Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു ഒട്ടകപ്പക്ഷിയ്‌ക്ക് മാത്രമേ ഇന്ത്യയുടെ വി ആകൃതിയിലുള്ള വളര്‍ച്ചാഗ്രാഫ് നിഷേധിക്കാന്‍ കഴിയു: ചിദംബരത്തെ എണ്ണിയെണ്ണി വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

2020-21 കാലഘട്ടം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇരുണ്ട വര്‍ഷമായിരിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ അഭിപ്രായപ്രകടനത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് കേന്ദ്ര സാമ്പത്തികകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2021, 10:40 pm IST
in India

ന്യൂദല്‍ഹി: 2020-21 കാലഘട്ടം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഇരുണ്ട വര്‍ഷമായിരിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ അഭിപ്രായപ്രകടനത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് കേന്ദ്ര സാമ്പത്തികകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍.

മുന്‍ധനകാര്യമന്ത്രി വസ്തുതകളെ അവഗണിക്കുന്നുവെന്നതില്‍ അത്ഭുതമില്ലെന്നും ബുധനാഴ്ച നടത്തിയ ട്വീറ്റില്‍ അനുരാഗ് താക്കൂര്‍ പറഞ്ഞു. ‘തുടര്‍ച്ചയായ പരിഷ്‌കാരങ്ങളും ഉറച്ച അടിസ്ഥാനസഹാചര്യങ്ങളും ഇന്ത്യ അതിവേഗത്തില്‍ തിരിച്ചുവരുമെന്നതിന്റെ സൂചനകളാണ്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ പൂജ്യത്തിന് താഴെ 24.4 ശതമാനം നെഗറ്റീവ് വളര്‍ച്ചയായിരുന്നു. എന്നാല്‍ നാലാം പാദത്തില്‍ എത്തിയപ്പോള്‍ അത് പൂജ്യത്തിന് മുകളില്‍ പോയി 1.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി,” അനുരാഗ് താക്കൂര്‍ വിശദീകരിച്ചു.

‘താങ്കള്‍ ഇന്ത്യയിലെ വ്യവസായസംരംഭകരുടെയും ചെറുകിട ബിസിനസുകാരുടെയും കച്ചവടക്കാരുടെയും ഇടത്തരം-ചെറുകിട സംരംഭങ്ങളുടെയും തിരിച്ചുവരവ് ശേഷിയെ സംശയിക്കുമ്പോള്‍, വിവിധ അന്താരാഷ്‌ട്ര ഏജന്‍സികള്‍ ഇന്ത്യ 2021-22ല്‍ 12.5 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചിക്കുന്നു. ഇരട്ടയക്ക വളര്‍ച്ച നേടരുന്ന പ്രധാന സമ്പദ്ഘടനയാണ് ഇന്ത്യയെന്നും പറയുന്നു,’ ചിദംബരത്തിനെ വിമര്‍ശിച്ചുകൊണ്ട് അനുരാഗ് താക്കൂര്‍ പറഞ്ഞു.

മിക്ക ഇന്ത്യക്കാരും രണ്ടു വര്‍ഷം മുമ്പത്തേതിനേക്കാളും ദരിദ്രരായി എന്ന് ചിദംബരം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഈ മഹാമാരിയില്‍ ലോകത്തിലെ മികച്ച സമ്പദ് വ്യവസ്ഥകളെയൊന്നും ബാധിച്ചിട്ടില്ലേ എന്ന മറുചോദ്യം കൊണ്ടാണ് അനുരാഗ് താക്കൂര്‍ ഈ വിമര്‍ശനത്തെ നേരിട്ടത്.

