Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചാത്തന്നൂരിലെ ബിജെപി മുന്നേറ്റം ഉറക്കം കെടുത്തുന്നു; സംഘപരിവാര്‍ പ്രവര്‍ത്തകരെ വേട്ടയാടാന്‍ സിപിഎം

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തിലെ പ്രധാന പ്രതിപക്ഷമായി മാറിയ ബിജെപി 2021ലെ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തിയതാണ് ഇപ്പോഴത്തെ പ്രകോപനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 03:28 pm IST
in Kollam

ചാത്തന്നൂര്‍: സംഘപരിവാര്‍ പ്രവര്‍ത്തകരെയും ബിജെപിയുടെ  ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും ബിജെപി മണ്ഡലം നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടാനുള്ള നീക്കം ശക്തമാക്കി സിപിഎം. നിയമസഭ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ പരിഭ്രാന്തി പൂണ്ട ഇടതുമുന്നണി നേതൃത്വമാണ് രാഷ്‌ട്രീയമര്യാദകള്‍ എല്ലാം മാറ്റി വച്ചുകൊണ്ടുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.  

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തിലെ പ്രധാന പ്രതിപക്ഷമായി മാറിയ ബിജെപി 2021ലെ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തിയതാണ് ഇപ്പോഴത്തെ പ്രകോപനം. രാഷ്‌ട്രീയപരമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ നേരിടാന്‍ കഴിയില്ലായെന്ന ബോധ്യം ഉറപ്പായതോടെയാണ് അസത്യപ്രചാരണങ്ങളും മറ്റ് വഴികളുമായി രംഗത്തുള്ളത്. ഇതിന് മുന്നോടിയായി ജില്ലാ പ്രസിഡന്റിനെ ആക്ഷേപിച്ചുകൊണ്ട്  പണ്ടാര്‍ട്ടിപത്രത്തില്‍ അപകീര്‍ത്തിവാര്‍ത്തകള്‍ പ്രസദ്ധീകരിച്ചു. അതിന് പണ്ടിന്നാലെ ഇടതുപക്ഷം ഭരിക്കുന്ന പണ്ടൂതക്കുളം പഞ്ചായത്തില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടു. ഇതിനായി രാഷ്‌ട്രീയ മര്യാദ പ്രസംഗിക്കുന്ന ഇടതുപാര്‍ട്ടിക്കാര്‍ പഞ്ചായത്ത് സെക്രട്ടറിയെ ദുരുപയോഗം ചെയ്യുകയായിരുന്നു.  നാടിനാകെ മാതൃകയായി പ്രവര്‍ത്തിച്ച സേവാഭാരതിയെ വിലക്കി കൊണ്ട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണ് സിപിഎം ചെയ്തത്.  

വാര്‍ഡിലെ ആവശ്യങ്ങളുമായി സമീപിച്ച പട്ടികജാതി വിഭാഗത്തില്‍പെട്ട ബിജെപിയുടെ വനിത ഗ്രാമപഞ്ചായത്ത് അംഗത്തെ സെക്രട്ടറി പരസ്യമായി ജാതി പറഞ്ഞ് ആക്ഷേപിച്ചതാണ്. അതിന് പിന്നാലെ പൂതക്കുളത്തെ രണ്ട് വനിത മെമ്പര്‍മാരുടെയും ഫോണിലേക്ക് രാത്രിയില്‍ വിളിച്ച് അശ്ലീലം കലര്‍ന്ന സംഭാഷണമാണ്. ഇത്തരത്തില്‍ വൃത്തികെട്ട രാഷ്‌ട്രീയവും സിപിഎം പ്രോത്സാഹിപ്പിക്കുകയാണ്.  

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സേവാഭാരതി നേടിയ പൊതുസമ്മതിയാണ് സിപിഎമ്മിനെയും സ്ഥലം എംഎല്‍എയെയും വിറളി പിടിപ്പിക്കുന്നത്. ഒപ്പം തന്നെ നിയോജക മണ്ഡലത്തിലെ ബിജെപിയുടെ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്‌ക്കുകയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ മുന്നോട്ട് പോകുകയും ചെയ്യുന്നതും ഇവര്‍ക്ക് സഹിക്കുന്നില്ല. ഇതിലെല്ലാം അസ്വസ്ഥത രൂക്ഷമായതോടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രധാന നേതാക്കളെയും പ്രവര്‍ത്തകരെയും ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും ലക്ഷ്യമിട്ട് മാനസികമായും രാഷ്‌ട്രീയപരമായും തകര്‍ക്കാനാണ് സിപിഎം നീക്കം.

Tags: cpmbjpപ്രചാരണംChathannoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

Kerala

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.