Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ദില്‍ മാംഗെ മോര്‍’: പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് തത്ക്കാലം സുരക്ഷിതന്‍; പക്ഷെ മാറ്റങ്ങളെക്കുറിച്ച് സൂചിപ്പിച്ച് കോണ്‍ഗ്രസ്

മൂന്നംഗ സമിതിയിലെ അംഗമായ മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത് 25 എംഎല്‍മാരുള്‍പ്പെടെ 28 പേരുമായി കൂടിക്കാഴ്ച നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2021, 02:02 pm IST
in India

ഛണ്ഡിഗഡ്: കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബില്‍ നേതൃമാറ്റമുണ്ടാകുമെന്ന വാദം തള്ളി കോണ്‍ഗ്രസ്. എന്നാല്‍ അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലെ വിമതശല്യം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. മൂന്നംഗ സമിതിയിലെ അംഗമായ മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത് 25 എംഎല്‍മാരുള്‍പ്പെടെ 28 പേരുമായി കൂടിക്കാഴ്ച നടത്തി. 2015-ല്‍ മതഗ്രന്ഥത്തെ അപമാനിച്ച കേസുമായും പൊലീസ് വെടിവയ്‌പുമായും  ബന്ധപ്പെട്ട് നടപടികളില്ലാത്തത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയതായി ഹരീഷ് റാവത്ത് തിങ്കളാഴ്ച രാത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

മുഖ്യമന്ത്രി അമരീന്ദര്‍ സിംഗില്‍ വലിയ പ്രതീക്ഷയായിരുന്നു എംഎല്‍എമാര്‍ക്കുണ്ടായിരുന്നത്. അതുകൊണ്ടാണ് നീരസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”അവരുടെ മണ്ഡലങ്ങളെ അവര്‍ക്ക് വികസിപ്പിക്കണമെന്ന് നേതാക്കള്‍ ഞങ്ങളോട് പറഞ്ഞു. അവര്‍ക്ക് കുറച്ച് പണം നല്‍കിയിരുന്നു. പക്ഷെ അവര്‍ക്കിപ്പോള്‍ കൂടുതല്‍ വേണം. ‘ദില്‍ മാംഗെ മോര്‍(ഹൃദയം കൂടുതല്‍ ആഗ്രഹിക്കുന്നു)’ സാഹചര്യമാണ് എംഎല്‍മാര്‍ക്കിടയിലുളളത്.’- മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു. 

ദളിത് പ്രാതിനിധ്യത്തിലെ കുറവ് ഉള്‍പ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങളും സമിതി പരിഹരിക്കാന്‍ നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തര്‍ക്കം പരിഹിക്കാന്‍ രണ്ടു ഉപമുഖ്യമന്ത്രിമാരെ സമിതി നിര്‍ദേശിച്ചേക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൊരാള്‍ ആ സമുദായത്തില്‍നിന്ന് ആയിരിക്കും. അമൃത്സര്‍(വെസ്റ്റ്) എംഎല്‍എയും ദളിത് നേതാവുമായ രാജ്കുമാര്‍ വെര്‍ക ‘നല്ല വാര്‍ത്ത’യെക്കുറിച്ച് സൂചന നല്‍കി. സംസ്ഥാന ഘടകത്തോട് ഇടഞ്ഞു നില്‍ക്കുന്ന നവ്‌ജോത് സിദ്ധുവുമായും മൂന്നംഗ സമിതി ചര്‍ച്ച നടത്തും. 

അടുത്തിടെ, കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് അമരീന്ദര്‍ സിംഗ് ആരോപിച്ചതിനെ തുടര്‍ന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് സിദ്ധു രംഗത്തെത്തിയിരുന്നു. സോണിയാ ഗാന്ധിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന നേതാവാണ് അമരീന്ദര്‍ സിംഗ്. പത്തുവര്‍ഷത്തെ അകാലിദള്‍ ബിജെപി ഭരണത്തിനുശേഷമാണ് അമരീന്ദര്‍ അധികാരത്തിലെത്തിയത്. അമരീന്ദര്‍ സിംഗിനെക്കുറിച്ചാണ് പരാതികളത്രയുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. 2022-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയിക്കില്ലെന്നാണ് വിമത നേതാക്കളുടെ പക്ഷം.  

Tags: congresspunjabഅമരീന്ദര്‍ സിംഗ്നവജോത് സിദ്ദു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)
India

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

India

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

India

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

Article

ഇന്‍ഡി അഥവാ സ്ത്രീവിരുദ്ധ മുന്നണി

സിദ്ധരാമയ്യ പക്ഷക്കാരായ എംഎല്‍എമാരായ ബേലൂര്‍ ഗോപാലകൃഷ്ണ (ഇടത്ത്) അശോക് പത്താന്‍(നടുവില്‍) എന്നിവര്‍ , മുഖ്യമന്ത്രി സിദ്ധരാമയ്യ (വലത്ത്)
India

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിലെ പോര് ദല്‍ഹിയിലേക്ക്, മന്ത്രിസഭാ പുനസംഘടന ആവശ്യപ്പെട്ട് സിദ്ധരാമയ്യ പക്ഷത്തെ 30 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദല്‍ഹിയില്‍

പുതിയ വാര്‍ത്തകള്‍

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.