Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്ലാസിക് കാനറി; ചിലിയെ വീഴ്‌ത്തി ബ്രസീല്‍ സെമിയില്‍

ഗോള്‍ നേടിയതിനു തൊട്ടു പിന്നാലെയായിരുന്നു ഗബ്രിയേല്‍ ജെസ്യുസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത്. ചിലി താരം യൂജിനിയോ മേനയെ കടുത്ത ടാക്കിള്‍ ചെയ്തിനായിരുന്നു ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ബ്രസീല്‍ പത്ത് പേരായി ചുരുങ്ങിയത് മുതലാണ് ചിലി ആക്രമണം തുടങ്ങിയത്. ആദ്യ പകുതിയില്‍ കാണാതിരുന്ന ആവേശം രണ്ടാം പകുതിയില്‍ ഉറച്ച ഗോള്‍ അവസരം വരെ എത്തിച്ചു. പലപ്പോഴും പോസ്റ്റും ഗോളിയും വില്ലനാവുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 05:00 am IST
in Football

റിയോ ഡി ജനീറോ: പത്ത് പേരുമായി ചുരുങ്ങിയിട്ടും ബ്രസീലിന്റെ കളി മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ചിലിക്കായില്ല. ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയവുമായി കാനറികള്‍ കോപ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തി. പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പക്വേറ്റയാണ് രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ വിജയ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ സൂപ്പര്‍ താരം ഗബ്രിയേല്‍ ജെസ്യുസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ ബ്രസീല്‍ 10 പേരായി ചുരുങ്ങുകയും ചെയ്തു. എന്നിട്ടും ബ്രസീലിനെ പൂട്ടാന്‍ ചിലിക്കായതുമില്ല.

കഴിഞ്ഞ പതിനൊന്ന് മത്സരങ്ങളിലായി തോല്‍വിയറിയാത്ത ബ്രസീലിന്റെ ക്വാര്‍ട്ടര്‍ മത്സരവും ആധികാരികമായിരുന്നു. ചിലിയെ വരിഞ്ഞു മുറുക്കി പന്ത് കൈവശം വച്ച് കാനറികള്‍ കളി മെനഞ്ഞു. നെയ്‌മറും ഗബ്രിയേല്‍ ജെസ്യുസും റിച്ചാര്‍ലിസണുമാണ് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.  നെയ്‌മറുടെ ചില മുന്നേറ്റങ്ങള്‍ ഗോളിനടുത്തെത്തിയെങ്കിലും വലകുലുങ്ങാതെ ചിലി രക്ഷപ്പെട്ടു. മറുവശത്ത് കൗണ്ടര്‍ അവസരങ്ങള്‍ ഗോളാക്കാനായിരുന്നു ചിലിയുടെ ശ്രമം. 20 മിനിറ്റുകള്‍ക്കിപ്പുറം നെയ്‌മറുടെ അസാമാന്യ ക്രോസ് റോബര്‍ട്ടോ ഫെര്‍മിനോയ്‌ക്ക് നഷ്ടമായി. ഗോളെന്നുറച്ച് അവസരമായിരുന്നു അത്. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേ ഗബ്രിയേല്‍ ജെസ്യുസിന് അനായാസ അവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി. ആദ്യ പകുതി സമനിലയില്‍ അവസാനിക്കുമ്പോള്‍ കളി നിയന്ത്രിച്ച ബ്രസീലിന് ചെറിയ മുന്‍തൂക്കമുണ്ടായിരുന്നു.

രണ്ടാം പകുതിയിലും ബ്രസീല്‍ കളി തുടങ്ങിയത് ഗോള്‍ ശ്രമത്തോടെ. ഇത്തവണ നെയ്‌മറിനും സംഘത്തിനും പിഴച്ചില്ല. ആദ്യ പകുതിയില്‍ മങ്ങിയ  ഫെര്‍മിനോയെ പുറത്തിരുത്തി ലൂക്കാസ് പിക്വേറ്റക്ക് അവസരം നല്‍കിയതാണ്  നിര്‍ണായകമായത്. മത്സരത്തിന്റെ 46-ാം മിനിറ്റില്‍ ചിലി ബോക്‌സിനുള്ളിലേക്ക് നെയ്‌മറും പിക്വേറ്റയും കടന്നു ചെന്നു. പിക്വേറ്റക്ക് ലഭിച്ച പന്ത് നെയ്‌മറിന് കൈമാറി. ഓടിക്കയറാന്‍ ശ്രമിച്ച പിക്വേറ്റക്ക് പന്ത് കൈമാറി നെയ്‌മര്‍. ഇതിനിടയില്‍ ചിലി താരം സെബാസ്റ്റ്യന്‍ ഇഗ്നാസിയോക്ക് തട്ടിയകറ്റാന്‍ അവസരം ലഭിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. പന്ത് പിക്വേറ്റയുടെ മുന്നില്‍. ഗോളിക്ക് അവസരം നല്‍കാതെ പിക്വേറ്റയുടെ നല്ലൊരു ഷോട്ട് ചിലിയുടെ സൂപ്പാര്‍ ഗോളി ക്ലോഡിയോ ബ്രാവോയെ കീഴടക്കി വലയില്‍ കയറി.  

ഗോള്‍ നേടിയതിനു തൊട്ടു പിന്നാലെയായിരുന്നു ഗബ്രിയേല്‍ ജെസ്യുസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത്. ചിലി താരം യൂജിനിയോ മേനയെ കടുത്ത ടാക്കിള്‍ ചെയ്തിനായിരുന്നു ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ബ്രസീല്‍ പത്ത് പേരായി ചുരുങ്ങിയത് മുതലാണ് ചിലി ആക്രമണം തുടങ്ങിയത്. ആദ്യ പകുതിയില്‍ കാണാതിരുന്ന ആവേശം രണ്ടാം പകുതിയില്‍ ഉറച്ച ഗോള്‍ അവസരം വരെ എത്തിച്ചു. പലപ്പോഴും പോസ്റ്റും ഗോളിയും വില്ലനാവുകയായിരുന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

Main Article

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

Kerala

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍
Football

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

പുതിയ വാര്‍ത്തകള്‍

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.