Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമ്പാടി ഭവനിലെ ആനക്കാര്യം: കവടിയാര്‍ കൊട്ടാരം ലയം മുതല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വരെയുള്ള പാ്പ്പാന്മാരുടെ പെരുമ

1976ല്‍ ചിത്തിര തിരുനാള്‍ മഹാരാജാവ് വീണ്ടും 20 വയസ്സുള്ള ദര്‍ശിനി എന്ന ആനയെ വാങ്ങി ക്ഷേത്രത്തില്‍ നടയ്‌ക്കിരുത്തി. അമ്പാടിയിലെ കേശവന്‍ നായര്‍ ദര്‍ശിനിയുടെ ആദ്യത്തെ പാപ്പാനായി.

ശിവാ കൈലാസ്byശിവാ കൈലാസ്
Jun 22, 2021, 03:13 pm IST
inKerala

തിരുവനന്തപുരം/വിളപ്പില്‍: വിളപ്പില്‍ശാല അമ്പാടി ഭവനിലെ ആണുങ്ങള്‍ തലമുറകളായി ഉയരങ്ങളില്‍ ഇരിക്കുന്നവരാണ്. കാരണം ആന പാപ്പാന്മാരുടെ കുടുംബമാണിത്. കവടിയാര്‍ കൊട്ടാരം ലയത്തില്‍ തുടങ്ങി, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആനകള്‍ക്കുവരെ ഇപ്പോഴും പാപ്പാന്മാര്‍ ഈ കുടുംബത്തില്‍ നിന്നുള്ളവരാണ്.

രാജകുടുംബം നൂറ്റാണ്ടു മുമ്പ് ലയത്തിലെ ആനകളില്‍ അഞ്ചെണ്ണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കി. സുദര്‍ശന എന്ന ആനയെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടയ്‌ക്കിരുത്തി. ലയത്തില്‍ ശേഷിച്ച പത്തിലധികം ആനകളെ പലര്‍ക്കായി കൈമാറ്റം ചെയ്തു. കുട്ടിക്കാലം മുതല്‍ കൊട്ടാരം ലയത്തില്‍ ജോലി ചെയ്തിരുന്ന അമ്പാടി ഭവനില്‍ കേശവപിള്ളയെ മഹാരാജാവ് പദ്മനാഭസ്വാമി ക്ഷേത്രത്തിന് നല്‍കിയ സുദര്‍ശനയുടെ ഒന്നാം പാപ്പാനാക്കി. കേശവപിള്ളയുടെ മകന്‍ വാസുദേവന്‍ പിള്ള(84)യും കുട്ടിക്കാലം മുതല്‍ ആനകളുടെ തോഴനായി കൊട്ടാരം ലയത്തില്‍ കൂടിയിരുന്നു. വാസുദേവന്‍ പിള്ള സുദര്‍ശനയുടെ രണ്ടാം പാപ്പാനായി. 45 വര്‍ഷം മുമ്പ് സുദര്‍ശന ചരിഞ്ഞു.

1976ല്‍ ചിത്തിര തിരുനാള്‍ മഹാരാജാവ് വീണ്ടും 20 വയസ്സുള്ള ദര്‍ശിനി എന്ന ആനയെ വാങ്ങി ക്ഷേത്രത്തില്‍ നടയ്‌ക്കിരുത്തി. അമ്പാടിയിലെ കേശവന്‍ നായര്‍ ദര്‍ശിനിയുടെ ആദ്യത്തെ പാപ്പാനായി. കേശവന്‍ നായരുടെ മരണശേഷം വാസുദേവന്‍ നായരായി ദര്‍ശിനിയുടെ ഒന്നാം പാപ്പാന്‍. 2000ല്‍ വിരമിച്ച വാസുദേവന്‍ നായര്‍ ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. വാസുദേവന്‍ നായര്‍ വിരമിച്ചതോടെ മകന്‍ വി. ഗോപാലകൃഷ്ണന്‍ നായരായി ദര്‍ശിനിയുടെ തോഴന്‍. അച്ഛനൊപ്പം രണ്ടാം പാപ്പാനായും പിന്നീട് ഒന്നാം പാപ്പാനായും കഴിഞ്ഞ മാസം 29 ന് ദര്‍ശിനി ചരിയുന്നതുവരെ 30 വര്‍ഷം ഗോപാലകൃഷ്ണന്‍ ഒന്നാം പാപ്പാനായിരുന്നു.

2014ല്‍ ലക്ഷദീപത്തിന് ഒരു ഭക്തന്‍ നടയ്‌ക്കിരുത്തിയ സുദര്‍ശനയാണ് (ആദ്യം ചരിഞ്ഞ ആനയുടെ ഓര്‍മ്മയ്‌ക്കാണ് ക്ഷേത്ര അധികൃതര്‍ സുദര്‍ശന എന്ന പേരിട്ടത്) ഇപ്പോള്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ഏക ആന. 28 കൊല്ലം ദര്‍ശിനിയുടെ രണ്ടാം പാപ്പാനായിരുന്ന വാസുദേവന്‍ പിള്ളയുടെ മകളുടെ ഭര്‍ത്താവ് അമ്പാടി ഭവനില്‍ സുരേഷാണ് ഇപ്പോള്‍ സുദര്‍ശനയുടെ ഒന്നാം പാപ്പാന്‍. ദര്‍ശിനി ചരിഞ്ഞതോടെ ഗോപാലകൃഷ്ണനും സുരേഷും ഒരുമിച്ചാണ് സുദര്‍ശനയെ ഇപ്പോള്‍ പരിചരിക്കുന്നത്.

ഇവരില്‍ തീരുന്നില്ല അമ്പാടി ഭവനിലെ ആനക്കാര്യം. കേശവപിള്ളയുടെ നാലാം തലമുറയില്‍പെട്ട സുരേഷിന്റെ മക്കളായ സ്വകാര്യബാങ്ക് ജീവനക്കാരന്‍ നിതീഷും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി സുധീഷും ആനച്ചട്ടം പഠിച്ചവരാണ്. പാപ്പാന്‍ ജോലി ഇരുവരും ജീവനോപാധിയായി സ്വീകരിച്ചിട്ടില്ലെന്ന് മാത്രം. ആനകളോടുള്ള ഇഷ്ടത്തില്‍ കുട്ടിക്കാലം മുതല്‍ തോട്ടിയും വടിയും കൊണ്ട് ആനയെ നിയന്ത്രിച്ചും ആനപ്പുറത്തേറിയും പരിചയമുള്ളവര്‍ തന്നെ അമ്പാടിയിലെ ഈ ഇളമുറക്കാരും.

Tags: തിരുവനന്തപുരംaa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.