Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്ര സമ്മേളനങ്ങളിലെ കൊലവിളികള്‍, വെളിപ്പെടുത്തലുകള്‍; കണ്ണൂരിലെ കൊലപാതകക്കേസുകളില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു

1969 ഏപ്രില്‍ 28ന് രാത്രിയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണനെന്ന പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയായിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 09:22 am IST
in Kerala

കണ്ണൂര്‍: സുധാകരന്‍-പിണറായി വാക്‌പോരിന്റെ വെളിച്ചത്തില്‍ വാടിക്കല്‍ രാമകൃഷ്ണന്റേതുള്‍പ്പെടെയുള്ള കൊലപാതകക്കേസുകളില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. പിണറായി വിജയന്റെ സന്തതസഹചാരിയായിരുന്ന വെണ്ടുട്ടായി ബാബുവിന്റെ കൊലപാതകം, കണ്ടോത്ത് ഗോപിക്കെതിരായ വധശ്രമം എന്നീ കേസുകളിലും പുനരന്വേഷണം വേണമെന്നാണ് ഇപ്പോള്‍ ആവശ്യമുയരുന്നത്. മൂന്ന് സംഭവങ്ങളിലും പിണറായി വിജയന് നേരിട്ടോ ആസൂത്രണത്തിലോ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.  

1969 ഏപ്രില്‍ 28ന് രാത്രിയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണനെന്ന പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയായിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.

സ്വന്തം അംഗരക്ഷകനായിരുന്ന വെണ്ടുട്ടായി ബാബുവിനെ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം കെ. സുധാകരന്‍ ആരോപിച്ചിരുന്നു. പിണറായി വിജയന്റെ രാഷ്‌ട്രീയ ഗുരുവായ പാണ്ട്യാല ഗോപാലന്റെ മകന്‍ പാണ്ട്യാല ഷാജിയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. 1986ലാണ് ബാബു സിപിഎം വിട്ട് സിഎംപിയായത്. 1990 ജനുവരി ആറിന് ബാബു കൊല്ലപ്പെട്ടു. തലശ്ശേരി തിരുവങ്ങാട് അഭിഭാഷകനെ കണ്ട് തിരികെ പോകുമ്പോള്‍ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം നേതൃത്വം നല്‍കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. പിണറായിക്കെതിരെ ഗൂഢാലോചനാ കേസ് പോലും ചുമത്തിയില്ല.  

പിണറായി തന്നെ കൊടുവാളുകൊണ്ട് വെട്ടിയെന്ന ബീഡിത്തൊഴിലാളിയായിരുന്ന കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലാണ് മറ്റൊന്ന്. 1977ല്‍ ദിനേശ് ബീഡികമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കണ്ടോത്ത് ഗോപിയുടെ നേതൃത്വത്തില്‍ ബീഡി ആന്‍ഡ് സിഗാര്‍ അസോസിയേഷന്‍ കാല്‍നട യാത്ര നടത്തിയിരുന്നു.  

വെണ്ടുട്ടായിയില്‍ ബസ് ഷെല്‍ട്ടറിനടുത്ത് സുരേന്ദ്ര ബാബുവെന്നയാളോട് സംസാരിച്ച് നില്‍ക്കെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘം ആക്രമിക്കാന്‍ വന്നെന്നും നീയാണോ ജാഥാ ലീഡറെന്ന് ആക്രോശിച്ച് കൊടുവളുയര്‍ത്തി വെട്ടിയെന്നും കഴുത്തിന് നേരെ വന്ന വെട്ട് കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈമുറിഞ്ഞുവെന്നുമാണ് കണ്ടോത്ത് ഗോപി പറഞ്ഞത്.  

പിണറായി വിജയനാണ് വെട്ടിയതെന്ന് അന്ന് പോലീസിനോട് പറഞ്ഞിരുന്നുവെങ്കിലും കേസെടുത്തില്ലെന്നും ഗോപി വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഈ മൂന്ന് രാഷ്‌ട്രീയ അക്രമക്കേസുകളില്‍ പിണറായി വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

Tags: cpimഐഎസ്Pinarayi Vijayankannurകൊലപാതകംമുഖ്യമന്ത്രിഎല്‍ഡിഎഫ്‌കെപിസിസികെ. സുധാകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

Entertainment

അടിമകൾ ഇതും മറക്കരുത്;പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി,ജോയ് മാത്യു

Kerala

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

പുതിയ വാര്‍ത്തകള്‍

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.