Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്ന തവണ തലാഖ് നോട്ടീസയച്ച് വിവാഹബന്ധം വേര്‍പ്പെടുത്തി; മക്കളെ കൊണ്ടുപോയി, ജോലിയും നഷ്ടപ്പെടുത്തി; ഫരീദയെ ജീവിക്കാന്‍ അനുവദിക്കാതെ അബ്ദുല്ല

ര്‍ത്താവ് അബ്ദുല്ല മൂന്ന് വട്ടം തലാഖ് നോട്ടീയസയച്ച്, നാല് മക്കളെയും അടര്‍ത്തിയെടുത്ത് മറ്റൊരു ഫ്‌ളാറ്റിലേക്ക് താമസം മാറ്റിയതോടെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ ഭയപ്പാടോടെ കഴിയുകയാണ് ഫരീദ. വീടിന് അടുത്തുള്ള സ്‌കൂളില്‍ ഉണ്ടായിരുന്ന അറബിക് ടീച്ചറുടെ ജോലിയും ഭര്‍ത്താവ് അബ്ദുള്ള തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് ഒഴിവാക്കിയതോടെ ഫരീദയ്‌ക്ക് ജീവിതം കടലിനും ചെകുത്താനും മധ്യേയുള്ള നരകമായിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2021, 12:17 pm IST
in Kerala

കോഴിക്കോട്: ഭര്‍ത്താവ് അബ്ദുല്ല മൂന്ന് വട്ടം തലാഖ് നോട്ടീയസയച്ച്, നാല് മക്കളെയും അടര്‍ത്തിയെടുത്ത് മറ്റൊരു ഫ്‌ളാറ്റിലേക്ക് താമസം മാറ്റിയതോടെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ ഭയപ്പാടോടെ കഴിയുകയാണ് ഫരീദ. വീടിന് അടുത്തുള്ള സ്‌കൂളില്‍ ഉണ്ടായിരുന്ന അറബിക് ടീച്ചറുടെ ജോലിയും ഭര്‍ത്താവ് അബ്ദുള്ള തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് ഒഴിവാക്കിയതോടെ ഫരീദയ്‌ക്ക് ജീവിതം കടലിനും ചെകുത്താനും മധ്യേയുള്ള നരകമായിരിക്കുന്നു.

ഒറ്റയ്‌ക്ക് കഴിയുന്ന പണിതീരാത്ത വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും ഫരീദയ്‌ക്ക് പേടിയാണ്. കാരണം താന്‍ പുറത്തിറങ്ങിയാല്‍ തൊട്ടടുത്തു താമസിക്കുന്ന അബ്ദുല്ലയുടെ ബന്ധുക്കള്‍ വീട് പുറത്തുനിന്നും പൂട്ടുമെന്ന ഭീതിയാണ് ഫരീദയ്‌ക്ക്. അങ്ങിനെ സംഭവിച്ചാല്‍ താന്‍ എന്നെന്നേയ്‌ക്കുമായി വഴിയാധാരമാകും.  അതിനാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ, ഭീതിയോടെ കഴിച്ചുകൂട്ടുകയാണ് ഫരീദ.

’60 പവന്‍ നല്‍കിയാണ് തന്നെ കുടുംബക്കാര്‍ നിക്കാഹ് ചെയ്തയച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്വര്‍ണ്ണം പോരെന്ന് പരാതി പറഞ്ഞപ്പോള്‍ പിന്നെയും 17.5 പവന്‍ കൂടി കൊടുത്തു. തൊട്ടടുത്ത എയ്ഡഡ് സ്‌കൂളില്‍ അറബിക് ടീച്ചറുടെ ഉദ്യോഗമുണ്ടെന്നറിഞ്ഞപ്പോള്‍ സ്വര്‍ണ്ണം വിറ്റാണ് ജോലിക്ക് ചേര്‍ന്നത്. ആദ്യം താല്‍ക്കാലികമായിരുന്ന ജോലി 2015ല്‍ സ്ഥിരമായി. എന്നാല്‍ വിവാഹബന്ധത്തില്‍ അഭിപ്രായഭിന്നത ഉണ്ടായപ്പോള്‍ ഭര്‍ത്താവ് തന്നെ ജോലിയില്‍ നിന്നും രാജിവെക്കാന്‍ നിര്‍ബന്ധിച്ചു. ഇതേ തുടര്‍ന്ന് ജോലി രാജിവെച്ചു. ഒഴിഞ്ഞുപോരുമ്പോള്‍ കിട്ടിയ ഒരു ലക്ഷം രൂപ തൊഴില്‍ക്കുടിശ്ശികയും (അരിയേഴ്‌സ്) ഭര്‍ത്താവിന് കൈമാറി. ഇപ്പോള്‍ എന്റെ സ്വര്‍ണ്ണവും പോയി, ജോലിയും പോയി, കുട്ടികളും പോയി,’ തേങ്ങലോടെ ഫരീദ പറയുന്നു.

