Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സുധാകരന്‍ പോര്; കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമം; പിന്നില്‍ വേറെ രഹസ്യ അജണ്ടയുണ്ടെന്ന് വ്യക്തം

മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് അതാണ്. അനവസരത്തില്‍ അപ്രസക്തമായ ഇരുവരുടെയും വെല്ലുവിളികളും കൊലവിളികളും വീരവാദങ്ങളും പൊതുസമൂഹത്തില്‍ വെറുപ്പും വിദ്വേഷവുമാണ് ഉളവാക്കുന്നത്. ഇത് രാഷ്‌ട്രീയ സംഘര്‍ഷത്തിലും സംഘട്ടനത്തിലും കലാശിച്ചാല്‍ അത്ഭുതമില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 20, 2021, 10:21 am IST
in Kerala

തിരുവനന്തപുരം: കലാലയ കാലത്തെ രാഷ്‌ട്രീയ കുടിപ്പകകളെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും തമ്മില്‍ നടത്തുന്ന വാക്‌പോര് പ്രത്യേക ലക്ഷ്യങ്ങളോടെ. മരംമുറിയടക്കമുള്ള കോടികളുടെ അഴിമതിയില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് ഒരു ലക്ഷ്യം. രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ കേരളത്തെ കലാപഭൂമിയാക്കുകയാണ് കോണ്‍ഗ്രസ്-സിപിഎം പാര്‍ട്ടികളുടെ മറ്റൊരു ലക്ഷ്യം. ഇതിലൂടെ താനാണ് വലിയവനെന്ന് വരുത്തുകയാണ് രണ്ടു കൂട്ടരുടെയും  പദ്ധതി.

മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് അതാണ്. അനവസരത്തില്‍ അപ്രസക്തമായ ഇരുവരുടെയും വെല്ലുവിളികളും കൊലവിളികളും വീരവാദങ്ങളും പൊതുസമൂഹത്തില്‍ വെറുപ്പും വിദ്വേഷവുമാണ് ഉളവാക്കുന്നത്. ഇത് രാഷ്‌ട്രീയ സംഘര്‍ഷത്തിലും സംഘട്ടനത്തിലും കലാശിച്ചാല്‍ അത്ഭുതമില്ല.

കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും സംസ്‌കാരം വളര്‍ത്തിയത് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരുമാണ്. നൂറുകണക്കിന് പേരുടെ മരണത്തിനും അക്രമത്തിനും ഇത് വഴിവച്ചിട്ടുണ്ട്. ഇന്നും ജീവച്ഛവമായി കഴിയുന്നവരും കുടുംബങ്ങളും നിരവധിയാണ്. പകയുടെയും വിദ്വേഷത്തിന്റെയും രാഷ്‌ട്രീയം മുറുകെ പിടിക്കുന്ന പിണറായി വിജയനും കെ. സുധാകരനും അത് ഉപേക്ഷിക്കാന്‍ ഇന്നും തയ്യാറായിട്ടില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

കെപിസിസി പ്രസിഡന്റായി നിയമിതനായ സുധാകരനെ മഹത്വവത്കരിക്കാന്‍ ‘കോണ്‍ഗ്രസ്’ വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം അനാവശ്യവും അനവസരത്തിലുള്ളതുമായിരുന്നു. അതിനെതിരെ സുധാകരന്‍ നടത്തിയ പ്രതികരണവും അതിരുവിട്ടതു തന്നെ.

കേരളം മഹാമാരിയുടെ അതിതീവ്രമായ ഭീഷണി നേരിടുകയാണ്. അതിനെ ഒത്തൊരുമിച്ച് നേരിടേണ്ട സമയമാണിത്. അതോടൊപ്പം കോടിക്കണക്കിന് രൂപയുടെ വനവിഭവം കൊള്ളയടിച്ച സംഭവവും സജീവമാണ്. ഇത് മറച്ചുവയ്‌ക്കാനുള്ള പിണറായി സര്‍ക്കാറിന്റെ ശ്രമം സ്വാഭാവികമാണ്. അതിന് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സും കരുവാകുന്നു എന്നു വേണം കരുതാന്‍. കള്ളനും പോലീസും ഒരുമിക്കുന്ന കാഴ്ചയാണ് കേരളത്തിലെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ സംഘട്ടനങ്ങളും കൊലപാതകങ്ങളും അരങ്ങേറിയതായാണ് അനുഭവം.

പിണറായിയെ താന്‍ അടിച്ചു നിലത്തിട്ടുവെന്നാണ് സുധാകരന്റെ വാദം. സുധാകരനെ തല്ലി അര്‍ദ്ധനഗ്നനാക്കി കോളേജിലൊക്കെ നെട്ടോട്ടമോടിച്ചുവെന്ന് പിണറായിയും പറയുന്നു. സുധാകരന്‍ തന്റെ കുട്ടികളെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടുവെന്നാണ് പിണറായിയുടെ മറ്റൊരാരോപണം. അറുപതുകളില്‍ നടന്ന കാര്യങ്ങളെച്ചൊല്ലി അരനൂറ്റാണ്ടിനുശേഷം പൊതുവേദികളില്‍ ഏറ്റുമുട്ടുകയെന്ന നാണക്കേടിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. അതിനാല്‍ തന്നെ, ഇതിനു പിന്നില്‍ വേറെ രഹസ്യ അജണ്ടയുണ്ടെന്ന് വ്യക്തം.

Tags: പാലാരിവട്ടംPinarayi VijayanJihadi TerrorismMuttil Forest Looting Caseകെ. സുധാകരന്‍സ്വര്‍ക്കടത്തുകേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.