Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അംബേദ്ക്കര്‍ ചെയറിനും വിലക്ക്; അവകാശങ്ങളുടെ കടയ്‌ക്കല്‍ കത്തിവച്ച് കാലിക്കറ്റ് സര്‍വകലാശാല

തുടര്‍ന്ന് ചെയര്‍ പ്രവര്‍ത്തിക്കുന്നതിന് 25 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ട് അടക്കാന്‍ ആവശ്യപ്പെട്ട് സര്‍വ്വകലാശാല 2016 ഫെബ്രുവരി 16ന് കത്ത് നല്‍കി. ഇത്രയും ഭീമമായ തുക അടയ്‌ക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്ത പട്ടികജാതിക്കാരായ ട്രസ്റ്റ് അംഗങ്ങള്‍ക്ക് കഴിയില്ലെന്നും ഇതിന് മുമ്പ് രൂപീകരിച്ച വിവിധ ചെയറുകള്‍ക്ക് നല്‍കിയ പ്രവര്‍ത്താനുമതി പ്രകാരം കോര്‍പ്പസ് ഫണ്ടില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രസ്റ്റ് അപേക്ഷ നല്‍കിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 20, 2021, 11:14 am IST
inKerala

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അംബേദ്ക്കര്‍ ചെയറിനും വിലക്ക്. സര്‍വകലാശാല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാത്മ അയ്യങ്കാളി കള്‍ച്ചറല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ അപേക്ഷ പ്രകാരം അംബേദ്കര്‍ ചെയര്‍ പ്രവര്‍ത്തിക്കുന്നതിന് 2015 മാര്‍ച്ച് 21ലെ സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ചെയര്‍ പ്രവര്‍ത്തിക്കുന്നതിന് 25 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ട് അടക്കാന്‍ ആവശ്യപ്പെട്ട് സര്‍വ്വകലാശാല 2016 ഫെബ്രുവരി 16ന് കത്ത് നല്‍കി.  

ഇത്രയും ഭീമമായ തുക അടയ്‌ക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്ത പട്ടികജാതിക്കാരായ ട്രസ്റ്റ് അംഗങ്ങള്‍ക്ക് കഴിയില്ലെന്നും ഇതിന് മുമ്പ് രൂപീകരിച്ച വിവിധ ചെയറുകള്‍ക്ക് നല്‍കിയ പ്രവര്‍ത്താനുമതി പ്രകാരം കോര്‍പ്പസ് ഫണ്ടില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രസ്റ്റ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ ചെയറിന്റെ തുടര്‍ പ്രവര്‍ത്താനുമതി നിഷേധിക്കുകയാണുണ്ടായത്. ഇതിന് ശേഷവും നിരവധി തവണ ഇതേ ആവശ്യം ഉന്നയിച്ച് അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടായില്ല.

സര്‍വകലാശാല ഇത്തരത്തില്‍ പിന്നാക്ക ജനവിഭാഗത്തിന്റെ അവകാശങ്ങളുടെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്ന പ്രവണതയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം പട്ടികവര്‍ഗക്കാര്‍ക്ക് അര്‍ഹതപ്പെട്ട സംവരണത്തില്‍ നിന്ന് രണ്ടര ശതമാനമെടുത്ത് മുന്നാക്കക്കാര്‍ക്ക് നല്‍കിയത് വിവാദമായിരുന്നു. മഹാനായ ഭരണഘടനാ ശില്‍പ്പിയുടെ നാമധേയത്തിലുള്ള ചെയറിന് പരമാവധി ഇളവ് നല്‍കി തുടര്‍പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് ട്രസ്റ്റ് പ്രസിഡന്റും മുന്‍ സിന്‍ഡിക്കേറ്റ് മെമ്പറുമായ അഡ്വ.കെ. ശിവരാമന്‍, സെക്രട്ടറി പി. വേലായുധന്‍ മൂന്നിയൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags: Calicut UniversityAmbedkar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

ഗസല്‍ ഗായകന്‍ ഉമ്പായിക്കൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

നാടകം തന്നെ ജീവിതം -3: ഗാന്ധി അംബേദ്കര്‍ ജിന്ന

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.