Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആശങ്ക ഒഴിയാതെ വീണ്ടും വെള്ളപ്പൊക്കം; കരയറാതെ കുട്ടനാട്; എംഎല്‍എ സേവ് ലക്ഷദ്വീപ് പ്രചരണത്തില്‍; നാട്ടുകാര്‍ കുട്ടനാട് രക്ഷിക്കാനുള്ള നെട്ടോട്ടത്തില്‍

കുട്ടനാട് മുങ്ങുമ്പോള്‍ എംഎല്‍എ രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് വിമര്‍ശനം. രണ്ടാമത്തെ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് താമസക്കാര്‍ ഇപ്പോഴും മുക്തരായിട്ടില്ല. തണ്ണീര്‍മുക്കം ബണ്ടും, തോട്ടപ്പള്ളി സ്പില്‍വേയും തുറന്നിട്ടുണ്ടെങ്കിലും കുട്ടനാട്ടിലെ ജലനിരപ്പ് നേരിയ തോതിലാണ് താഴുന്നത്. കുട്ടനാട്ടിലെ ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 09:27 pm IST
inAlappuzha

മങ്കൊമ്പ്: വേനല്‍മഴയിലെ രണ്ടുവെള്ളപ്പൊക്കത്തില്‍ നിന്നും കരകയറാന്‍ ബുദ്ധിമുട്ടുന്ന കുട്ടനാട്ടുകാര്‍ കാലവര്‍ഷം പടിവാതില്‍ക്കലെത്തിയതോടെ കടുത്ത ആശങ്കയില്‍. കുട്ടനാട്ടുകാരന്‍ കൂടിയായ ഇപ്പോഴത്തെ എംഎല്‍എ തോമസ് കെ തോമസ് കുട്ടനാട്ടുകാരുടെ ദുരിതം കാണുന്നില്ല, അദ്ദേഹം സേവ് ലക്ഷദ്വീപ് പ്രചാരണക്കാരുടെ പിന്നാലെയാണ്.  

കുട്ടനാട് മുങ്ങുമ്പോള്‍ എംഎല്‍എ രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് വിമര്‍ശനം.  രണ്ടാമത്തെ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് താമസക്കാര്‍ ഇപ്പോഴും മുക്തരായിട്ടില്ല. തണ്ണീര്‍മുക്കം ബണ്ടും, തോട്ടപ്പള്ളി സ്പില്‍വേയും തുറന്നിട്ടുണ്ടെങ്കിലും കുട്ടനാട്ടിലെ ജലനിരപ്പ് നേരിയ തോതിലാണ് താഴുന്നത്. കുട്ടനാട്ടിലെ ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. ആദ്യ വെള്ളപ്പൊക്കത്തില്‍ നിന്ന് മുക്തരാവുന്നതിനു മുമ്പേ രണ്ടാമതെത്തിയ വെള്ളപ്പൊക്കം കുട്ടനാട്ടുകാരെ തളര്‍ത്തിയിട്ടുണ്ട്.

കലിതുള്ളി എത്തുന്ന കാലവര്‍ഷം കാത്ത് വീടുകളിലും പരിസര പ്രദേശങ്ങളിലും കെട്ടിക്കിടക്കുന്ന ചെളിയും മാലിന്യവും നീക്കം ചെയ്യാന്‍ കുട്ടനാട്ടുകാര്‍ മടിക്കുകയാണ്. കാലാവസ്ഥാ പ്രവചനം അനുസരിച്ച് മണ്‍സൂണ്‍മഴ മൂന്നിന് കേരളതീരത്ത് എത്താന്‍ സാധ്യതയുണ്ട്. വീണ്ടുമൊരു വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള തത്രപ്പാടിലാണ് കുട്ടനാട്ടുകാര്‍.

വര്‍ഷാവര്‍ഷം നാലുതവണയെങ്കിലും പലായനം ചെയ്യേണ്ടിവരുന്ന കുട്ടനാട്ടുകാരെ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. പതിറ്റാണ്ടുകള്‍ കുട്ടനാടിനെ പ്രതിനിധീകരിച്ചവരും, ഇടതുവലതു മുന്നണികളും വാചക കസര്‍ത്ത് മാത്രമല്ലാതെ ക്രീയാത്മകമായ പദ്ധതികള്‍ ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല. വെള്ളപ്പൊക്ക സമയത്ത് വാസയോഗ്യമല്ലാത്ത വീടുകളിലെ താമസവും, വിളകളുടെ നാശവും, യാത്രസൗകര്യമില്ലാതെ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയും കുട്ടനാട്ടുകാര്‍ക്ക് ഏറെ ദുരിതം സൃഷ്ടിക്കുന്നു. കുട്ടികളും വൃദ്ധരും അടങ്ങുന്ന നിരവധി കുടുംബങ്ങള്‍ വാസയോഗ്യമല്ലാത്ത വീടുകളിലാണ് അന്തിയുറങ്ങുന്നത്. ടൗട്ടെ, യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മഴയ്‌ക്കൊപ്പമെത്തിയ കാറ്റില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. ശൗചാലയങ്ങളുടെ അഭാവവും വെള്ളപ്പൊക്ക സീസണില്‍ കുട്ടനാട്ടുകാരെ അലട്ടാറുണ്ട്.

മഴക്കെടുതി അവസാനിക്കുന്നതോടെ കുട്ടനാട്ടുകാരെ വിസ്മരിക്കുന്ന ജനപ്രതിനിധികള്‍ വെള്ളപ്പൊക്ക സീസണില്‍ വാഗ്ദാനങ്ങളുമായി വീണ്ടും എത്തും. ജനപ്രതിനിധികളുടെ മുതലക്കണ്ണീരല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് കുട്ടനാട്ടുകാര്‍ പറയുന്നു.

Tags: alappuzhasave kuttanad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.