Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്ലാമിക തീവ്രവാദത്തിലെ കരിനിഴലില്‍ മാലിദ്വീപ്; സ്പീക്കര്‍ മുഹമ്മദ് നഷീദിന് നേരെ നടന്നതും ഭീകരാക്രമണമെന്ന് സംശയം

മാലിദ്വീപ് സ്പീക്കറും മുന്‍ പ്രസിഡന്‍റുമായ മുഹമ്മദ് നഷീദിന് നേരെ മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയില്‍ നടന്ന ബോംബാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദി ആക്രമണമാണെന്ന് മാലിദ്വീപ് പൊലീസ്. കഴിഞ്ഞ ഒരു ദശകമായി മാലിദ്വീപില്‍ മതതീവ്രവാദം പടര്‍ന്ന് പിടിക്കുന്നതായി പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2021, 08:34 pm IST
in World

മാലെ: മാലിദ്വീപ് സ്പീക്കറും മുന്‍ പ്രസിഡന്‍റുമായ മുഹമ്മദ് നഷീദിന് നേരെ മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയില്‍ നടന്ന ബോംബാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദി ആക്രമണമാണെന്ന് മാലിദ്വീപ്  പൊലീസ്.  

അദ്ദേഹത്തിന്റെ  വീടിന് പുറത്താണ് ബോംബാക്രമണമുണ്ടായത്. ഒരു ബ്രിട്ടീഷ് പൗരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് വിദേശസഹായം തേടിയിരിക്കുകയാണ് മാലിദ്വീപ് സര്‍ക്കാര്‍. ആസ്ത്രേല്യന്‍ പൊലീസാണ് അന്വേഷിക്കുന്നത്. 

ആദ്യമൊക്കെ മതതീവ്രവാദത്തില്‍ നിന്നും മുക്തമായിരുന്നു മാലിദ്വീപ്. എന്നാല്‍ കഴിഞ്ഞ ഒരു ദശകമായി പക്ഷെ അവിടെ മതതീവ്രവാദം പടര്‍ന്ന് പിടിക്കുന്നതായും പറയപ്പെടുന്നു. ഇന്ത്യയുടെ റിസര്‍ച്ച് ആന്‍റ് അനാലിസിസ് വിങും (റോ) മറ്റ് ചില വിദേശ ഇന്‍റലിജന്‍സ് ഏജന്‍സികളും ഇത്തരം മുന്നറിയിപ്പ് നേരത്തെ മാലിദ്വീപ് സര്‍ക്കാരിന് നല്‍കിയിരുന്നു. നേരത്തെ അല്‍ ക്വെയ്ദയുമായി ബന്ധമുള്ള തീവ്രവാദ സ്വാധീനങ്ങള്‍ മാലിദ്വീപിന് ചെറുത്തുതോല്‍പിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന ഇസ്ലാമിക് സ്റ്റേറ്റ് ( ഐഎസ്) ഇവിടെ പിടിമുറുക്കി.

നൂറുകണക്കിന് ചെറുപ്പക്കാര്‍ വിദേശത്തെ ഐഎസ് ക്യാമ്പുകളില്‍ പരിശീലനത്തിന് പോയി. സിറിയയിലും മറ്റും പരിശീലനം നേടി തിരിച്ചുവന്ന കുറെ ചെറുപ്പക്കാര്‍ ഇന്ന് മാലിദ്വീപിലുണ്ട്. ഇസ്ലാമിക തീവ്രവാദ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്ന 1440 യുവാക്കള്‍ മാലിദ്വീപിലുണ്ടെന്ന് മാലിദ്വീപിലെ പൊലീസ് മേധാവി നാല് വര്‍ഷം മുമ്പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2008ല്‍ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്തതില്‍ ഒരാള്‍ മാലിദ്വീപുകാരനാണെന്ന് ഊഹമുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 20 ചെറുപ്പക്കാരെയെങ്കിലും ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ മാലിദ്വീപ് പൊലീസ് തടവിലാക്കിയിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദ ആക്രമണത്തിനും രാഷ്‌ട്രീയ അസ്ഥിരതയ്‌ക്കും പേര് കേട്ട സ്ഥലമാണ് മാലിദ്വീപ്. ഇസ്ലാമിക ഭീകരവാദത്തെ ചെറുക്കുന്ന നേതാവായാണ് നഷീല്‍ അറിയപ്പെടുന്നത്. ഇതാകാം ഇദ്ദേഹത്തിനെതിരായ ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നത്.

2020 ഫിബ്രവരിയില്‍ മാലെയിലെ വിദേശടൂറിസ്റ്റുകള്‍ക്ക് നേരെ നടന്ന കഠാരാക്രമണത്തിന് പിന്നിലും ഇസ്ലാമിക തീവ്രവാദികളാണെന്ന് പറയുന്നു. പിന്നീട് ടൂറിസ്റ്റ് ഹോട്ടലിനും പൊലീസിനും നേരെ നടന്ന ആക്രമണങ്ങളും ഇതിന്റെ തുടര്‍ച്ചയാണ്.

Tags: സ്പീക്കര്‍ഇസ്ലാമിക് സ്റ്റേറ്റ്മാലിദ്വീപ്ഇസ്ലാമിക തീവ്രവാദംattackമുഹമ്മദ് നഷീദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

Thiruvananthapuram

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.