Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മലയാള മാധ്യമങ്ങള്‍ക്ക് വേണ്ടി ലക്ഷദ്വീപില്‍ ആസൂത്രിത കലാപ നീക്കം; കോണ്‍ഗ്രസ്-എന്‍സിപി നേതൃത്വത്തിന്റെ ശബ്ദസന്ദേശം പുറത്ത്

വര്‍ഗീയ വിദ്വേഷ പ്രചരണം കേരളത്തില്‍ ശക്തമാകുമ്പോഴും ലക്ഷദ്വീപുകാര്‍ ശാന്തരായിരിക്കുന്നത് ചൂണ്ടിക്കാട്ടി അവിടെയും പ്രതിഷേധമുയര്‍ത്തി വീഡിയോ പ്രചരിപ്പിക്കാനാണ് രഹസ്യ സന്ദേശങ്ങളിലൂടെയുള്ള നിര്‍ദേശം. വീഡിയോ കേരളത്തിലെ ചില മാധ്യങ്ങള്‍ക്ക് അയയ്‌ക്കേണ്ടതുണ്ടെന്നും സന്ദേശത്തിലുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 2, 2021, 11:07 am IST
in India

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍  പ്രഭുല്‍ പട്ടേലിന്റെ ഭരണ നടപടികളുടെ പേരില്‍ ലക്ഷദ്വീപില്‍ ആസൂത്രിത കലാപ നീക്കം. കലാപത്തിന് ആഹ്വാനം ചെയ്യുന്ന ലക്ഷദ്വീപിലെ കോണ്‍ഗ്രസ്-എന്‍സിപി നേതൃത്വത്തിന്റെ ശബ്ദസന്ദേശം പുറത്തുവന്നു.  

വര്‍ഗീയ വിദ്വേഷ പ്രചരണം കേരളത്തില്‍ ശക്തമാകുമ്പോഴും ലക്ഷദ്വീപുകാര്‍ ശാന്തരായിരിക്കുന്നത് ചൂണ്ടിക്കാട്ടി അവിടെയും പ്രതിഷേധമുയര്‍ത്തി വീഡിയോ പ്രചരിപ്പിക്കാനാണ് രഹസ്യ സന്ദേശങ്ങളിലൂടെയുള്ള നിര്‍ദേശം. വീഡിയോ കേരളത്തിലെ ചില മാധ്യങ്ങള്‍ക്ക് അയയ്‌ക്കേണ്ടതുണ്ടെന്നും സന്ദേശത്തിലുണ്ട്.

ലക്ഷദ്വീപ് വിഷയത്തെ ബിജെപിക്കെതിരെ തിരിച്ചും, വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തിയും, കേരളത്തിലെ ഭരണ-പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സംസ്ഥാന വ്യാപകമായി നടക്കുമ്പോഴും വസ്തുതകള്‍ കൃത്യമായി ബോധ്യമുള്ള ലക്ഷദ്വീപ് ജനത ശാന്തരാണ്. ഇവരെക്കൂടി തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധത്തിന്റെ ഭാഗമാക്കാനുള്ള അണിയറ നീക്കങ്ങളാണ് ലക്ഷദ്വീപില്‍ സ്വാധീനമുള്ള കോണ്‍ഗ്രസും, എന്‍സിപിയും നടത്തുന്നത്. ഇത്തരത്തില്‍ ആളുകളെ ഇളക്കിവിട്ട് പ്രതിഷേധം സംഘടിപ്പിക്കാന്‍ ഈ പാര്‍ട്ടി നേതൃത്വങ്ങളുടെ മേല്‍ കേരളത്തിലെ പല മാധ്യമപ്രവര്‍ത്തകരും സമ്മര്‍ദ്ദം ചെലുത്തുന്നു. ലക്ഷദ്വീപ് വിഷയം ആളിക്കത്തിക്കുന്ന സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ 30 മുതല്‍ 50 സെക്കന്‍ഡ് വരെയുള്ള പ്രതിഷേധ വീഡിയോ തയാറാക്കണമെന്നും, ഇതൊരു ലിങ്കിലേക്ക് അയയ്‌ക്കണമെന്നുമാണ് പ്രദേശികമായി പ്രചരിക്കുന്ന ശബ്ദ സന്ദേശം.

ലക്ഷദ്വീപ് ജനതയെ ഒരു തരത്തിലും, ദോഷകരമായി ബാധിക്കാത്തതും, ദ്വീപിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുമുള്ള ഭരണപരിഷ്‌കാരങ്ങളോടെ ദ്വീപ് ജനതയ്‌ക്ക് യാതൊരു പ്രതിഷേധവുമില്ലാതിരിക്കെയായിരുന്നു കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ ജിഹാദി ശക്തികളെ കൂട്ടുപിടിച്ച് വ്യാജ സമൂഹമാധ്യമ പ്രചാരണത്തിലൂടെ തെറ്റിദ്ധാരണകളുണ്ടാക്കിയത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയായിരുന്നു സമരരംഗത്തുണ്ടായിരുന്നത്. സേവ് ലക്ഷദ്വീപ് ഉയര്‍ത്തിയുള്ള വര്‍ഗീയ ഗൂഢനീക്കങ്ങളാണ് പുറത്തുവന്ന ശബ്ദ സന്ദേശങ്ങളിലൂടെ വെളിപ്പെടുന്നത്.

Tags: മാധ്യമ പ്രവര്‍ത്തകര്‍ലക്ഷദ്വീപ്kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

Kerala

നയപ്രഖ്യാപനത്തിൽ സിനിമാ മേഖലയ്‌ക്ക്; സംസ്ഥാനത്ത് മീഡിയ സിറ്റി, രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

News

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

പുതിയ വാര്‍ത്തകള്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.