Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറു കിലോമീറ്റര്‍ നടന്നെത്തി മഞ്ഞുംമഴയും കൊണ്ട് വഴിവക്കിലിരുന്ന് പഠനം; വിദ്യാര്‍ത്ഥികളുടെ ദുരിതം അവസാനിപ്പിച്ച് റിലയന്‍സ്; രാജമലയില്‍ ടവര്‍ സ്ഥാപിക്കും

ഇരവികുളം ദേശീയോദ്ധ്യാനത്തോട് ചേര്‍ന്ന് കിടക്കുന്ന രാജമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ കുട്ടികളാണ് പ്രതിസന്ധികളെ അതിജീവിച്ചും പഠിക്കുന്നത്. രാജമല എസ്റ്റേറ്റ് മേഖലയില്‍ ഒരു മൊബൈല്‍ കമ്പനിയുടേയും സിഗ്നല്‍ ലഭിക്കുന്നില്ല. ഏറെ ബുദ്ധിമുട്ടി ഫോണ്‍ വാങ്ങിയെങ്കിലും ഇത് കാഴ്ച വസ്തുവായതോടെ കുട്ടികള്‍ റേഞ്ച് തേടി ഇറങ്ങുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2021, 10:10 pm IST
in Kerala

മൂന്നാര്‍: ഓണ്‍ലൈന്‍ പഠനത്തിനായി ദിവസവും ആറ് കിലോ മീറ്റര്‍ നടന്നെത്തി മഞ്ഞും മഴയും സഹിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിക്കായി മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ചുള്ള വാര്‍ത്തകളെ തുടര്‍ന്നാണ് ഒരിടവേളക്ക് ശേഷം വിഷയം വീണ്ടും ചര്‍ച്ചയായത്. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ജിയോ കമ്പനി അധികൃതര്‍ വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചു.  

ഇരവികുളം ദേശീയോദ്ധ്യാനത്തോട് ചേര്‍ന്ന് കിടക്കുന്ന രാജമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ കുട്ടികളാണ് പ്രതിസന്ധികളെ അതിജീവിച്ചും പഠിക്കുന്നത്. രാജമല എസ്റ്റേറ്റ് മേഖലയില്‍ ഒരു മൊബൈല്‍ കമ്പനിയുടേയും സിഗ്നല്‍ ലഭിക്കുന്നില്ല. ഏറെ ബുദ്ധിമുട്ടി ഫോണ്‍ വാങ്ങിയെങ്കിലും ഇത് കാഴ്ച വസ്തുവായതോടെ കുട്ടികള്‍ റേഞ്ച് തേടി ഇറങ്ങുകയായിരുന്നു.

ഈ യാത്ര അവസാനിച്ചത് ഇരവികുളം ദേശീയോദ്ധ്യാനത്തിന് സമീപത്തെ ഒരു പാറയുടെ സമീപവും. മഴയും കോടമഞ്ഞും ശക്തമായ തണുപ്പും സഹിച്ച് കുടചൂടിയിരുന്നാണ് ദിവസവും പഠനം. രാജമലയിലാണ് രാജ്യത്തെ തന്നെ നടുക്കിയ പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നത്. 70 പേരാണ് അപകടത്തില്‍ മരിച്ചത്. വൈദ്യുതിയില്ലാത്തതും മൊബൈല്‍ ടവര്‍ പണി മുടക്കിയതും മൂലം ഈ വിവരം പുറത്തറിയാന്‍ വൈകിയതടക്കം അന്ന് വലിയ ചര്‍ച്ചയായിരുന്നു. അന്ന് ഇവിടെ എത്തി പഠനം നടത്തിയിരുന്ന വിദ്യാര്‍ത്ഥിനികളിരൊളായ നിശാന്തിനിയും മരണത്തിന് കീഴടങ്ങിയിരുന്നു. പിന്നാലെ മൊബൈല്‍ നെറ്റ് വര്‍ക്ക് വേണമെന്ന ആവശ്യം ശക്തമായെങ്കിലും നടപടിയുണ്ടായില്ല.

അന്ന് മൂന്ന് പേരായിരുന്നു എത്തിയിരുന്നതെങ്കില്‍ ഇന്ന് ആണ്‍കുട്ടികളടക്കം ആറ് കുട്ടികള്‍ പതിവായി വരുന്നുണ്ട്. വിഷയം വാര്‍ത്തയായതോടെയാണ് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഇടപെടുന്നത്. ജൂണ്‍ അഞ്ചാം തിയതി വരെ കെഡിഎച്ച്പി കമ്പനിക്ക് സമയം ചോദിച്ചതായും ഇതിന് ശേഷം നടപടി ടവര്‍ സ്ഥാപിക്കാന്‍ ഉണ്ടായില്ലെങ്കില്‍ ഉത്തരവിറക്കുമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. ഇതിന്റെ പ്രാഥമിക നടപടി എന്നോണം ജിയോ കമ്പനി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ബിഎസ്എന്‍എല്‍ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. നിലവിലെ ബിഎസ്എന്‍എല്‍ ടവര്‍ ജിയോക്ക് കൂടി പകുത്ത നല്‍കുകയോ ഇല്ലെങ്കില്‍  രാജമലയുടെ മുകളില്‍ ടവര്‍ സ്ഥാപിക്കുവാനോ ആണ് നീക്കം.

Tags: idukkiമൊബൈല്‍ ടവര്‍Relianceജിയോമുകേഷ് അംബാനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

പുതിയ വാര്‍ത്തകള്‍

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.