Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്ര സമ്മേളനങ്ങളിലെ കൊലവിളികള്‍, വെളിപ്പെടുത്തലുകള്‍; കണ്ണൂരിലെ കൊലപാതകക്കേസുകളില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു

1969 ഏപ്രില്‍ 28ന് രാത്രിയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണനെന്ന പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയായിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 09:22 am IST
in Kerala

കണ്ണൂര്‍: സുധാകരന്‍-പിണറായി വാക്‌പോരിന്റെ വെളിച്ചത്തില്‍ വാടിക്കല്‍ രാമകൃഷ്ണന്റേതുള്‍പ്പെടെയുള്ള കൊലപാതകക്കേസുകളില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. പിണറായി വിജയന്റെ സന്തതസഹചാരിയായിരുന്ന വെണ്ടുട്ടായി ബാബുവിന്റെ കൊലപാതകം, കണ്ടോത്ത് ഗോപിക്കെതിരായ വധശ്രമം എന്നീ കേസുകളിലും പുനരന്വേഷണം വേണമെന്നാണ് ഇപ്പോള്‍ ആവശ്യമുയരുന്നത്. മൂന്ന് സംഭവങ്ങളിലും പിണറായി വിജയന് നേരിട്ടോ ആസൂത്രണത്തിലോ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.  

1969 ഏപ്രില്‍ 28ന് രാത്രിയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണനെന്ന പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയായിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.

സ്വന്തം അംഗരക്ഷകനായിരുന്ന വെണ്ടുട്ടായി ബാബുവിനെ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം കെ. സുധാകരന്‍ ആരോപിച്ചിരുന്നു. പിണറായി വിജയന്റെ രാഷ്‌ട്രീയ ഗുരുവായ പാണ്ട്യാല ഗോപാലന്റെ മകന്‍ പാണ്ട്യാല ഷാജിയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. 1986ലാണ് ബാബു സിപിഎം വിട്ട് സിഎംപിയായത്. 1990 ജനുവരി ആറിന് ബാബു കൊല്ലപ്പെട്ടു. തലശ്ശേരി തിരുവങ്ങാട് അഭിഭാഷകനെ കണ്ട് തിരികെ പോകുമ്പോള്‍ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം നേതൃത്വം നല്‍കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. പിണറായിക്കെതിരെ ഗൂഢാലോചനാ കേസ് പോലും ചുമത്തിയില്ല.  

പിണറായി തന്നെ കൊടുവാളുകൊണ്ട് വെട്ടിയെന്ന ബീഡിത്തൊഴിലാളിയായിരുന്ന കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലാണ് മറ്റൊന്ന്. 1977ല്‍ ദിനേശ് ബീഡികമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കണ്ടോത്ത് ഗോപിയുടെ നേതൃത്വത്തില്‍ ബീഡി ആന്‍ഡ് സിഗാര്‍ അസോസിയേഷന്‍ കാല്‍നട യാത്ര നടത്തിയിരുന്നു.  

വെണ്ടുട്ടായിയില്‍ ബസ് ഷെല്‍ട്ടറിനടുത്ത് സുരേന്ദ്ര ബാബുവെന്നയാളോട് സംസാരിച്ച് നില്‍ക്കെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘം ആക്രമിക്കാന്‍ വന്നെന്നും നീയാണോ ജാഥാ ലീഡറെന്ന് ആക്രോശിച്ച് കൊടുവളുയര്‍ത്തി വെട്ടിയെന്നും കഴുത്തിന് നേരെ വന്ന വെട്ട് കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈമുറിഞ്ഞുവെന്നുമാണ് കണ്ടോത്ത് ഗോപി പറഞ്ഞത്.  

പിണറായി വിജയനാണ് വെട്ടിയതെന്ന് അന്ന് പോലീസിനോട് പറഞ്ഞിരുന്നുവെങ്കിലും കേസെടുത്തില്ലെന്നും ഗോപി വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഈ മൂന്ന് രാഷ്‌ട്രീയ അക്രമക്കേസുകളില്‍ പിണറായി വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

Tags: എല്‍ഡിഎഫ്‌കെപിസിസികെ. സുധാകരന്‍cpimഐഎസ്Pinarayi Vijayankannurകൊലപാതകംമുഖ്യമന്ത്രി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

പുതിയ വാര്‍ത്തകള്‍

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.