രജിസ്‌ടേഡ് പോസ്റ്റിലാണ് മൂന്ന് തലാഖുകള്‍ തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ അബ്ദുള്ള പൂവോലി ഫരീദയ്‌ക്ക് അയച്ചത്. ഇതോടെ ഇവര്‍ തമ്മിലുള്ള വിവാഹബന്ധം സ്വാഭാവികമായും വേര്‍പ്പെട്ടു.

എന്നാല്‍ ഫരീദയുടെ ദുര്യോഗം കണ്ട് മനസ്സലിഞ്ഞ ഏറാമലയിലും മുതുവടതൂരും ഉള്ള നാട്ടുകാര്‍ ഒരു സമരസമിതി രൂപീകരിച്ചു. ഭര്‍ത്താവ് അബ്ദുല്ല ധനികനായ ഒരു ഗള്‍ഫ് ബിസിനസുകാരനാണ്. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കുന്നതിനാല്‍ അവരും അബ്ദുല്ലയോടൊപ്പമാണ്. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനാണ് അബ്ദുല്ല മുത്തലാഖ് ചൊല്ലി ബന്ധം പിരി്ഞ്ഞതെന്ന് ഫരീദ പറയുന്നു. . ഇതിന്റെ പേരില്‍ നിരന്തരം ഫരീദയെ ശാരീരികമായി പീഡിപ്പിക്കുമായിരുന്നു.

മുത്തലാഖ് നിയമത്തെ മറികടക്കാന്‍ രജിസ്റ്റേഡ് പോസ്റ്റ് വഴിയാണ് അബ്ദുള്ള തലാഖുകള്‍ അയച്ചത്. ഇനി ഫരീദയെ പ്ണിപൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്നും കൂടി പുറന്തള്ളാനുള്ള നീക്കത്തിലാണ് അബ്ദുല്ലയെന്ന് ഫരീദയുടെ മരുമകന്‍ അസറുദ്ദീന്‍ പറയുന്നു.

വടകര കോടതിയില്‍ ഗാര്‍ഹിക പീഢനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഫരീദ. കുട്ടികളെ തിരികെനല്‍കാനും ജീവിക്കാനാവശ്യമായ ജീവനാംശവും ഫരീദ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ഫരീദയെ കോടതിയില്‍ ഹാജരാക്കാന്‍ പോലും ഭയമാണെന്ന് അസറുദ്ദീന്‍ പറയുന്നു. കാരണം വീട്ടില്‍ നിന്നും വിട്ടുനിന്നാല്‍ അബ്ദുല്ലയുടെ ബന്ധുക്കള്‍ വീട് പുറത്ത് നിന്നും പൂട്ടുമോ എന്ന ഭയത്തിലാണ് ഫരീദ.

രാഷ്‌ട്രീയമായി തന്നെ സമരസമിതി വേട്ടയാടുകയാണെന്നും ഫരീദയാണ് വിവാഹമോചനം ആവശ്യപ്പെടുന്നതെന്നുമാണ് അബ്ദുല്ലയുടെ വാദം. എന്നാല്‍ ഈ വാദത്തെ സമരസമിതി കണ്‍വീനര്‍ കോട്ടയില്‍ രാധാഷ്ണന്‍ തള്ളിക്കളയുന്നു. ‘അബ്ദുല്ല മൂന്ന് തവണ തലാഖ് നോട്ടീസുകള്‍ അയച്ചതിന് ശേഷമാണ് സമരസമിതി രൂപീകരിച്ചത്. ഇതില്‍ ഒരു രാഷ്‌ട്രീയവുമില്ല. എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളിലുമുള്ളവരും വീട്ടുകാരും ഈ സമരസമിതിയില്‍ അംഗങ്ങളാണ്,’ അദ്ദേഹം പറഞ്ഞു.

Tags: childrenമുത്തലാഖ്Muthalaqഫരീദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

Kollam

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

വീണയ്‌ക്കു നേരെയുണ്ടായ ആക്രമണം കണ്ട് മക്കള്‍ ഭയന്നു പോയെന്ന് ജോര്‍ജ് ജോസഫ്, അതുകൊണ്ടു പറഞ്ഞു പോയതാണ്

പുതിയ വാര്‍ത്തകള്‍

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : 43 മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.