭരണത്തില്‍ നടന്ന നിയമനങ്ങള്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. സിപിഎം അനുകൂല അഭിഭാഷക സംഘടനായ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനിലെ സമാന യോഗ്യതയുള്ള പലരേയും ഒഴിവാക്കിയാണ് നിയമനങ്ങള്‍ എന്നതില്‍ സംഘടനക്കുള്ളില്‍ തന്നെ അമര്‍ഷം നിലനില്‍ക്കുകയാണ്.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Jul 16, 2021, 09:25 pm IST
inKerala

കൊച്ചി: നിലവിലുള്ളവരെ നീക്കാതിരിക്കാനും പുതിയ ആളുകളെ നിയമിക്കുന്നതിനും വേണ്ടിയുള്ള ഉന്നതനേതാക്കളുടെ  സമ്മര്‍ദത്തില്‍  ഗവ. പ്ലീഡര്‍ നിയമനം സിപിഎമ്മിന് കീറാമുട്ടിയാകുന്നു.  135 പ്ലീഡര്‍മാരുടെ നിയമനമാണ് നടത്തേണ്ടത്. സീനിയര്‍, ജൂനിയര്‍ സ്‌പെഷ്യല്‍ ജിപിമാരെയാണ് നിയമിക്കേണ്ടത്. സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും ഹൈക്കോടതിയില്‍ ഗവ. പ്ലീഡര്‍മാരായി നിയമനം ആവശ്യപ്പെട്ടുള്ള നേതാക്കളുടെ ശുപാര്‍ശയ്‌ക്ക് പുറമേ ഘടകകക്ഷികളുടെ ആവശ്യവും നിയമനം വൈകുന്നതിന് കാരണമായി.  

ഇക്കുറി പുതിയതായി മുന്നണിയിലെത്തിയ ജോസ്.കെ.മാണിയുടെ പാര്‍ട്ടിക്കും വീതം വയ്‌ക്കേണ്ടതുണ്ട്. കഴിഞ്ഞ ഭരണത്തില്‍ നടന്ന നിയമനങ്ങള്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. സിപിഎം അനുകൂല അഭിഭാഷക സംഘടനായ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനിലെ സമാന യോഗ്യതയുള്ള പലരേയും ഒഴിവാക്കിയാണ് നിയമനങ്ങള്‍ എന്നതില്‍ സംഘടനക്കുള്ളില്‍ തന്നെ അമര്‍ഷം നിലനില്‍ക്കുകയാണ്. ഇതോടെ  അധികാരമേറ്റു രണ്ടു മാസം പിന്നിടുമ്പോഴും ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം പൂര്‍ത്തിയാക്കാനാകാതെ സംസ്ഥാന സര്‍ക്കാര്‍ വലയുകയാണ്. ഉയര്‍ന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും സ്വകാര്യ വാഹനങ്ങളില്‍ ബോര്‍ഡ് വച്ച് യാത്രചെയ്യാമെന്നതും ആകര്‍ഷകമായ പദവിയായിട്ടാണ് പലരും ഇതിനെ കാണുന്നത്.  

കേസ് നടത്തുന്നതിലെ പ്രാവീണ്യം നോക്കിയല്ല ഗവ. പ്ലീഡര്‍മാരുടെ നിയമനം നടത്തുന്നത്. സഹകരണബാങ്കുകള്‍  പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ കുടിയിരുത്താനുള്ള സ്ഥാപനമായി മാറിയതുപേലെയാണ് ഇപ്പോള്‍ ഗവ.പ്ലീഡര്‍മാരുടെ നിയമനവും. സാധാരണ ആളുകള്‍ അറിയാത്ത സര്‍ക്കാര്‍ ഉള്‍പ്പെട്ട നിരവധി കേസുകളാണ്  ഗവ. പ്ലീഡര്‍മാര്‍ കൈകാര്യം ചെയ്യേണ്ടത്. കേസ് നടത്തി പ്രാവീണ്യം തെളിയിക്കാതെ ശുപാര്‍ശയുടെ പുറത്ത് പ്ലീഡര്‍മാരായി എത്തുന്നതിനാല്‍ കേസുനടത്തിപ്പില്‍ സര്‍ക്കാരിന് തിരിച്ചടി നേരിട്ട നിരവധി സംഭവങ്ങള്‍ ഉണ്ട്. വന്‍തുക നല്‍കി പുറത്തുനിന്നും അഭിഭാഷകരെ എത്തിക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. മൂന്നു വര്‍ഷമാണ് ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനങ്ങളുടെ കാലാവധി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നടപ്പാക്കിയതുപോലെ ഒരു പ്രാവശ്യം പദവി വഹിച്ചവരെ മാറ്റി നിര്‍ത്താന്‍ ഗവ. പ്ലീഡര്‍ നിയമനത്തില്‍ പാര്‍ട്ടിക്ക് കഴിയാതെ വരുന്നു. രാഷ്‌ട്രീയ പരിഗണനയ്‌ക്കപ്പുറം യോഗ്യതകൂടി പരിഗണിച്ചുവേണം ഗവ. പ്ലീഡര്‍മാരുടെ നിയമനമെന്ന നിലപാടിലെത്താന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല.

Tags: cpmകേരള സര്‍ക്കാര്‍കേരള ഹൈക്കോടതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.