Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടമാളൂര്‍ കമ്പനിക്കടവിന്റെ രാജകീയപ്രൗഢി ഓര്‍മ്മ മാത്രം, തോടിന്റെ വശങ്ങള്‍ കയ്യേറി മതില്‍കെട്ടി

അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ പ്രദേശം ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍, ഒരു ചെറിയ ടൗണ്‍ഷിപ്പ് തന്നെയായിരുന്നു. ഇടതടവില്ലാതെ ജനപ്രവാഹം ഉണ്ടായിരുന്ന ഇവിടെ ധാരാളം പേര്‍ക്ക് തൊഴില്‍ അവസരങ്ങളും ലഭിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 02:29 pm IST
in Kottayam
കമ്പനിക്കടവില്‍ പുല്ലും വള്ളിപ്പടര്‍പ്പുകളും വളര്‍ന്നു നില്‍ക്കുന്നു

കമ്പനിക്കടവില്‍ പുല്ലും വള്ളിപ്പടര്‍പ്പുകളും വളര്‍ന്നു നില്‍ക്കുന്നു

കോട്ടയം: ജലഗതാഗതം ഏറെ പ്രചാരത്തിലിരുന്ന കാലം കുടമാളൂര്‍ കമ്പനിക്കടവ് രാജകീയപ്രൗഢിയോടെ വിലസിയിരുന്നു.  പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നും കുട്ടനാട്ടില്‍ നിന്നും ആലപ്പുഴയില്‍ നിന്നുപോലും വലിയ കെട്ടുവള്ളങ്ങളില്‍ ചരക്കുകള്‍ എത്തിയിരുന്നതും മലഞ്ചരക്കുകളും സുഗന്ധദ്രവ്യങ്ങളും കയറ്റിപ്പോയിരുന്നതും ഈ കമ്പനിക്കടവില്‍ നിന്നായിരുന്നു.  

അതോടൊപ്പം പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളും ചായക്കടകളും രോഗികളെ പരിശോധിച്ച് മരുന്നു നല്കിയിരുന്ന ഡിസ്‌പെന്‍സറിയും മാത്രമല്ല നെല്ലുകുത്തു മില്ലും കാളകള്‍ വലിക്കുന്ന എണ്ണയാട്ടുന്ന ചക്കും ചെറുവള്ളത്തില്‍ എത്തിക്കുന്ന മത്സൃ വിപണനവും എല്ലാം ഇവിടെ ഉണ്ടായിരുന്നു.  

അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ പ്രദേശം ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍, ഒരു ചെറിയ ടൗണ്‍ഷിപ്പ് തന്നെയായിരുന്നു. ഇടതടവില്ലാതെ ജനപ്രവാഹം ഉണ്ടായിരുന്ന ഇവിടെ ധാരാളം പേര്‍ക്ക് തൊഴില്‍ അവസരങ്ങളും ലഭിച്ചിരുന്നു.  

കുടമാളൂര്‍ ചെമ്പകശ്ശേരി രാജകൊട്ടാരത്തിനു സമീപത്തുകൂടി ഒഴുകുന്ന മീനച്ചിലാറ്റിലൂടെ സഞ്ചരിച്ച് ചെറുതോട്ടിലൂടെയാണ് കമ്പനിക്കടവില്‍ വലിയ കെട്ടുവള്ളങ്ങള്‍ എത്തിയിരുന്നത്. നിരവധി റോഡുകള്‍ ഉണ്ടാകുകയും വാഹന ഗതാഗത സൗകര്യം വര്‍ദ്ധിക്കുകയും ചെയ്തതോടെ കമ്പനിക്കടവിന്റെ പ്രാധാന്യവും ക്രമേണ കുറഞ്ഞു വന്നു. പിന്നീട് വലിയ കെട്ടുവള്ളങ്ങള്‍ ചരക്കുകളുമായി തോട്ടിലൂടെ കടന്നു വരാതായി.

ജനങ്ങള്‍ എത്താതായതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കും പൂട്ടുവീണു. ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ കോട്ടയത്തുനിന്നും മെഡിക്കല്‍ കോളേജിലേയ്‌ക്കുള്ള ബൈപ്പാസ് റോഡും വന്നു. ഇതോടെ കമ്പനിക്കടവിന്റെ എല്ലാ പ്രൗഢിയും അവസാനിച്ചു.  

 ഇന്ന് തോടിന് ആഴം കുറഞ്ഞു. വെള്ളമില്ലാത്ത തോട്ടില്‍ പുല്ലും വള്ളിപ്പടര്‍പ്പുകളും മാത്രം. തോടിന്റെ വശങ്ങള്‍ കയ്യേറി മതില്‍കെട്ടി.  സമീപത്തുണ്ടായിരുന്ന കൃഷി നിലം മണ്ണിട്ടുയര്‍ത്തി പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്നു. കടവിന്റെ പഴയകാല ഓര്‍മ്മകള്‍ വിളിച്ചറിയിക്കുന്ന ഏതാനും കല്‍പ്പടവുകള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.  

കാലം വരുത്തിയ മാറ്റമോ വികസനത്തിന്റെ പുതിയ മുഖമോ എന്തായാലും, ഇവിടെ ചരിത്രം ഉറങ്ങുകയാണ്.

ടി.കെ. രാധാകൃഷ്ണന്‍

Tags: kottayamkudamaloor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.