Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതാണ് ആദ്യമായി ഗ്ലൈഡറില്‍ പാറിപ്പറന്ന ആ പതിനെട്ടുകാരി

കാലിക്കറ്റ് സര്‍വകലാശാലയില്‍ 27 വര്‍ഷത്തെ സേവനത്തിനു ശേഷം അസി. രജിസ്ട്രാറായി ഇന്നലെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. ഗ്ലൈഡറില്‍ പാറിപ്പറന്ന ആ പതിനെട്ടുകാരി ഡോ. ഷീലാ രമണി. ആയുര്‍വേദ ഡോക്ടര്‍, നാലു തവണ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവ്, കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്, എന്‍സിസി അണ്ടര്‍ ഓഫീസര്‍, യോഗ അധ്യാപിക, യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥ ഇങ്ങനെ ഈ പെണ്‍കരുത്തിന് വഴങ്ങിയ മേഖലകള്‍ നിരവധി.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jun 1, 2021, 09:14 pm IST
in Kerala
(ഇടത്)ഡോ. ഷീലാ രമണി ഭര്‍ത്താവ് ഡോ. സാം എബനേസര്‍, മകള്‍ ആദ്യ എന്നിവര്‍ക്കൊപ്പം, (വലത്) പതിനെട്ടാം വയസില്‍ ഷീലാ രമണി ഗ്ലൈഡര്‍ പറത്തുന്നു (ഫയല്‍)

(ഇടത്)ഡോ. ഷീലാ രമണി ഭര്‍ത്താവ് ഡോ. സാം എബനേസര്‍, മകള്‍ ആദ്യ എന്നിവര്‍ക്കൊപ്പം, (വലത്) പതിനെട്ടാം വയസില്‍ ഷീലാ രമണി ഗ്ലൈഡര്‍ പറത്തുന്നു (ഫയല്‍)

തിരുവനന്തപുരം: ഓര്‍മ്മയുണ്ടോ…? പതിനെട്ടാം വയസില്‍ ഗ്ലൈഡര്‍ വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് ഒറ്റയ്‌ക്ക് ആകാശയാത്ര നടത്തിയ തിരുവനന്തപുരത്തുകാരിയെ. തമ്പാനൂര്‍ മോസ്‌ക്ക് ലൈന്‍ ശ്രുതിയില്‍ പരേതനായ കെ.പി. ശ്രീധരന്‍-ലീലാ ഭായി ദമ്പതികളുടെ മകള്‍ ഷീല രമണിയാണ് ആ ചരിത്രനേട്ടത്തിനുടമ.  

കാലിക്കറ്റ് സര്‍വകലാശാലയില്‍ 27 വര്‍ഷത്തെ സേവനത്തിനു ശേഷം അസി. രജിസ്ട്രാറായി ഇന്നലെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. ഗ്ലൈഡറില്‍ പാറിപ്പറന്ന ആ പതിനെട്ടുകാരി ഡോ. ഷീലാ രമണി. ആയുര്‍വേദ ഡോക്ടര്‍, നാലു തവണ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവ്, കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്, എന്‍സിസി അണ്ടര്‍ ഓഫീസര്‍, യോഗ അധ്യാപിക, യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥ ഇങ്ങനെ ഈ പെണ്‍കരുത്തിന് വഴങ്ങിയ മേഖലകള്‍ നിരവധി. വഴുതക്കാട് വനിതാ കോളേജില്‍ പഠിക്കുമ്പോള്‍ എന്‍സിസിയില്‍ നിന്ന് ലഭിച്ച ഇന്ധനം ഉള്ളില്‍ നിറച്ചാണ് എണ്‍പതുകളില്‍ ഷീല പൈലറ്റ് സ്വപ്‌നത്തിലേക്ക് പറന്നത്.  

സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്, 18-ാം വയസ്സില്‍ കേരളത്തില്‍ ആദ്യമായി ഒറ്റയ്‌ക്ക് ഗ്ലൈഡര്‍ വിമാനം പറപ്പിച്ച പെണ്‍കുട്ടിയെന്ന ചരിത്രം ഷീലയ്‌ക്ക് മാത്രം സ്വന്തം. ചെറുവിമാനങ്ങള്‍ പറപ്പിക്കാനുള്ള പ്രൈവറ്റ് പൈലറ്റ് ലൈസന്‍സും ഷീല നേടിയിട്ടുണ്ട്. 1984ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദില്ലിയുടെ ആകാശത്തില്‍ ഷീലാ രമണി ഗ്ലൈഡര്‍ പറത്തി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൈയടി നേടിയത് അക്കാലത്ത് ദേശീയ മാധ്യമങ്ങളടക്കം ഒന്നാം പേജില്‍ അടിച്ചുനിരത്തി ആഘോഷിച്ചത് ചരിത്രം.  

 സാമ്പത്തിക പരാധീനതകള്‍ കൊമേഴ്‌സ്യല്‍ പൈലറ്റാവാനുള്ള ഷീലയുടെ മോഹങ്ങള്‍ക്ക് വിലങ്ങുതടിയായി. സാഹചര്യങ്ങള്‍ ഷീലയെ പൈലറ്റിന്റെ വേഷം അഴിച്ചുവയ്‌പ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ജോലി കിട്ടി. പിന്നിട് ഷീലയുടെ കരിയര്‍ മറ്റ് വഴികളിലേക്കു പറന്നു. പക്ഷേ, മൂന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഷീലാ രമണി പ്രചോദനമാണ്, ഈ തലമുറയില്‍ വിമാനം പറത്താന്‍ കൊതിക്കുന്ന പെണ്‍കുട്ടികള്‍ക്ക്.  

ഡോ. സാം എബനേസര്‍ ആണ് ഷീലയുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തെ തപസ്സിനൊടുവില്‍ കിട്ടിയ നാലു വയസുകാരി ആദ്യയാണ് മകള്‍. വിരമിച്ചെങ്കിലും വിശ്രമമില്ല ഷീലയ്‌ക്ക്. തന്നെ തേടിയെത്തുന്ന രോഗികളെ ചികിത്സിക്കണം, യോഗ ക്ലാസ്, കരാട്ടെ ക്ലാസ്… പിന്നെ വൈകി കിട്ടിയ ഭാഗ്യം, ആദ്യ മോളെ കൊഞ്ചിച്ചും ലാളിച്ചും… തിരക്കിലാണ് ഷീലാ രമണി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

Kerala

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

India

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

Kerala

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

പുതിയ വാര്‍ത്തകള്‍

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.