Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ലോക്ക്ഡൗണില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയതില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും തീവെട്ടിക്കൊള്ള; മേയര്‍ക്കെതിരെ ആരേപണം

എച്ച്/17/21404/2020 ഫയല്‍നമ്പര്‍ പ്രകാരം കഴിഞ്ഞ കൗണ്‍സിലില്‍ മേയറുടെ ഔദ്യോഗികവിഭാഗത്തിലെ അജണ്ടപ്രകാരം 25,52,762 രൂപ മുന്‍കൂറായി മേയര്‍ നല്‍കിയതിന് അനുമതി നല്‍കി. ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ ശുപാര്‍ശപ്രകാരമാണ് തുക നല്‍കിയതിന് അനുമതി നല്‍കിയത്. എന്നാല്‍ അന്നത്തെ കൗണ്‍സിലില്‍ ആരോഗ്യ സ്റ്റാന്റിംഗ്കമ്മറ്റിയുടെ ഇതേ നമ്പറിലെ അജണ്ട പ്രകാരം 59,96,705 രൂപ നല്‍കിയതും പാസ്സാക്കി.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Jun 13, 2021, 10:20 pm IST
inThiruvananthapuram

തിരുവനന്തപുരം: ആദ്യ ലോക്ഡൗണ്‍ സമയത്ത് സിഎഫ്എല്‍ടിസികളിലും അന്തേവാസികള്‍ക്കും ഭക്ഷണം നല്‍കിയതിന് കുടുംബശ്രീക്ക് തിരുവനന്തപുരം നഗരസഭ പണം അനുവദിച്ചതില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. ഒരേ ആവശ്യത്തിന് പണം നല്‍കിയത് രണ്ട് തവണ. കൗണ്‍സില്‍ യോഗങ്ങളുടെ അജണ്ട 48 മണിക്കൂറിനകം അംഗങ്ങള്‍ക്ക് ലഭിക്കണമെന്നിരിക്കെ മെയ് 26ന് കൂടിയ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ട ലഭിച്ചത് കഴിഞ്ഞ ദിവസം. അജണ്ട വ്യക്തമായി പരിശോധിച്ചപ്പോള്‍ ഒരേ ആവശ്യത്തിന് ചട്ടം ലംഘിച്ച് രണ്ട് തവണ പണം നല്‍കിയതായി കണ്ടെത്തി.

എച്ച്/17/21404/2020 ഫയല്‍നമ്പര്‍ പ്രകാരം കഴിഞ്ഞ കൗണ്‍സിലില്‍ മേയറുടെ ഔദ്യോഗികവിഭാഗത്തിലെ അജണ്ടപ്രകാരം 25,52,762 രൂപ മുന്‍കൂറായി മേയര്‍ നല്‍കിയതിന് അനുമതി നല്‍കി. ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ ശുപാര്‍ശപ്രകാരമാണ് തുക നല്‍കിയതിന് അനുമതി നല്‍കിയത്. എന്നാല്‍  അന്നത്തെ കൗണ്‍സിലില്‍ ആരോഗ്യ സ്റ്റാന്റിംഗ്കമ്മറ്റിയുടെ  ഇതേ നമ്പറിലെ അജണ്ട പ്രകാരം  59,96,705 രൂപ നല്‍കിയതും പാസ്സാക്കി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിക്ക് ശിപാര്‍ശ ചെയ്ത് അവിടെ ചര്‍ച്ചചെയ്തശേഷമാണ് കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍. ഇതും ഉണ്ടായില്ല. മേയറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരു ലക്ഷം രൂപവരെ പാസ്സാക്കി നല്‍കാവൂ എന്ന ചട്ടം നിലനില്‍ക്കെയാണ് ഒരു ചര്‍ച്ചയും ഇല്ലാതെ നിയമം ലംഘിച്ച് 85,49,467 രൂപ നല്‍കിയിരിക്കുന്നത്.

വന്‍ സാമ്പത്തികക്രമക്കേടാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. എവിടെയൊക്കെ സിഎഫ്എല്‍ടിസി പ്രവര്‍ത്തിച്ചിരുന്നുവെന്നോ എത്ര അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയെന്നോ എന്നതിന്റെ കണക്ക് അജണ്ടയില്‍ ഇല്ല. കഴിഞ്ഞ കൗണ്‍സിലില്‍ ചില വിവാദവിഷയങ്ങള്‍ അടിയന്തര പ്രധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടതിനാല്‍ അജണ്ടകള്‍ ചര്‍ച്ചചെയ്യാതെ അരമണിക്കൂര്‍കൊണ്ട് പാസ്സാക്കി മേയര്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക ക്രമക്കേട് കണ്ടുപിടിക്കും എന്നതിനാലാണ് യോഗം പെട്ടെന്ന് അവസാനിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.

പരാതി നല്‍കി

കൗണ്‍സില്‍ അജണ്ടയില്‍ ഒരേ ഫയല്‍നമ്പര്‍ രണ്ടിടത്ത് കാണിച്ച്  ഭീമമായ തുക കുടുംബശ്രീക്ക് നല്‍കിയതിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ തിരുമല അനില്‍ സെക്രട്ടറിക്ക് പരാതി നല്‍കി. വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അനില്‍ പറഞ്ഞു.

Tags: തിരുവനന്തപുരംcorporationആര്യാ രാജേന്ദ്രന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

പുതിയ വാര്‍ത്തകള്‍

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.