‘ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒരു ഒറ്റപ്പെട്ട ദ്വീപാണോ? പ്രധാന സമ്പദ് ഘടനകളുടെ ജിഡിപി (മൊത്ത ആഭ്യന്തരോല്‍പാദനം) ചുരുങ്ങിയിട്ടില്ലേ? ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുകെ എന്നിവ യഥാക്രമം 8.2 ശതമാനം, 4.9 ശതമാനം, 8.9 ശതമാനം , 9.9 ശതമാനം എന്നിങ്ങനെ ചുരുങ്ങിയെന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ? കാനഡ, റഷ്യ, ദക്ഷിണാഫ്രിക്ക, യുഎസ്എ എന്നിവയുടെ ജിഡിപിയും കഴിഞ്ഞ വര്‍ഷം ചുരുങ്ങി. ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്ത് മിക്കയിടത്തും തകര്‍ച്ചകള്‍ ഉടലെടുത്തെങ്കിലും ഇന്ത്യ പിടിച്ചുനിന്നു, തിരിച്ചുവരവിലേക്ക് നീങ്ങുകയും ചെയ്യുന്നു,’ അനുരാഗ് താക്കൂര്‍ പറഞ്ഞു.

ക്യാഷ് ട്രാന്‍സ്ഫറുകളുടെ കാര്യത്തില്‍ പുരോഗതി നേടാന്‍ കഴിഞ്ഞില്ല എന്ന ചിദംബരത്തിന്റെ വിമര്‍ശനത്തെയും താക്കൂര്‍ നേരിട്ടു. ‘ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ 36.9 ദശലക്ഷം ടണ്‍ നെല്ലും 162.7 ദശലക്ഷം ടണ്‍ ഗോതമ്പും ശേഖരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2009-2013 വരെയുള്ള കാലഘട്ടത്തില്‍ സംഭരിച്ചത് 176.8 ദശലക്ഷം ടണ്‍ നെല്ലും 139.5 ദശലക്ഷം ടണ്‍ ഗോതമ്പും മാത്രമാണ്,’- അനുരാഗ് താക്കൂര്‍ വിശദീകരിച്ചു.

വി-ആകൃതിയിലുള്ള വളര്‍ച്ച എന്ന് കേന്ദ്രം കൊട്ടിഘോഷിക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവ് എന്ന കഥ വെറും കെട്ടുകഥയാണെന്നും ചിദംബരം വിമര്‍ശിച്ചിരുന്നു. ‘ആദ്യ തരംഗം വന്നപ്പോള്‍ തന്നെ ധനമന്ത്രിയും മുഖ്യസാമ്പത്തിക ഉപദേശകനും ആണ് ഇന്ത്യന്‍ സമ്പദ്ഘടനയുടെ തിരിച്ചുവരവിന്റെ കഥ പറഞ്ഞത്. ആരും പ്രതീക്ഷ കാണാതിരുന്നപ്പോള്‍ അവര്‍ ചില പ്രതീക്ഷയുടെ പച്ചനാമ്പുകള്‍ കണ്ടു. അവര്‍ വി-ആകൃതിയിലുള്ള സമ്പദ്ഘടനയുടെ തിരിച്ച് വരവ് പ്രവചിച്ചു. പക്ഷെ ഇത് വെറും കെട്ടുകഥയാണ്,’- ഇതായിരുന്നു ചിദംബരത്തിന്റെ വാദം.

ഇതിന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ വി-ആകൃതിയില്‍ ഇന്ത്യന്‍ സമ്പദ്ഘടന വളരുന്നതിന്റെ ഗ്രാഫ് ട്വിറ്ററില്‍ പങ്കുവെച്ചാണ് അനുരാഗ് താക്കൂര്‍ മറുപടി പറഞ്ഞത്. ഒരു ഒട്ടകപ്പക്ഷിയ്‌ക്ക് മാത്രമേ ഇത് നിഷേധിക്കാന്‍ കഴിയൂ എന്നും അനുരാഗ് താക്കൂര്‍ കുറിച്ചു.

Tags: ട്വീറ്റ്പി. ചിദംബരംവി ആകൃതിയിലുള്ള വളര്‍ച്ചഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥbjpസമ്പദ് വ്യവസ്ഥഅനുരാഗ് താക്കൂര്‍അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്ട്വിറ്റര്‍Pandemic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

India

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

India

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

India

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.