Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇന്ന് വായനദിനം; അനാഥമായി കൊല്ലം പബ്ലിക് ലൈബ്രറി

കൃത്യമായി പരിപാലിക്കാത്തതിനാല്‍ അമൂല്യമായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ പലതും പൊടിഞ്ഞ് നശിക്കുകയാണ്. പ്രദേശം കാട് കയറിയ നിലയിലായി.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Jun 19, 2021, 04:02 pm IST
in Kollam
കാടുകയറി കിടക്കുന്ന ലൈബ്രറി

കാടുകയറി കിടക്കുന്ന ലൈബ്രറി

കൊല്ലം: ഇന്ന് വായന ദിനം കടന്നുപോകുമ്പോള്‍ ജില്ലയുടെ സംസ്‌കാരിക ലോകത്തിന് വേദന നല്‍കുന്നതാണ് കൊല്ലം പബ്ലിക് ലൈബ്രറി യുടെ ദയനീയത. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കൊപ്പം കൊല്ലം പബ്ലിക് ലൈബ്രറിയും അടച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടു.

കൃത്യമായി പരിപാലിക്കാത്തതിനാല്‍ അമൂല്യമായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ പലതും പൊടിഞ്ഞ് നശിക്കുകയാണ്. പ്രദേശം കാട് കയറിയ നിലയിലായി. എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ള വിവരങ്ങളുടെ നിധിയാണ് അന്നും ഇന്നും ലൈബ്രറി. ഒന്നരലക്ഷത്തിലധികം പുസ്തകങ്ങളുടെ ശേഖരമുണ്ട്. ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് ഇവിടം.

അരലക്ഷത്തിലധികം പേര്‍ക്ക് അംഗത്വമുണ്ട്. പതിനായിരംപേര്‍ സജീവമാണ്. സാമ്പത്തിക സ്വാശ്രയം കൈവരിച്ച് പ്രവര്‍ത്തിക്കുന്ന ലൈബ്രറി മലയാളത്തിനും ചരിത്രപഠനത്തിനുമായി യുജിസി അനുവദിച്ച ഗവേഷണകേന്ദ്രം കൂടിയാണ്. പ്രസിഡന്റും സെക്രട്ടറിയും പത്ത് അംഗങ്ങളുമുള്‍പ്പെട്ടതാണ് ഭരണസമിതി. നിലവിലെ ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കിയിട്ടും പുതിയ സമിതി നിലവില്‍ വരാത്തതാണ് ലൈബ്രറിക്ക് തിരിച്ചടിയായത്. മാസാമാസം സുരക്ഷാ ജീവനക്കാര്‍ പുസ്തകങ്ങള്‍ പൊടിതട്ടി വൃത്തിയാക്കുന്നുണ്ടെന്നാണ് കാലാവധി പിന്നിട്ട ഭരണസമിതി അംഗങ്ങളുടെ പക്ഷം.

വായനക്കാരെ ഉള്ളില്‍ പ്രവേശിപ്പിക്കാതെ പുസ്തക വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് ലൈബ്രറി ജീവനക്കാര്‍ കളക്ടറെ പല തവണ സമീപിച്ചെങ്കിലും തീരുമാനമായില്ല. ലൈബ്രറിയുടെ ഭരണസമിതി ചെയര്‍മാന്‍ കളക്ടറാണ്. വൈസ് ചെയര്‍മാന്‍ മേയറും. ഭരണസമിതിയോ സംവിധാനമോ ഇല്ലാത്ത സാഹചര്യത്തില്‍ ലൈബ്രറി കൗണ്‍സില്‍ മേല്‍നോട്ടത്തില്‍ ലൈബ്രറി സജീവമാക്കാണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

കൊല്ലത്തിന്റെ വ്യഥ

പബ്ലിക് ലൈബ്രറി ലക്ഷക്കണക്കിന് അക്ഷരസ്നേഹികളെ വാര്‍ത്തെടുത്ത മഹാപ്രസ്ഥാനം ആണ്. സഹൃദയനും കലാസ്നേഹിയുമായ ഒരു വ്യക്തി സ്ഥാപിച്ച ഈ പ്രസ്ഥാനം ഒരിക്കലും കാട് കയറി നശിച്ചുകൂടാ. ഇവിടെ ഉള്ള ഓരോ പുസ്തകവും അമൂല്യമാണ്. അതെല്ലാം ഭാവി തലമുറക്കും പ്രയോജനം ചെയ്യുന്നതാണ്. ലൈബ്രറിയുടെ അവസ്ഥ കൊല്ലത്തിന്റെ വ്യഥയായി കണ്ട് അടിയന്തരമായി പരിഹാരം കാണണം.

കെ.ബി. വസന്തകുമാര്‍,  സാക്ഷരതാ പ്രവര്‍ത്തകന്‍, കവി

വേദനാജനകം

മഹനീയമായ ഒരു ചരിത്രം പറയാനുള്ള കൊല്ലം പബ്ലിക് ലൈബ്രറി ഇങ്ങനെ നശിക്കുന്നത് വേദനാജനകം ആണ്. പുതിയ ഭരണ സമിതി വരേണ്ടതാണ്. തിരിഞ്ഞുനോക്കിയാല്‍ ഒരുപാട് മഹാരഥന്മാരെ വളര്‍ത്തിയെടുത്ത സ്ഥാപനം ആണെന്ന് കാണാം. പുസ്തകപ്രേമികള്‍ക്ക് പ്രായ ഭേദമന്യേ തണലേകിയ മഹാവൃക്ഷം.

സന്തോഷ് ആശ്രാമം, ചിത്രകാരന്‍

ദയനീയമായ അവസ്ഥ

സാംസ്‌കാരിക രംഗത്ത് കൊല്ലത്തിന്റെ പ്രൗഡിയാണ് ഈ സ്ഥാപനം. അത് തിരിച്ചു പിടിക്കാനും അറിവിന്റെ വ്യാപനത്തിന് ദിശ കാട്ടാനും ഇനിയും സാധിക്കണം. ഇപ്പോള്‍ ദയനീയമായ അവസ്ഥയിലാണ് ഇതെന്നത് സങ്കടകരമാണ്. ലോക്ക്ഡൗണ്‍ വൈഷമ്യങ്ങള്‍ കൂടാതെ ഉള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു മുന്നോട്ട് പോകാന്‍ സാധിക്കണം.

മണി. കെ. ചെന്താപൂര്,  സാംസ്‌കാരിക പ്രവര്‍ത്തകന്‍, ബാല സാഹിത്യകാരന്‍

Tags: ReadingLibrarykollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.