Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുടമാളൂര്‍ കമ്പനിക്കടവിന്റെ രാജകീയപ്രൗഢി ഓര്‍മ്മ മാത്രം, തോടിന്റെ വശങ്ങള്‍ കയ്യേറി മതില്‍കെട്ടി

അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ പ്രദേശം ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍, ഒരു ചെറിയ ടൗണ്‍ഷിപ്പ് തന്നെയായിരുന്നു. ഇടതടവില്ലാതെ ജനപ്രവാഹം ഉണ്ടായിരുന്ന ഇവിടെ ധാരാളം പേര്‍ക്ക് തൊഴില്‍ അവസരങ്ങളും ലഭിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 02:29 pm IST
inKottayam
കമ്പനിക്കടവില്‍ പുല്ലും വള്ളിപ്പടര്‍പ്പുകളും വളര്‍ന്നു നില്‍ക്കുന്നു

കമ്പനിക്കടവില്‍ പുല്ലും വള്ളിപ്പടര്‍പ്പുകളും വളര്‍ന്നു നില്‍ക്കുന്നു

കോട്ടയം: ജലഗതാഗതം ഏറെ പ്രചാരത്തിലിരുന്ന കാലം കുടമാളൂര്‍ കമ്പനിക്കടവ് രാജകീയപ്രൗഢിയോടെ വിലസിയിരുന്നു.  പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നും കുട്ടനാട്ടില്‍ നിന്നും ആലപ്പുഴയില്‍ നിന്നുപോലും വലിയ കെട്ടുവള്ളങ്ങളില്‍ ചരക്കുകള്‍ എത്തിയിരുന്നതും മലഞ്ചരക്കുകളും സുഗന്ധദ്രവ്യങ്ങളും കയറ്റിപ്പോയിരുന്നതും ഈ കമ്പനിക്കടവില്‍ നിന്നായിരുന്നു.  

അതോടൊപ്പം പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളും ചായക്കടകളും രോഗികളെ പരിശോധിച്ച് മരുന്നു നല്കിയിരുന്ന ഡിസ്‌പെന്‍സറിയും മാത്രമല്ല നെല്ലുകുത്തു മില്ലും കാളകള്‍ വലിക്കുന്ന എണ്ണയാട്ടുന്ന ചക്കും ചെറുവള്ളത്തില്‍ എത്തിക്കുന്ന മത്സൃ വിപണനവും എല്ലാം ഇവിടെ ഉണ്ടായിരുന്നു.  

അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ പ്രദേശം ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍, ഒരു ചെറിയ ടൗണ്‍ഷിപ്പ് തന്നെയായിരുന്നു. ഇടതടവില്ലാതെ ജനപ്രവാഹം ഉണ്ടായിരുന്ന ഇവിടെ ധാരാളം പേര്‍ക്ക് തൊഴില്‍ അവസരങ്ങളും ലഭിച്ചിരുന്നു.  

കുടമാളൂര്‍ ചെമ്പകശ്ശേരി രാജകൊട്ടാരത്തിനു സമീപത്തുകൂടി ഒഴുകുന്ന മീനച്ചിലാറ്റിലൂടെ സഞ്ചരിച്ച് ചെറുതോട്ടിലൂടെയാണ് കമ്പനിക്കടവില്‍ വലിയ കെട്ടുവള്ളങ്ങള്‍ എത്തിയിരുന്നത്. നിരവധി റോഡുകള്‍ ഉണ്ടാകുകയും വാഹന ഗതാഗത സൗകര്യം വര്‍ദ്ധിക്കുകയും ചെയ്തതോടെ കമ്പനിക്കടവിന്റെ പ്രാധാന്യവും ക്രമേണ കുറഞ്ഞു വന്നു. പിന്നീട് വലിയ കെട്ടുവള്ളങ്ങള്‍ ചരക്കുകളുമായി തോട്ടിലൂടെ കടന്നു വരാതായി.

ജനങ്ങള്‍ എത്താതായതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കും പൂട്ടുവീണു. ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ കോട്ടയത്തുനിന്നും മെഡിക്കല്‍ കോളേജിലേയ്‌ക്കുള്ള ബൈപ്പാസ് റോഡും വന്നു. ഇതോടെ കമ്പനിക്കടവിന്റെ എല്ലാ പ്രൗഢിയും അവസാനിച്ചു.  

 ഇന്ന് തോടിന് ആഴം കുറഞ്ഞു. വെള്ളമില്ലാത്ത തോട്ടില്‍ പുല്ലും വള്ളിപ്പടര്‍പ്പുകളും മാത്രം. തോടിന്റെ വശങ്ങള്‍ കയ്യേറി മതില്‍കെട്ടി.  സമീപത്തുണ്ടായിരുന്ന കൃഷി നിലം മണ്ണിട്ടുയര്‍ത്തി പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്നു. കടവിന്റെ പഴയകാല ഓര്‍മ്മകള്‍ വിളിച്ചറിയിക്കുന്ന ഏതാനും കല്‍പ്പടവുകള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.  

കാലം വരുത്തിയ മാറ്റമോ വികസനത്തിന്റെ പുതിയ മുഖമോ എന്തായാലും, ഇവിടെ ചരിത്രം ഉറങ്ങുകയാണ്.

ടി.കെ. രാധാകൃഷ്ണന്‍

Tags: kottayamkudamaloor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.