Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണയെ പ്രതിരോധിക്കുന്ന കേന്ദ്രത്തിന് മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാനില്ല, യാസ് കൊടുങ്കാറ്റിലെ നഷ്ടം ഒറീസ നികത്തും; ധനസഹായം വേണ്ടന്ന് പട്‌നായിക്

യാസ് കൊടുങ്കാറ്റില്‍ വലിയ നാശനഷ്ടമാണ് ഒഡീഷയിലുണ്ടായത്. ഇതു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒഡീഷയില്‍ വ്യോമനിരീക്ഷണം നടത്തിയിരുന്നു. അതിനു ശേഷം അദ്ദേഹവും ഉദ്യോഗസ്ഥരും മോദിയുമായി ചര്‍ച്ച നടത്തി. എന്നാല്‍ അടിയന്തരമായി ധനസഹായം വേണമെന്ന് അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടില്ല. പ്രത്യേക സഹായങ്ങളും തേടിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2021, 10:42 pm IST
in India

ഭുവനേശ്വര്‍: ഒരു യഥാര്‍ഥ മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് വീണ്ടും തെളിയിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. കേന്ദ്ര സഹായം ലഭിച്ചില്ല, കേന്ദ്ര ഫണ്ട് അതിനു വേണം, ഇതിനു വേണം എന്നൊക്കെ പറഞ്ഞ് മമതയടക്കം പല മുഖ്യമന്ത്രിമാരും  വിവാദങ്ങള്‍ ഉണ്ടാക്കുമ്പോഴാണ് കേന്ദ്രത്തിനു മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാനില്ല, തത്ക്കാലം പണം വേണ്ടെന്നു പറഞ്ഞ് നവീന്‍ താന്‍ വ്യതസ്തനാണെന്ന് തെളിയിച്ചത്.

യാസ് കൊടുങ്കാറ്റില്‍ വലിയ നാശനഷ്ടമാണ് ഒഡീഷയിലുണ്ടായത്. ഇതു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒഡീഷയില്‍ വ്യോമനിരീക്ഷണം നടത്തിയിരുന്നു. അതിനു ശേഷം അദ്ദേഹവും ഉദ്യോഗസ്ഥരും മോദിയുമായി ചര്‍ച്ച നടത്തി. എന്നാല്‍  അടിയന്തരമായി ധനസഹായം വേണമെന്ന് അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടില്ല. പ്രത്യേക സഹായങ്ങളും തേടിയില്ല.

ചര്‍ച്ചകള്‍ക്കു ശേഷം അദ്ദേഹം ട്വിറ്ററില്‍ ഒരു കുറിപ്പിട്ടു, ‘രാജ്യം കൊറോണ മഹാമാരിയുടെ മൂര്‍ദ്ധന്യത്തിലാണ്. അതിനാല്‍ ഞങ്ങള്‍ അടിയന്തര സാമ്പത്തിക സഹായം തേടിയില്ല. കേന്ദ്ര സര്‍ക്കാരിനു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാനില്ല, ഞങ്ങളുടെ സാമ്പത്തിക സ്രോതസുകള്‍ ഉപയോഗിച്ച് പ്രതിസന്ധി മറികടക്കാനാണ് ശ്രമം, കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.  ദീര്‍ഘകാല നടപടി മാത്രമാണ് അദ്ദേഹം തേടിയത്. നാലു വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ കിഴക്കന്‍ തീരത്തെ നാലു കൊടുങ്കാറ്റുകളാണ് തകര്‍ത്തെറിഞ്ഞത്.  ഓരോ വര്‍ഷവും ഇത്തരം ദുരന്തങ്ങളാണ് ഞങ്ങള്‍ നേരിടുന്നത്. തീരമേഖലയുടെ സംരക്ഷണത്തിനുള്ള ദീര്‍ഘകാല നടപടി മതി, തീരമേഖലയില്‍ ഭൂമിക്കടിയിലൂടെയുള്ള വൈദ്യുതി കേബിള്‍ ഇടണം, അദ്ദേഹം ട്വിറ്ററില്‍ തുടര്‍ന്നു.

അതേസമയം, മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ മണിക്കൂറുകള്‍ വൈകിയെത്തുകയും യോഗത്തില്‍ പങ്കെടുക്കാതിരിക്കുകയും 20,000 കോടി സഹായം തേടി മോദിക്ക് പിന്നീട് കത്തെഴുതുകയും ചെയ്യുകയായിരുന്നു മമതയുടെ നടപടി. നവീന്‍ ആവശ്യപ്പെടാതെ തന്നെ മോദി അടിയന്തര സഹായമായി 500 കോടി ഒഡീഷയ്‌ക്ക് അനുവദിക്കുകയും ചെയ്തിരുന്നു.

Tags: modi governmentഒഡീഷനവീന്‍ പട്‌നായിക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.