Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സുതാര്യതയിലേക്കുള്ള വലിയ ചുവട്’; ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും പ്രശംസിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

പുതിയ ഐടി നിയമം അനുസരിച്ച് മൂന്നാം കക്ഷിയുടെ പോസ്റ്റുകളില്‍ അന്‍പത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള സമൂഹമാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇത്തരത്തിലൊരു നിയമം രാജ്യത്ത് ആദ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 05:38 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടം നിലവില്‍ വന്നശേഷം ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ ‘നിയമവിരുദ്ധമായ പോസ്റ്റുകള്‍’ നീക്കം ചെയ്തത് ‘സുതാര്യതയിലേക്കുള്ള വലിയ ചുവട്’ ആണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഫെയ്‌സ്ബുക്ക് 30 ദശലക്ഷം പോസ്റ്റുകള്‍ നീക്കം ചെയ്തപ്പോള്‍ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്ന ആപ്പായ ഇന്‍സ്റ്റഗ്രാം രണ്ടു ദശലക്ഷം പോസ്റ്റുകള്‍ക്കെതിരെയും നടപടിയെടുത്തു. മെയ് 15നും ജൂണ്‍ 15നും ഇടയിലായിരുന്നു ഇതെന്ന് ഫെയ്‌സ്ബുക്കിന്റെ കംപ്ലയന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ യൂട്യൂബില്‍നിന്ന് ഉള്‍പ്പെടെ 59,350 ലിങ്കുകള്‍ നീക്കി. 

5,502 പരാതികളില്‍ 1,253 എണ്ണത്തില്‍ നടപടി സ്വീകരിച്ചതായി തദ്ദേശീയ സമൂഹമാധ്യമമായ കൂവും അതിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ‘പ്രധാനപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ളവ പുതിയ ഐടി ചട്ടങ്ങള്‍ പിന്തുടരുന്നത് കാണുന്നതില്‍ സന്തോഷം. ഐടി ചട്ടപ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകള്‍ സ്വമേധയാ നീക്കം ചെയ്തതു സംബന്ധിച്ചുള്ള ആദ്യ കംപ്ലയന്‍സ് റിപ്പോര്‍ട്ട് സുതാര്യതയിലേക്കുള്ള വലിയ ചുവടാണ്’- ശനിയാഴ്ച ഉച്ചയ്‌ക്ക് രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു. പുതിയ ഐടി നിയമം അനുസരിച്ച് മൂന്നാം കക്ഷിയുടെ പോസ്റ്റുകളില്‍ അന്‍പത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള സമൂഹമാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്.

 ഇത്തരത്തിലൊരു നിയമം രാജ്യത്ത് ആദ്യമാണ്. ലഭിച്ച പരാതികളും എടുത്ത നടപടികളും സംബന്ധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം, ചിത്രങ്ങള്‍, വീഡിയോ എന്നിവ മുന്നറിയിപ്പോടെ നീക്കുന്നത് അടക്കമുള്ളവ നടപടികളുടെ കൂട്ടത്തില്‍ വരാം. പുതിയ ചട്ടമനുസരിച്ച് ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികളെ കംപ്ലയന്‍സ് ഓഫിസര്‍, നോഡല്‍ ഓഫിസര്‍, പരാതി പരിഹാര ഉദ്യോഗസ്ഥന്‍ എന്നിവരായി സമൂഹമാധ്യമങ്ങള്‍ നിയമിക്കണം. കേന്ദ്രസര്‍ക്കാരുമായി ട്വിറ്റര്‍ തര്‍ക്കം തുടരുന്നതിനിടെയാണ് രവിശങ്കര്‍ പ്രസാദിന്റെ ട്വീറ്റ്. കുറിപ്പില്‍ അദ്ദേഹം ട്വിറ്ററിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നത് ശ്രദ്ധേയം.  

Tags: ഫെയ്സ്ബുക്ക്ഗൂഗിള്‍രവിശങ്കര്‍ പ്രസാദ്ഐടി നിയമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

US

അമേരിക്കയിലെ പ്രമുഖ പ്രൊഫഷണലുകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

India

ഗൂഗിള്‍, ആമസോണ്‍, ബോയിംഗ് സിഇഒമാരുമായി ചര്‍ച്ച നടത്തി മോദി; ഇന്ത്യയുടെ വികസനത്തോടുള്ള പ്രധാനമന്ത്രിയുടെ അഭിനിവേശം ശ്രദ്ധേയം

India

ഇന്ത്യ കുതിക്കുന്നു; 2030ല്‍ ഇന്ത്യയുടെ ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളര്‍ ആകുമെന്ന് ബെയിന്‍ ആന്‍റ് കമ്പനി പഠനം

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.