Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; തമിഴ്‌നാട് ക്യൂ ബ്രാഞ്ച് റിപ്പോര്‍ട്ട് കിട്ടിയിട്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാതെ കേരളപോലീസ്

വേണ്ടവിധത്തില്‍ കേരള പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്ന ആക്ഷേപവും ഉണ്ട്. പത്തനാപുരം പാടത്തെ കശുമാവിന്‍ തോട്ടത്തില്‍ കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍, വയറുകള്‍, ബാറ്ററി എന്നിവ വിശദ പരിശോധനകള്‍ക്കായി അയച്ചു. കണ്ടെത്തിയ വസ്തുക്കള്‍ എവിടെയാണ് നിര്‍മിച്ചത്, ഇവ വിതരണം ചെയ്തത് ആരാണ്, എന്നീ കാര്യങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം മേഖലയിലെ തീവ്ര നിലപാടുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 19, 2021, 08:36 am IST
in Kerala

കൊല്ലം: പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലം ജില്ലയുടെ വനാതിര്‍ത്തി കേന്ദ്രീകരിച്ചു തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് നേരത്തേ സംസ്ഥാന പോലീസിനെ അറിയിച്ചിരുന്നതായി അന്വേഷണ സംഘം.  

എന്നാല്‍ വേണ്ടവിധത്തില്‍ കേരള പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്ന ആക്ഷേപവും ഉണ്ട്. പത്തനാപുരം പാടത്തെ കശുമാവിന്‍ തോട്ടത്തില്‍ കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍, വയറുകള്‍, ബാറ്ററി എന്നിവ വിശദ പരിശോധനകള്‍ക്കായി അയച്ചു. കണ്ടെത്തിയ വസ്തുക്കള്‍ എവിടെയാണ് നിര്‍മിച്ചത്, ഇവ വിതരണം ചെയ്തത് ആരാണ്, എന്നീ കാര്യങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം മേഖലയിലെ തീവ്ര നിലപാടുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.  

ആയോധന കലകള്‍ക്ക് ഉപയോഗിക്കുന്ന തരത്തില്‍ 4000 മരവടികള്‍ വനാതിര്‍ത്തി മേഖലകളില്‍ നിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 15 സാമ്പര്‍ ഇനത്തില്‍പെട്ട മാനുകളെയാണ് കൊല്ലപ്പെട്ട നിലയില്‍ പാടം വനമേഖലയില്‍ നിന്ന് കണ്ടെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള സംഘടനകള്‍ ആയുധ പരിശീലനത്തിനായി മാനുകളെ കൊലപ്പെടുത്തിയതാണെന്നും അന്വേഷണ സംഘം സംശയിക്കുന്നു. കടശ്ശേരിയിലുള്ള 17 വയസുകാരന്‍ രാഹുല്‍ എന്ന കുട്ടിയെ കാണാതായതിന് പിന്നിലും പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് സംശയമുണ്ട്. മുന്‍പ് പാടം വനമേഖലയില്‍ നിന്ന് ഈ കുട്ടിയുടെ രക്തഅംശവും അനുബന്ധ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.  

പത്തനംതിട്ട ജില്ലയിലും വനമേഖലകള്‍ കേന്ദ്രീകരിച്ച് സ്ഫോടനങ്ങള്‍ നടത്താനുള്ള പരിശീലനം നടക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കലഞ്ഞൂര്‍ പാടത്തിനു പിന്നാലെ കോന്നി കല്ലേലി വയക്കരയില്‍ നിന്നും സ്ഫോടകവസ്തുക്കളുടെ വന്‍ശേഖരം കണ്ടെത്തിയതും സംയോജിപ്പിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് നീക്കം. പത്തനംതിട്ടയിലെ വയക്കരപാലത്തിന് സമീപം തേക്കുതോട്ടത്തില്‍ പലയിടത്തായി ഉപേക്ഷിച്ചനിലയില്‍ 96 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കഴിഞ്ഞ ദിവസം കണ്ടത്. അച്ചന്‍കോവില്‍ വനമേഖലയിലെ നടുവത്തുംമൂഴി റേഞ്ചില്‍പ്പെട്ട സ്ഥലത്താണ് സ്ഫോടകവസ്തു കണ്ടെത്തിയത്.

Tags: കേരള പോലീസ്സ്‌ഫോടക വസ്തുക്കള്‍Pathanapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

Kerala

എൻഎസ്എസ് നേതൃത്വത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ; 300 കോടിയുടെ ആസ്‌തി കൈക്കലാക്കാൻ ശ്രമം

Kerala

‘കാലൻകോഴി’ പത്തനാപുരത്തിന് വേണ്ടെന്ന് ബാനർ; ഗണേഷിനെതിരെ പ്രതിഷേധം കടുക്കുന്നു

Kerala

പത്തനാപുരത്തെ വീട്ടു മതിലിൽ ഹൈന്ദവ വിരുദ്ധ പരാമർശം: പ്രകോപനപരമായ വിചിത്ര വിശ്വാസവാക്യങ്ങൾ; നാട്ടുകാർ ഈ വാക്യം പരസ്യമായി മായ്ച്ചു

Kollam

പത്തനാപുരത്തിന്റെ വികസനസ്വപ്നങ്ങൾക്ക് നിറം പകർന്ന് കിഫ്ബി

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.