Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്ഡൗണിന് പിന്നാലെ ട്രോളിങ് നിരോധനവും; മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്

സ്‌കൂള്‍ പ്രവേശനം, വ്യാപകമാകുന്ന പകര്‍ച്ചവ്യാധി തുടങ്ങി നിരവധി സാമ്പത്തിക ചെലവുകളുള്ള കാലഘട്ടത്തില്‍ സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ കൊണ്ടു മാത്രം കടലോര മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിതം കൊണ്ടുപോകാനാകില്ല. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട് അയ്യായിരം രൂപ വീതവും, പോണ്ടിച്ചേരി നാലായിരം രൂപ വീതവും ഈ കാലഘട്ടത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സഹായധനമായി നല്‍കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 06:37 pm IST
in Kerala

കോഴിക്കോട്: കൊവിഡ് രോഗ വ്യാപനത്തെത്തുടര്‍ന്ന് നിശ്ചലമായ കടലോര മേഖല ജൂണില്‍ ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തോടെ പൂര്‍ണ്ണ പ്രതിസന്ധിയിലേക്ക്. ലോക്ഡൗണ്‍ മെയ് 30 വരെ തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. ജൂണ്‍  ഒമ്പത് മുതലാണ് ട്രോളിങ് നിരോധനം ആരംഭിക്കുന്നത്. ഇത്തവണ മുന്‍വര്‍ഷത്തേതുപോലെ 52 ദിവസമാണ് ട്രോളിങ് നിരോധന കാലയളവായി തീരുമാനിച്ചിരിക്കുന്നത്. കടലാക്രമണവും കൊവിഡ് വ്യാപനവും സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലാണ് ഏതാണ്ട് രണ്ട് മാസക്കാലം പൂര്‍ണ്ണമായും കടലോരം സ്തംഭിക്കുന്നത്. ട്രോളിങ് നിരോധന കാലഘട്ടത്തില്‍ സര്‍ക്കാര്‍ നല്‍കുന്നതാകട്ടെ സൗജന്യ റേഷന്‍ മാത്രം.  

സ്‌കൂള്‍ പ്രവേശനം, വ്യാപകമാകുന്ന പകര്‍ച്ചവ്യാധി തുടങ്ങി നിരവധി സാമ്പത്തിക ചെലവുകളുള്ള കാലഘട്ടത്തില്‍ സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ കൊണ്ടു മാത്രം കടലോര മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിതം കൊണ്ടുപോകാനാകില്ല. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട് അയ്യായിരം രൂപ വീതവും, പോണ്ടിച്ചേരി നാലായിരം രൂപ വീതവും ഈ കാലഘട്ടത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സഹായധനമായി നല്‍കുന്നുണ്ട്. ട്രോളിങ് നിരോധന കാലഘട്ടത്തില്‍ ദുരിതത്തിലാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യം തൊഴിലാളി സംഘടനകള്‍ ഏറെക്കാലമായി ഉന്നയിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അത് ഇതു വരെ നടപ്പായിട്ടില്ല. 2020 വര്‍ഷത്തെ കണക്കു പ്രകാരം 39,232 പേര്‍ക്കാണ് സര്‍ക്കാര്‍ സൗജന്യ റേഷന്റെ ആനുകൂല്യത്തിന് അര്‍ഹതയുള്ളത്.  

പത്ത്മാസകാലത്തെ ദാരിദ്ര്യത്തെ മറികടക്കാനെന്ന പേരില്‍ ആരംഭിച്ച മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യവും തൊഴിലാളികള്‍ക്ക് യഥാസമയം ലഭിക്കുന്നില്ല. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി പ്രതിമാസം ആയിരത്തി അഞ്ഞൂറ് രൂപ വീതമാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടത്. ഇതില്‍ ഗുണഭോക്തൃവിഹിതമായ ആയിരത്തി അഞ്ഞൂറ് രൂപ മാത്രമാണ് ഇതുവരെ തൊഴിലാളികള്‍ക്ക് ലഭിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം ചേര്‍ത്താണ് സമാശ്വാസധനം നല്‍കുന്നതെങ്കിലും ഫണ്ട് വകമാറി ചെലവഴിക്കുന്നത് മൂലം ഇതിന്റെ ആനുകൂല്യം യഥാസമയം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല.  

സംസ്ഥാനത്തൊട്ടാകെ ഒരുലക്ഷത്തി എഴുപത്തി അയ്യായിരത്തി മുന്നൂറ്റി അറുപത്തിയെട്ട് പേര്‍ക്കാണ് സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം ധനസഹായം ലഭിക്കേണ്ടത്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ കിറ്റ് നല്‍കുന്നുണ്ടെങ്കിലും മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും ഇത് ലഭ്യമാകുന്നില്ല. ലിസ്റ്റ് തയാറാക്കിയതിലെ അപാകമാണ് ഇതിന് കാരണം. കൊവിഡ് ദുരിതം, ട്രോളിങ് നിരോധനം എന്നിവ പരിഗണിച്ച് കടലോരമേഖലയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും സാമ്പത്തിക സഹായം നല്‍കണമെന്നുമാണ് ആവശ്യമുയരുന്നത്.

Tags: കേരള സര്‍ക്കാര്‍crisisട്രോളിങ്fishലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

പുതിയ വാര്‍ത്തകള്‍

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.